വകുപ്പ് മന്ത്രിയെന്ന നിലയില്‍ എനിക്ക് ഇതേക്കുറിച്ച് ഒരു അറിവുമില്ല ! മില്‍മയോട് വിശദീകരണം തേടുമെന്ന് ചിഞ്ചുറാണി

സംസ്ഥാനത്ത് മില്‍മ പാലിനു വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച് താന്‍ അറിഞ്ഞിട്ടില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.

നിലവില്‍ പാല്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നും ഇക്കാര്യത്തില്‍ മില്‍മയോട് വിശദീകരണം തേടുമെന്നും വ്യക്തമാക്കി. വില വര്‍ധനവിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു.

”കേരളത്തില്‍ മില്‍മ പാലിനു വില വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കു തന്നെയാണ് ഞങ്ങള്‍ കൊടുത്തിരിക്കുന്നത്. വില വര്‍ധിപ്പിക്കുന്നത് സര്‍ക്കാരല്ല. മുന്‍ കാലഘട്ടത്തിലും അതു തന്നെയായിരുന്നു രീതി. ഇത്തവണ എന്തുകൊണ്ടാണ് വില വര്‍ധിപ്പിച്ചതെന്ന് മില്‍യുടെ ചെയര്‍മാന്‍മാരോടു ചോദിച്ചാലേ അറിയാന്‍ പറ്റൂ. വകുപ്പു മന്ത്രിയെന്ന നിലയില്‍ എനിക്ക് ഇതേക്കുറിച്ച് ഒരു അറിവുമില്ല. വില വര്‍ധിപ്പിച്ചത് മില്‍മ തന്നെയാണ്. അവര്‍ക്ക് അതിനുള്ള അധികാരവുമുണ്ട്.’ മന്ത്രി പറഞ്ഞു.

ലീറ്ററിന് രണ്ട് രൂപ നിരക്കില്‍ നാളെ മുതല്‍ വില വര്‍ധിക്കുമെന്നാണ് മില്‍മ പ്രഖ്യാപിച്ചത്. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുന്നത്.

വര്‍ധന പ്രാബല്യത്തില്‍ വന്നാല്‍ 29 രൂപയായിരുന്ന മില്‍മാ റിച്ചിന് 30 രൂപയും 24 രൂപയുടെ മില്‍മ സ്മാര്‍ട്ടിന് 25 രൂപയും നല്‍കണം.

Related posts

Leave a Comment