പള്ളിയില്‍ നിസ്‌ക്കരിക്കാനെത്തിയ സിപിഎം പ്രവര്‍ത്തകനെ എസ്ഡിപിഐക്കാര്‍ മര്‍ദ്ദിച്ചുവെന്ന് പരാതി

പള്ളിയില്‍ നിസ്‌ക്കരിക്കാനെത്തിയ സിപിഎം പ്രവര്‍ത്തകനെ എസ്ഡിപിഐ നേതാവ് ഉള്‍പ്പെടുന്ന മൂന്നംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.

അമ്പലപ്പുഴപ്പള്ളിയില്‍ നിസ്‌ക്കരിക്കാനെത്തിയ സിപിഎം ജെബിഎസ് ബ്രാഞ്ച് കമ്മിറ്റി അംഗം പുന്നപ്ര പള്ളിക്കൂടം വെളിയില്‍ ഷാജി (43) ക്കാണ് മര്‍ദ്ദനമേറ്റത്.

ശരീരമാസകലം പരിക്കേറ്റ ഷാജിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കള്‍ വൈകിട്ട് ഏഴിന് പുന്നപ്ര പറവൂര്‍ ജുമാ മസ്ജിദ് അങ്കണത്തിലായിരുന്നു സംഭവം ഉണ്ടായത്.

പള്ളി ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഷാജി ചോദ്യം ഉന്നയിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

എസ്ഡിപിഐ രഹസ്യാന്വേഷണ വിഭാഗം തലവന്‍ കൂടിയായ പള്ളി ഭാരവാഹി സുധീര്‍ പുന്നപ്ര മുമ്പ് ഷാജിയെ ആക്രമിച്ചിരുന്നു.

ഇതുകൂടാതെ പലതവണ ഫോണില്‍ വിളിച്ചും ഇയാള്‍ ഷാജിയെ ഭീഷണിപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് പള്ളിയിലെത്തിയ ഷാജിയെ സുധീറും മറ്റ് രണ്ടുപേരും ചേര്‍ന്ന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒപ്പംകൂട്ടി സിസിടിവി കാമറ ഇല്ലാത്ത വശത്തേക്ക് മാറ്റിനിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദനത്തില്‍ അവശനായി കുഴഞ്ഞുവീണ ഷാജിയെ വീണ്ടും മൂന്നംഗസംഘം മര്‍ദിച്ചു.

ഇവിടെ നിന്ന് ഓടി നിസ്‌കാര സ്ഥലത്തെത്തിയ ഷാജി കുഴഞ്ഞുവീഴുകയായിരുന്നു. പുന്നപ്ര പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

Related posts

Leave a Comment