തെറ്റു പറ്റാത്തവരായി ആരുണ്ട് ! എന്റെ അച്ഛനെയും അമ്മയെയും വരെ ആളുകള്‍ തെറിയാണ്; തുറന്നു പറച്ചിലുമായി നവ്യ നായര്‍…

മലയാള സിനിമയിലെ ജനപ്രിയ നായികമാരില്‍ ഒരാളാണ് നവ്യ നായര്‍. മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപ് നായകനായ ഇഷ്ടം എന്ന സിബി മലയില്‍ ചിത്രത്തില്‍ കൂടിയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്.

സ്‌കൂള്‍ കലോല്‍സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു നവ്യാനായര്‍ കലോല്‍സവ വേദികളില്‍ നിന്നും ആണ് സിനിമയിലേക്ക് എത്തിയത്.

ഇഷ്ടത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ബാലാമണി എന്ന കഥാപാത്രമായി നവ്യാ നായര്‍ നിറഞ്ഞാടിയ നന്ദനം കൂടി എത്തിയതോടെ താരം മലയാളികളുടെ പ്രിയങ്കരിയായി മാറി.

പിന്നീട് വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ താരം മിന്നിത്തിളങ്ങുന്ന കാഴ്ചയാണ് കണ്ടത്. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഈ അടുത്തയിടെയാണ് തിരികെയെത്തിയത്.

മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും തിരികെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ നവ്യ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തില്‍ ആയിരുന്നു രണ്ടാം വരവില്‍ ആദ്യം അഭിനയിച്ചത്. ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍.

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമകളായ ദൃശ്യം സീരിസുകളുടെ കന്നഡ റീമേക്കുകളിലും രണ്ടാം വരവില്‍ നവ്യാ നായര്‍ നായിക ആയി അഭിനയിച്ചു. ജനകി ജാനേ എന്ന സിനിമ ആണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്.

ഇപ്പോഴിതാ താനുമായി ഉണ്ടായ ചില വിവാദങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നവ്യാ നായര്‍.

താന്‍ ചെയ്ത ഒരു ഷോയുടെ ഭാഗമായി തന്നെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം കുടുക്കുക ആയിരുന്നുവെന്നും തന്റെ പ്രശസ്തിക്കു വേണ്ടി ഒരാള്‍ ചെയ്ത പ്രവര്‍ത്തി ആയിരുന്നു അതെന്നും നവ്യാ നായര്‍ പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…ഒരു ഷോ ചെയ്യുന്ന സമയമാണ്. ആ ഷോയില്‍ ഒരു വ്യക്തി വന്നു എനിക്ക് അങ്ങനെ വ്യക്തിഹത്യയൊന്നും ചെയ്യാന്‍ താത്പര്യമില്ല.

ആ വ്യക്തി വളരെ പ്ലാന്‍ഡ് ആയിട്ട് ഒരു കാര്യം ചെയ്തു. വിവാദമായി സഴിഞ്ഞപ്പോള്‍ ആള്‍ക്കാര്‍ വളരെ മോശമായിട്ടാണ് കമന്റൊക്കെ ഇട്ടത്.

എന്റെ അച്ഛനെയും അമ്മയേയും മോനെയുമൊക്കെ വളരെ മോശമായിട്ട് പറയാന്‍ തുടങ്ങി. അതെനിക്ക് വളരെ വിഷമം ഉണ്ടാക്കി.

മനപ്പൂര്‍വം ഞാനൊരാളെ കളിയാക്കിയത് ആണെന്നിരിക്കട്ടെ ആര്‍ക്കാണ് തെറ്റ് പറ്റാത്തത്. ആരാ ഉള്ളത് നമ്മുടെ നാട്ടില്‍ കളിയാക്കാത്തതായിട്ട്.

നമ്മളെല്ലാവരും കളിയാക്കുന്നവരും കളിയാക്കപ്പെടുന്നവരുമാണ്. ആ പരിപാടിയേ അങ്ങനെയാണ് ടീസിംഗ് ആണ് ആ ഷോ.

ആ കേസില്‍ ഞാന്‍ തെറ്റുകാരി ഒന്നുമായിരുന്നില്ല. തെറ്റ് ചെയ്യാതിരുന്നിട്ടും, ഒരു കൂട്ടം ആളുകളല്ലേ നമ്മളെ ആക്രമി ക്കുന്നത്.

എങ്ങനെയാണ് ഞാന്‍ ഇത് പറഞ്ഞ് മനസിലാക്കുക. അച്ഛനെയും അമ്മയേയും തെറിയാണ് വിളിക്കുന്നത്.
ഷോയില്‍ വന്ന വ്യക്തി അയാളുടെ പേഴ്‌സണല്‍ പബ്ലിസിറ്റിക്ക് വീണ്ടും ലൈവില്‍ വരിക, അഭിമുഖം കൊടുക്കുകയും ഒെക്കയാണ്.

ഞാന്‍ കണ്ട സിനിമാ ലോകമൊന്നുമല്ലെന്ന് അപ്പോള്‍ മനസിലായി. കോടിക്കണക്കിനാളുകളുടെ മെന്റാലിറ്റി മാറ്റാനോ അവരോടിത് ചെയ്യരുതെന്നോ എനിക്ക് പറയാന്‍ പറ്റില്ല. ഞാന്‍ അത് നോക്കാതിരിക്കുക മാത്രമാണ് ചെയ്യാവുന്നത് എന്നും നവ്യാ നായര്‍ പറയുന്നു.

നേരത്തെ ഫ്ലവേഴ്സ് ചാനസിന്റെ സ്റ്റാര്‍ മാജിക്ക് പരിപാടിയില്‍ നടനും സംവിധായകനും ഒക്കെയായ സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി പരിഹസിച്ച എന്നാരോപണം ഉയര്‍ന്നിരുന്നു.

ആ പരിപാടില്‍ വെച്ച് നവ്യാ നായരും പണ്ഡിറ്റിനെ പരിഹസിച്ചു എന്ന് പറഞ്ഞ് താരത്തിന് നേരെ വലിയ സൈബര്‍ ആക്ര മണം ഉണ്ടായിരുന്നു.

Related posts

Leave a Comment