ഹംഗറിയിലേക്ക് വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്:  ആലുവ സ്വദേശികൾക്കെതിരേ കേസ്

ഉളിക്കൽ: ഹംഗറിയിലേക്ക് ഷെങ്കൽ വീസ വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്നും 1,79,000 രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ആലുവ സ്വദേശികൾക്കതെിരെ ഉളിക്കൽ പോലീസ് കേസെടുത്തു. ഉളിക്കൽ സ്വദേശികളായ യുവാക്കാളുടെ പരാതിയിൽ ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന മൈഗ്രേറ്റ്സ് ഓവർസീസ് കൺസൾട്ടൻസി ഉടമ നിഷ, നിഷയുടെ സുഹൃത്ത് വില്യംസ് എന്നിവർക്കെതിരെയാണ് കേസ്. യുവാക്കളുടെ സുഹൃത്തായ വില്യംസ് മുഖേനായാണ് ഇവർ നിഷയെ സമീപിക്കുന്നത്. ആലുവയിലെ ഓഫിസിൽ എത്തിയ തങ്ങൾ വീസയ്ക്കായി 10000രൂപ അഡ്വാൻസ് നൽകിയെന്നും പിന്നീട് ബാക്കി തുക ഒറ്റത്തവണയായി ഗൂഗിൾ പേയിലുടെ കൈമാറിയെന്നും പരാതിയിൽ പറയുന്നു. 2024 ഫെബ്രുവരിയിലായിരുന്നു പണം നൽകിയത്. ആറു മാസത്തിനുള്ളിൽ വീസ നൽകുമെന്നായിരുന്നു വാഗ്ദാനം. പിന്നീട് വീസ് സ്റ്റാന്പിംഗിനായി മുബൈയിലെ എംബസിയിൽ എത്താൻ നിർദേശിച്ചു. എംബസിയിൽ എത്തി അന്വേഷിച്ചപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ട വിവരം അറിയുന്നതെന്നും തുടർന്ന് നിരവധി തവണ ആലുവയിലെ നിഷയുടെ ഓഫീസിൽ നേരിട്ടു പോയിട്ടും…

Read More

ഇ- കോമേഴ്‌സ് വെബ്‌സൈറ്റുകളുടെ സെയില്‍സ് ഫെസ്റ്റിവല്‍; ജാഗ്രത പാലിക്കണമെന്ന്  പോലീസ് മുന്നറിയിപ്പ്

കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ ഇകോമേഴ്‌സ് വെബ്‌സൈറ്റുകളുടെ സെയില്‍സ് ഫെസ്റ്റിവല്‍ ദുരുപയോഗം ചെയ്ത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പിന് സാധ്യതയെന്ന് പോലീസ് മുന്നറിയിപ്പ്. പ്രമുഖ ഇകൊമേഴ്‌സ് സൈറ്റുകളായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സും 23 മുതല്‍ ആരംഭിക്കാനിരിക്കെ, ഇതുമായി ബന്ധപ്പെട്ട വ്യാജന്മാരുടെ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്. വ്യാജ പരസ്യത്തില്‍ വീഴല്ലേ…ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ അടക്കമുള്ളവ വന്‍ വിലക്കുറവില്‍ വില്‍പന നടത്തുന്നതായി പ്രഖ്യാപിച്ചിട്ടുള്ളത് തട്ടിപ്പുകാര്‍ മുതലെടുത്ത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രമുഖ സൈറ്റുകളുടെ പേരില്‍ വ്യാജ പരസ്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യതയാണുള്ളത്. യഥാര്‍ഥ വെബ്‌സൈറ്റിനെപ്പോലെ തോന്നിക്കുന്ന ഈ വ്യാജ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് ഓര്‍ഡര്‍ ചെയ്താല്‍ ഉത്പന്നങ്ങള്‍ നല്‍കാതയോ ഗുണമേന്മ ഇല്ലാത്ത സാധനങ്ങള്‍ നല്കി കബളിപ്പിച്ചോ പണം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇതു ശ്രദ്ധിക്കാംവളരെ വിലക്കുറവ്…

Read More

തപാല്‍ മാര്‍ഗം ഹൈബ്രിഡ് കഞ്ചാവ്: 23 കാരൻ  കസ്റ്റംസ് പിടിയിൽ;  ഇടപാടുകാരെ തേടി അന്വേഷണ സംഘം

കൊച്ചി: കൊച്ചിയില്‍ തപാല്‍ മാര്‍ഗം തായ്‌ലന്‍റിൽ നിന്നെത്തിച്ച രണ്ട് കോടി രൂപയുടെ ഹൈബ്രഡിഡ് കഞ്ചാവ് പിടികൂടി സംഭവത്തില്‍ ഇടപാടുകാര്‍ക്കായി അന്വേഷണം.സംഭവത്തില്‍ വടുതല ബോട്ട് ജെട്ടി സ്വദേശി സക്കറിയ ടൈറ്റ്‌സിനെ (23) കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി വസ്തുക്കള്‍ വാങ്ങാന്‍ ഇയാള്‍ക്ക് രണ്ട് കോടി രൂപ എവിടെ നിന്ന് ലഭിച്ചു, ലഹരിക്ക് കൊച്ചിയിലെ ആവശ്യക്കാര്‍ ആരൊക്കെ, പ്രതിയുടെ ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത തേടുന്നത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്ന സക്കറിയ വിദേശത്ത് നിന്ന് ഹൈബ്രഡിഡ് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണെന്നാണ് സൂചന. മൂന്ന് ദിവസം മുമ്പാണ് എറണാകുളം കാരിക്കാമുറിയിലെ വിദേശ തപാല്‍ ഓഫീസിലേക്ക് തായ്‌ലന്‍റില്‍ നിന്നും കൊറിയര്‍ എത്തിയത്. കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വാഹന ഷോറൂമിന്‍റെ മേല്‍വിലാസത്തില്‍ എത്തിയ കൊറിയറില്‍ പാലക്കാട് സ്വദേശിനിയുടെ പേരും ഫോണ്‍നമ്പറും ആണ് ഉണ്ടായിരുന്നത്. സംശയം തോന്നിയ തപാല്‍ ഉദ്യോഗസ്ഥര്‍ വിവരം കസ്റ്റംസിനെ അറിയിച്ചതിനെത്തുടര്‍ന്ന്…

Read More

ഒരു ബോംബ് വരുന്നുണ്ട്; ധൈര്യമായി ഇരിക്കണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറഞ്ഞു… ! പ്രതികരിച്ച് കെ. ജെ. ഷൈന്‍

പറവൂര്‍: ‘ഒരു ബോംബ് വരുന്നുണ്ട്; ടീച്ചര്‍ ധൈര്യമായി ഇരിക്കണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവെന്ന് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ.ജെ ഷൈന്‍. തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഭ്രൂണഹത്യ ഉള്‍പ്പെടെ നടത്തിയവര്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു സ്ത്രീയെ ഇരയാക്കി നടത്തിയ ശ്രമമാണ് തനിക്കെതിരായ ലൈംഗിക അപവാദ പ്രചരണങ്ങള്‍ക്ക് പിന്നിലുള്ളത്. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നാണ് ഈ അപവാദങ്ങള്‍ എല്ലാം വന്നത്. കെടാമംഗലത്തുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അപവാദ പോസ്റ്റ് ആദ്യം ഇട്ടത്. ബോംബ് പൊട്ടുമെന്നു പറഞ്ഞ കോണ്‍ഗ്രസിന്‍റെ ഒരു ഉയര്‍ന്ന നേതാവ് തന്നെയാണ് ഈ പ്രചരണങ്ങള്‍ക്ക് പിന്നിലെന്ന് അവര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവാണോ അപവാദ പ്രചരണത്തിന് നേതൃത്വം നല്‍കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വേറെ ആരെങ്കിലും ബോംബ് പൊട്ടുമെന്ന വാക്ക് സമീപകാലത്ത് പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു ഷൈന്‍ ടീച്ചറുടെ മറുചോദ്യം. ബോംബു…

Read More

മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാത; ടോൾ പിരിവ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി വീണ്ടും നീട്ടി

കൊച്ചി: മണ്ണൂത്തി – ഇടപ്പള്ളി ദേശീയ പാതയില്‍ പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി വീണ്ടും നീട്ടി. മരവിപ്പിച്ച ഉത്തരവ് ഡിവിഷന്‍ വ്യാഴാഴ്ചവരെയാണ് നീട്ടിയത്. പൊതുതാല്‍പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഇവിടത്തെ ഗതാഗതക്കുരുക്കിന് ഭാഗിക പരിഹാരമുണ്ടായതായി തൃശൂര്‍ ജില്ല കലക്ടര്‍ ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 18 നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതില്‍ 13 എണ്ണം തൃപ്തികരമായി നടപ്പാക്കിയെന്ന് പോലീസും ഗതാഗതവകുപ്പും ഉറപ്പാക്കിയതായി ഓണ്‍ലൈനിലൂടെ ഹാജരായ ജില്ലാ കലക്ടര്‍ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. പ്രശ്‌ന പരിഹാരത്തിനായി കലക്ടര്‍ നല്‍കിയ നിര്‍ദേശങ്ങളെല്ലാം പാലിച്ചതായി ദേശീയ പാത അതോറിറ്റിയും വ്യക്തമാക്കി. തുടര്‍ന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹര്‍ജി ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു. മണ്ണുത്തി– ഇടപ്പള്ളി മേഖലയിലെ പ്രശ്‌നങ്ങള്‍ ദേശീയ പാത അതോറിറ്റി പരിഹരിച്ചെന്നുള്ള കലക്ടറുടെ…

Read More

മിസ് കേരള 2025; സൗന്ദര്യകിരീടം നിയമവിദ്യാര്‍ഥിനി തിരുവനന്തപുരം സ്വദേശിനി ശ്രീനിധി സുരേഷിന്

കൊച്ചി: സ്വയംവര സില്‍ക്‌സ് ഇംപ്രസാരിയോ മിസ് കേരള സില്‍വര്‍ ജൂബിലി 2025 എഡിഷനില്‍ സൗന്ദര്യകിരീടം നിയമവിദ്യാര്‍ഥിനിയായ തിരുവനന്തപുരം സ്വദേശിനി ശ്രീനിധി സുരേഷിന്. തൃശൂര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥിനി അഞ്ജലി ഷമീര്‍ ഇറ്റേണല്‍ ബ്യൂട്ടി ഫസ്റ്റ് റണ്ണറപ്പും പ്രോജക്ട് ഡിസൈനറായ തിരുവല്ല സ്വദേശിനി നിതാര സൂസന്‍ ജേക്കബ് ബ്യൂട്ടി വിത്ത് എലഗന്‍സ് സെക്കൻഡ് റണ്ണറപ്പുമായി. സര്‍ക്കിള്‍ ഓഫ് ഇലക്വന്‍സാണ് ടൈറ്റില്‍ വിന്നര്‍. കൊച്ചി ഇടപ്പള്ളി ഹോട്ടല്‍ മാരിയറ്റില്‍ അരങ്ങേറിയ ഇംപ്രസാരിയോ മിസ് കേരള 2025ല്‍ കഴിഞ്ഞ വര്‍ഷത്തെ മിസ് കേരള മേഘ ആന്‍റണി ശ്രീനിധിയെ കിരീടം അണിയിച്ചു. മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍-എയ്ഞ്ചല്‍ തോമസ്, മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍-ദേവിക വിദ്യാധരന്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍-ബി. ലക്ഷ്മിപ്രിയ, മിസ് ബ്യൂട്ടിഫുള്‍ ഐസ്-ശ്രീനിധി, മിസ് കണ്‍ജിനിയലിറ്റി-ജിനു, മിസ് ബ്യൂട്ടിഫുള്‍ വോയ്സ്-പൂജ സത്യേന്ദ്രന്‍, മിസ് ഫിറ്റ്‌നെസ്-അഞ്ജലി ഷമീര്‍, മിസ് ഫോട്ടോജെനിക്-എല്‍.എസ്. ശ്രീലക്ഷ്മി, മിസ്…

Read More

രാജ്യത്തെ ഏറ്റവും വലിയ സൈബർ കോണ്‍ഫറന്‍സ്: ‘കൊക്കൂണ്‍ 2025’ കോണ്‍ഫറന്‍സ് അടുത്ത മാസം 10 മുതല്‍ കൊച്ചിയില്‍; രജിസ്ട്രേഷൻ ആരംഭിച്ചു

കൊച്ചി: സൈബര്‍ സുരക്ഷയുടെ പുതിയ കണ്ടുപിടിത്തങ്ങളും സാധ്യതകളും ചര്‍ച്ച ചെയ്യുന്ന “കൊക്കൂണ്‍ 2025′ കോണ്‍ഫറന്‍സ് ഒക്‌ടോബര്‍ 10നും 11നും കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. കോണ്‍ഫറന്‍സിനു മുന്നോടിയായി ഏഴു മുതല്‍ ഒമ്പതു വരെ സൈബര്‍ സുരക്ഷാരംഗത്തെ വിദഗ്ധര്‍ നടത്തുന്ന പരിശീലനപരിപാടികള്‍ നടക്കും. ലോകത്തു സൈബര്‍ തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യവും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്‍റെ കടന്നുകയറ്റം കാരണം ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യപ്പെടും. അതോടൊപ്പം കുട്ടികള്‍ക്കുനേരേയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുവേണ്ടി കര്‍മപദ്ധതി നടപ്പാക്കും. ഇതിനായി ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും സൈബര്‍ യൂണിറ്റിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തൃശൂര്‍ പോലീസ് അക്കാഡമിയില്‍ പത്തു ദിവസത്തെ പരിശീലനം നല്‍കും. കുട്ടികള്‍ക്കുനേരേയുള്ള ലൈംഗിക അതിക്രമണങ്ങളും ഇന്‍റര്‍നെറ്റിലും ഡാര്‍ക്ക് വെബിലൂടെയുമുള്ള ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയുന്നതിനുവേണ്ടിയുള്ള ടൂള്‍ കോണ്‍ഫറന്‍സില്‍ പുറത്തിറക്കും. സൈബര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും സൈബര്‍ സുരക്ഷ അനിവാര്യമായ…

Read More

ലഹരിക്ക് അടിമയായ മകൻ നഗരസഭ മുന്‍ കൗണ്‍സിലറെ കുത്തിപ്പരിക്കേല്‍പ്പിച്ചു; മകനെതിരെ പരാതി നൽകാതെ അമ്മ

കൊച്ചി: കൊച്ചി നഗരസഭ മുന്‍ കൗണ്‍സിലറെ മകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗ്രേസി ജോസഫിനാണ് കുത്തേറ്റത്. മകന്‍ ഷെഫീന്‍ ജോസഫാണ് അമ്മയെ കുത്തിയത്. കൈയിലും വയറിലുമായി മൂന്നു കുത്തുകളേറ്റ ഗ്രേസിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ ഭര്‍ത്താവിനും മര്‍ദനമേറ്റു. മകന്‍ ലഹരിക്കടിമയാണെന്നും ആക്രമണത്തിന് ശേഷം ഇയാള്‍ ഒളിവില്‍പോയെന്നും പോലീസ് പറഞ്ഞു. പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി ഇന്നലെ വൈകിട്ട് അഞ്ചിന് കലൂരില്‍ ഗ്രേസി നടത്തുന്ന കടയില്‍ വച്ചായിരുന്നു സംഭവം. അതേസമയം, ഗ്രേസി മകനെതിരെ പോലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും അതിനാല്‍ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും എറണാകുളം നോര്‍ത്ത് പോലീസ് അറിയിച്ചു.

Read More

റിക്കാര്‍ഡ് കുതിപ്പ്; സ്വര്‍ണവില പവന് 81,600 രൂപ; വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കാൻ സാധ്യതയെന്ന് വ്യാപാരികൾ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമായി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്വര്‍ണവില ഇത്രയധികം ഉയരങ്ങളില്‍ എത്തുന്നത്. കഴിഞ്ഞ പത്തിലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 10,130 രൂപയും പവന് 81,040 രൂപയും എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8,375 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് 6,520 രൂപയും ഒമ്പതു കാരറ്റ് സ്വര്‍ണത്തിന് 4,205 രൂപയുമാണ് വിപണി വില. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3653 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 88.37 മായി. കഴിഞ്ഞ ദിവസം സ്വര്‍ണവില 3620 ഡോളര്‍ വരെ താഴ്ന്നതിനുശേഷമാണ് 3653 ഡോളറിലേക്ക് എത്തിയത്. നിലവിലുള്ള സാഹചര്യങ്ങളെല്ലാം സ്വര്‍ണത്തിന് അനുകൂലമാണ്. യുഎസ്…

Read More

കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ അന്തരിച്ചു; വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ അന്ത്യം

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന പി.പി. തങ്കച്ചൻ(86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. മുൻ കെപിസിസി പ്രസിഡന്‍റായിരുന്ന പി.പി. തങ്കച്ചൻ, 1991-1995ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായും 1995-1996 ലെ എ.കെ. ആന്‍റണി മന്ത്രിസഭയിൽ കൃഷിവകുപ്പ് മന്ത്രിയായും 1996-2001ലെ നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ ചീഫ് വിപ്പായും പ്രവർത്തിച്ചു. 2004 ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായതോടെ യുഡിഎഫ് കൺവീനറായ തങ്കച്ചൻ 2018 വരെ ഈ പദവി തുടർന്നു. 1982ൽ പെരുമ്പാവൂരിൽ നിന്നാണ് പി.പി. തങ്കച്ചൻ ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.

Read More