ചെ­ന്നൈ റെയില്‍വേ സ്‌റ്റേ­ഷ­നില്‍ തൂങ്ങിമരിച്ചത് മ­ല­യാ­ളി ന­ഴ്‌­സ്; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് രേഷ്മ തനിച്ചുപോകുന്ന സിസിടിവി ദൃശ്യം; പോലീസിന്‍റെ കണ്ടെത്തൽ ഇങ്ങനെ..

ചെ­ന്നൈ: ചെ­ന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേ­ഷ­നില്‍ ദുരൂ­ഹ സാ­ഹ­ച­ര്യ­ത്തില്‍ മരിച്ച നിലയില്‍ കണ്ടെ­ത്തിയ­ത് പാലക്കാട് സ്വദേ­ശി­നി രേ­ഷ്­മ­യെ. സ്‌റ്റേഷനില്‍ ഉ­ദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പു കട്ടിലിന്‍റെ കൈപ്പിടിയില്‍ ദുപ്പട്ട ഉപയോ­ഗി­ച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലായിരു­ന്നു. ഇ­വര്‍ ജീവനൊടുക്കിയതാണെ­ന്നാ­ണ് പൊലീസിന്‍റെ നിഗമ­നം.

ക­ഴിഞ്ഞ ചൊവ്വാഴ്ച പു­ലര്‍­ച്ചെ­യാണ് രേഷ്മ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടി­ച്ച് ഇവര്‍ കടക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു.

കോയമ്പത്തൂരില്‍ സ്ഥിര താമസ­ക്കാ­രിയാ­യ ഇ­വര്‍ ഇ­വി­ടു­ത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ആയിരു­ന്നു. കഴിഞ്ഞ മാ­സം ഇ­വ­രു­ടെ അമ്മ മ­രിച്ച­ത് മു­തല്‍ രേ­ഷ്മ കടുത്ത വിഷാദത്തിലാ­യി­രു­ന്നെ­ന്നാ­ണ് വി­വരം.

Related posts

Leave a Comment