മോശം പറഞ്ഞവരൊക്കെ എനിക്കുവേണ്ടി പ്രാർഥിച്ചു; സാമൂഹിക മൂലധനമെന്നു പറയുന്നത് പരസ്പര വിശ്വാസവും സ്നേഹവുമെന്ന് മമ്മൂട്ടി

സാമൂഹിക മൂലധനമെന്നു പറയുന്നത് പരസ്പര വിശ്വാസവും സ്നേഹവുമാണ്. അതു നമ്മൾ ഒരുപാട് പ്രാവശ്യം കണ്ടിട്ടുള്ളതാണ്. ലോകത്തിനു മുന്നിൽ തെളിയിച്ചിട്ടുള്ളതുമാണ്. ആ അനുഭവം തന്നെയാണ് എനിക്കും ഉണ്ടായത്. ഞാനൊരു രോഗാവസ്ഥയിൽ പെട്ട് വിശ്രമവേളയിലേക്കു പോയപ്പോൾ എനിക്കുവേണ്ടി പ്രാർഥിക്കാത്ത, എനിക്കുവേണ്ടി പള്ളിയിൽ ഒരു മെഴുകുതിരിയെങ്കിലും കത്തിക്കാത്ത, ഒരു വഴിപാട് കഴിക്കാത്ത, പള്ളിയിൽ പ്രാർഥിക്കുമ്പോൾ എനിക്കുവേണ്ടി ദുആ ചെയ്യാത്ത മലയാളികൾ ഉണ്ടാവില്ല. അത് എനിക്ക് പരിപൂർണ ബോധ്യമുണ്ട്. അതുതന്നെയാണ് ഞാൻ നേരത്തെ പറഞ്ഞ സോഷ്യൽ ക്യാപിറ്റൽ. എന്നെപ്പറ്റി ഒരുപാട് ആരോപണങ്ങളുണ്ട്. ഞാൻ തലക്കനമുള്ളവനാണ്, അഹങ്കാരിയാണ്, ഗർവുള്ളവനാണ്, ക്ഷിപ്രകോപിയാണ് എന്നൊക്കെ. ഈ പറഞ്ഞവരൊക്കെ കൂടിയും എനിക്കുവേണ്ടി പ്രാർഥിച്ചു.

Read More

സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ മുതല്‍ ആശങ്ക; ആത്മവിശ്വാസം നഷ്ടപ്പെടുത്തിയ കഥാപാത്രത്തെക്കുറിച്ച് മനോജ് കെ. ജയൻ പറയുന്നതിങ്ങനെ

മണിയന്‍പിള്ള രാജുവായിരുന്നു അനന്തഭദ്രത്തിലെ ദിഗംബരനാവാന്‍ എനിക്ക് പറ്റുമെന്ന് പറഞ്ഞ് ആത്മവിശ്വാസം നല്‍കിയത്. ആ കാരക്ടര്‍ എന്നെ ബാധിക്കുമോയെന്ന കാര്യത്തിലും സംശയമായിരുന്നു. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ മുതല്‍ ആശങ്കകളായിരുന്നു. തിരനുരയും എന്ന ഗാനത്തിനുവേണ്ടി മേക്കപ്പ് ചെയ്തിരുന്നു ആദ്യം. അപ്പോഴാണ് ആശ്വാസമായത്. അങ്ങനെയങ്ങു തുടങ്ങുകയായിരുന്നു. ഹെവി ഷോ‍ട്ട് കഴിഞ്ഞ് ഒന്ന് ഇരിക്കുമ്പോഴേക്കും ഷോട്ട് റെഡി എന്ന് പറഞ്ഞ് വിളിക്കും. അത്രയും സ്പീഡാണ് സന്തോഷേട്ടന്. ഒരു രക്ഷയുമില്ല. ഇരിക്കാന്‍ പോലും സമയം തരാതെയാണ് ആ സിനിമ ചെയ്തുതീര്‍ത്തത്. ഒരു സൈഡില്‍ വളരെ സീരീയസായ കാരക്ടര്‍ ചെയ്യുന്നു. മറുസൈഡില്‍ എല്ലാവരുമായും തമാശയൊക്കെയായി കൂടുന്നു. ഈ കാരക്ടറില്‍നിന്നു പോകാന്‍ പാടില്ല. ചിലരൊക്കെയാണെങ്കില്‍ ക്യാരക്ടര്‍ വിടാതെയിരിക്കാന്‍ പുസ്തകമൊക്കെ വായിച്ച് അവിടെയിരിക്കും. നമ്മളിവിടെ തമാശയൊക്കെ പറഞ്ഞിരിക്കുമ്പോഴായിരിക്കും വന്നു വിളിക്കുന്നത്. പിന്നെ കഥാപാത്രമായി മാറും. -മനോജ് കെ. ജയൻ

Read More

ആന്‍റണി വർഗീസ് ചിത്രം കാട്ടാളനിലൂടെ രണ്ടാം വരവിനൊരുങ്ങി ഹിപ്സ്റ്റർ

ക്യൂബ്സ്എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ മാർക്കോ എന്ന സൂപ്പർഹിറ്റിനുശേഷം ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന കാട്ടാളൻ ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്ത്. ഫഹദ് ഫാസിൽ ചിത്രം ആവേശത്തിൽ അജു എന്ന കഥാപാത്രമായെത്തിയ ഹിപ്സ്റ്റർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സോഷ്യൽ മീഡിയ താരമായ പ്രണവ് രാജ് കാട്ടാളനിൽ എത്തുന്ന വിവരമാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് പുറത്തുവിട്ടിരിക്കുന്നത്. ഹിപ്സ്റ്റർ ഗെയ്മിംഗ് എന്ന യുട്യൂബ് ചാനൽ തുടങ്ങിയതോടെ യൂട്യൂബിൽ ഹിപ്സ്റ്ററുടെ വിഡിയോയ്‌ക്കെല്ലാം ദശലക്ഷക്കണക്കിന് ആരാധകരാണുണ്ടായിരുന്നത്. സിനിമാലോകത്തേക്ക് എത്തിയതിനു പിന്നാലെ ഹിപ്സ്റ്ററിന്‍റെ ആരാധകവൃന്ദം വീണ്ടും വലുതാകുകയായിരുന്നു. ഇപ്പോഴിതാ തന്‍റെ രണ്ടാം ചിത്രത്തിലൂടെ ഞെട്ടിക്കാനെത്തുകയാണ് രങ്കണ്ണന്‍റെ സ്വന്തം അജുവായെത്തിയ പ്രണവ്. നവാഗതനായ പോൾ ജോർജ് സംവിധാനം നിർവഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ കാട്ടാളൻ ഫസ്റ്റ് ലുക്ക്. വമ്പൻ സാങ്കേതിക മികവോടെയും വൻ…

Read More

‘പൃഥ്വിരാജ് എന്ന നടനെ ഇല്ലാതാക്കാൻ നോക്കുന്നു, സിനിമ ഇൻഡസ്ട്രിയിലുള്ളവർ തന്നെയാണ് ഇതിന് ശ്രമിക്കുന്നത്’: മല്ലിക സുകുമാരൻ

പൃഥ്വിരാജിനെതിരേ ആക്രമണം വരുമ്പോൾ എതിർത്ത് പറയാനിവിടെ സംഘടനകളും വ്യക്തികളുമൊക്കെ കുറവാണ് എന്ന് മല്ലിക സുകുമാരൻ. ആക്രമണമുണ്ടാകുമ്പോൾ സംഘടന കൂടെനിൽക്കുകയാണ് വേണ്ടത്. ആർട്ടിസ്റ്റുകളുടെ സംഘടന എല്ലാ ആർട്ടിസ്റ്റുകളുടെയും ഒപ്പം ഒരുപോലെ നിൽക്കണം. പൃഥ്വിയാണ് അവരുടെ പ്രധാന ലക്ഷ്യം. തിലകൻ ചേട്ടന്‍റെ മകൻ തിരിച്ചുവരുന്നതിലും ആർക്കൊക്കെയോ എതിർപ്പുണ്ടെന്ന് പറയുന്നു. ഇതൊന്നും ചോദിച്ചാൽ കൃത്യമായി മറുപടി തരാൻ സംഘടനയിൽ ആരുമില്ല. ഞങ്ങളുടെയൊന്നും ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയില്ല. പൃഥ്വിരാജ് എന്ന നടനെ ഇല്ലാതാക്കാനാണ് ശ്രമം നടത്തുന്നത്. സിനിമ ഇൻഡസ്ട്രിയിലുള്ളവർ തന്നെയാണ് ഇതിന് ശ്രമിക്കുന്നത്. പൃഥ്വിരാജിനെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. പറയേണ്ട സമയത്ത് ചില കാര്യങ്ങൾ തെളിവ് നിരത്തി ഞാൻ പറയും. ഉത്തരവാദിത്തപ്പെട്ടവർ ഇതിനെതിരേ നടപടിയെടുക്കണം. ഇല്ലെങ്കിൽ എനിക്ക് പറയാൻ കഴിയുന്നിടത്തെല്ലാം ഞാൻ ഇത് പറയും. എന്നെ സംഘടനയ്ക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിൽ വേണ്ട എന്ന് മല്ലിക സുകുമാരൻ പറഞ്ഞു.

Read More

‘അച്ഛനും രഞ്ജിത്തും തമ്മിൽ വഴക്കുണ്ടായി, വഴക്കിനിടെ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം അച്ഛന്‍റെ മൂക്കിൽ നിന്ന് രക്തം വന്നു’: ഷമ്മി തിലകൻ

തിലകനും സംവിധായകൻ രഞ്ജിത്തും തമ്മിൽ ഒരു സിനിമാസെറ്റിൽ വച്ചു വഴക്കുണ്ടായതിനെക്കുറിച്ച് മകൻ ഷമ്മി തിലകൻ. സെറ്റിൽവച്ച് അവർ തമ്മിൽ പരസ്‌പരം സംസാരമായി. അച്ഛന് അത് വല്ലാതെ ഫീൽ ചെയ്‌തു. ഈ വഴക്കിനിടെ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം അച്ഛന്‍റെ മൂക്കിൽ നിന്ന് രക്തം വന്നു. അന്ന് ദേഷ്യത്തിൽ അദ്ദേഹം പൊള്ളാച്ചിയിലെ ലൊക്കേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് കാറോടിച്ച് വരികയും ചെയ്‌തു. ഇക്കാര്യം ആ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ എന്നെ വിളിച്ച് അറിയിച്ചു. രണ്ട് മണിക്കൂറിന് ശേഷം പരിചയമില്ലാത്ത് നമ്പറിൽ നിന്നൊരു കോൾ വന്നു. രഞ്ജിത്തായിരുന്നു അത്. അദ്ദേഹം കുറച്ചുനേരം വിഷയത്തെക്കുറിച്ച് സംസാരിച്ചു. എന്നോട് മാപ്പ് പറയുകയാണെന്നും എന്നാൽ, അച്ഛനോട് മാപ്പ് പറയില്ലെന്നും പറഞ്ഞു. അച്ഛന്‍റെ ഭാഗത്ത് തെറ്റുണ്ടെന്ന് രഞ്ജിത്ത് അന്ന് പറഞ്ഞിരുന്നു. പിന്നീട് ഇന്ത്യൻ റുപ്പി എന്ന ചിത്രത്തിൽ തിലകന് ഒരു നിർണായക കഥാപാത്രമുണ്ടെന്നും അത് സിനിമയുടെ ഹൈലൈറ്റ് ആണെന്നും…

Read More

ഹണി റോസിന്‍റെ റേച്ചൽ ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ

പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്നൊരു സിനിമാനുഭവം സമ്മാനിക്കാനായി തിയറ്റുകളിൽ എത്താനൊരുങ്ങുകയാണ് ഹണി റോസ് നായികയായെത്തുന്ന റേച്ചൽ എന്ന ചിത്രം. പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്‍റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കാനെത്തുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 12-ന് അഞ്ച് ഭാഷകളിലായി പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ജോയിച്ചനായി ബാബുരാജും ശ്രദ്ധേയ വേഷത്തിലുണ്ട്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ആദ്യ ഗാനമായി ഇറങ്ങിയ…

Read More

പ്രകാശം പരത്തുന്ന പെൺകുട്ടി ഓഡിയോ ലോഞ്ച്

സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശിമ്യൂസിയം പ്രിവ്യൂ തിയറ്ററിൽ നടന്നു. പ്രസിദ്ധ സംഗീത സംവിധായകൻ വിദ്യാധരൻ മാഷ് പ്രകാശന കർമം നിർവഹിച്ചു. ബാബു വാസുദേവ് അധ്യക്ഷനായിരുന്ന ചടങ്ങിൽ,പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, ജയചന്ദ്രൻ മൊകേരി,കോട്ടക്കൽ കുഞ്ഞുമൊയ്തീൻ കുട്ടി, കോഴിക്കോട് വിനോദ്, രഞ്ജിത്ത് സർക്കാർ എന്നിവരെ ആദരിക്കുകയും മരണാനന്തര ബഹുമതിയായി മാമുക്കോയക്കുള്ള ആദരം മക്കളായ നിസാർ മാമുക്കോയ, റഷീദ് മാമുക്കോയ എന്നിവർ ഏറ്റുവാങ്ങുകയും ചെയ്തു. രാസലഹരി സമൂഹത്തെ കാർന്നു തിന്നുമ്പോൾ ബോധവൽക്കരണം ഇളം മനസിൽനിന്നുതന്നെ തുടങ്ങണമെന്ന ലഹരി വിരുദ്ധ സന്ദേശവുമായി എത്തുന്ന പ്രകാശം പരത്തുന്ന പെൺകുട്ടിയുടെ ചിത്രീകരണം ഡിസംബർ ആദ്യം കോഴിക്കോട് ആരംഭിക്കും. എന്‍റെ നന്മ വെൽഫയർ ചാരിറ്റബിൾ സൊസൈറ്റിയും, കണ്ണാം തുമ്പി ഫിലിംസും ചേർന്ന് ജനകീയമായി നിർമിക്കുന്ന ചിത്രമാണ് പ്രകാശം പരത്തുന്ന പെൺകുട്ടി. തിരക്കഥ, സംവിധാനം…

Read More

‘പിശാച് 2-ൽ ന്യൂഡ് സീനുകള്‍ ഉണ്ടായിരുന്നു, ഷൂട്ടിംഗ് സമയത്ത് അത്തരം സീനുകൾ വേണ്ടെന്നുവച്ചു’: ആന്‍ഡ്രിയ

ആന്‍ഡ്രിയയെ നായികയാക്കി മിഷ്‌കിന്‍ ഒരുക്കിയ സിനിമയാണ് പിശാച് 2. നേരത്തെ ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ചിത്രത്തില്‍ ആന്‍ഡ്രിയയുടെ ന്യൂഡ് സീന്‍ ഉണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. സിനിമയില്‍ ആദ്യം ന്യൂഡ് സീനുകള്‍ ഉണ്ടായിരുന്നു എന്നും എന്നാല്‍ ഷൂട്ടിംഗ് സമയത്ത് അവ വേണ്ടെന്നു വച്ചു എന്നും നടി പറഞ്ഞു. സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് ന്യൂഡ് സീനുകൾ ഉണ്ടായിരുന്നു. എന്നാൽ ഷൂട്ടിംഗ് സമയത്ത് ആ സീനുകൾ വേണ്ടെന്നു വച്ചു. സിനിമയിൽ ഇറോട്ടിക്ക് രംഗങ്ങൾ ഉണ്ട്. പക്ഷേ, ന്യൂഡ് സീനുകൾ ഇല്ല. വെറും നിലനിൽപ്പിനുവേണ്ടി അല്ല മിഷ്കിൻ സാർ പിശാച് 2 ചെയ്യുന്നത്. അദ്ദേഹം വലിയ അഭിനേതാക്കൾക്കൊപ്പം നിരവധി സിനിമകൾ ചെയ്തിട്ടുള്ളയാളാണ്. അത്തരമൊരു സംവിധായകൻ എന്നോട് ഒരു വേഷം ചെയ്യാൻ ആവശ്യപ്പെടുമ്പോൾ ഞാൻ അദ്ദേഹത്തിന്‍റെ വിഷനെയും ഉദ്ദേശത്തെയും വിശ്വസിക്കണം- ആൻഡ്രിയ വ്യക്തമാക്കി.…

Read More

മമ്മൂട്ടി ചിത്രം കളങ്കാവൽ ഡിസംബർ അഞ്ചിന്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ ഡിസംബർ അഞ്ചിന് ആഗോള റിലീസായി തി‌യറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നേരത്തെ നവംബർ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബർ അഞ്ചിലേക്ക് റിലീസ് നീട്ടുകയായിരുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം കുറുപ്പിന്‍റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. നേരത്തെ പുറത്തു വന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. മമ്മൂട്ടി എന്ന മഹാനടന്‍റെ മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്. ക്രൈം…

Read More

‘കരിയറിലെ ആദ്യ പരാജയത്തിൽ ഭയങ്കരമായി തളർന്നു പോയി’: വേദന പങ്കുവച്ച് രാകുൽ പ്രീത് സിംഗ്

തന്‍റെ കരിയറിലെ ആദ്യത്തെ പരാജയത്തെക്കുറിച്ച് മനസുതുറന്ന് നടി രാകുൽ പ്രീത് സിംഗ്. മഹേഷ് ബാബു ചിത്രം സ്പൈഡറാണ് തന്‍റെ ആദ്യത്തെ വലിയ പരാജയമെന്നും അത് ഒരിക്കലും താൻ പ്രതീക്ഷിച്ചില്ലെന്നും രാകുൽ പറഞ്ഞു. അതിനു മുൻപുള്ള തന്‍റെ പത്തോളം സിനിമകൾ വലിയ ഹിറ്റായിരുന്നുവെന്നും നടി പറഞ്ഞു. ഒരഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. “സ്പൈഡർ ആയിരുന്നു എന്‍റെ കരിയറിലെ ആദ്യത്തെ വലിയ പരാജയം. ആ സിനിമയുടെ പരാജയം എന്നെ വല്ലാതെ ബാധിച്ചിരുന്നു. കാരണം, ആ സമയത്ത് രാംചരൺ, റാം പോത്തിനേനി, ജൂനിയർ എൻടിആർ തുടങ്ങിയവർക്കൊപ്പമുള്ള സിനിമയുൾപ്പെടെ എന്‍റെ പത്തോളം സിനിമകൾ അവിടെ സൂപ്പർ ഹിറ്റായിരുന്നു. സ്പൈഡർ സിനിമയിലേക്കു സൈൻ ചെയ്യുന്ന സമയത്ത് മഹേഷ് ബാബു, എ. ആർ. മുരുഗദോസ് ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷകളായിരുന്നു. പക്ഷേ, ആ സിനിമ പരാജയത്തിന്‍റെ ഫീൽ എന്താണെന്ന് എന്നെ അറിയിച്ചു. പക്ഷേ, ഉയർച്ച…

Read More