സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യമായി അത് സംഭവിച്ചത് ! പലര്‍ക്കും തന്റെ ശരീരത്തോടായിരുന്നു പ്രണയമെന്ന് റായ് ലക്ഷ്മി…

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് റായ് ലക്ഷ്മി. താരത്തിന്റെ പ്രണയബന്ധങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

അതിനിടെ ഡേറ്റിംഗ് സമയത്ത് താന്‍ എല്ലാം ആസ്വദിച്ചിട്ടുണ്ടെന്ന് താരം തുറന്ന് പറഞ്ഞിരുന്നു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…എനിക്ക് എല്ലാം ക്രെയ്‌സ് ആയിരുന്നു.

വണ്‍ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പില്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. മാനസിക അടുപ്പത്തിന് താല്പര്യമില്ലാത്ത പരിപാടിയാണ് അത്.

അതിനാല്‍ ഇതിനെ പിന്തുണയ്ക്കുന്നെങ്കിലും ഇത് പിന്തുടരാന്‍ താല്പര്യമില്ല. അപരിചിതനും ഒത്ത് കഴിയുന്നത് പ്രയാസകരമാണ്.

പരിചയമുള്ള എല്ലാവരുമായും ഇത്തരത്തില്‍ അടുപ്പം സൂക്ഷിക്കാറുമില്ല. നമുക്ക് സ്‌നേഹവും വിശ്വാസവും വേണം. സന്തോഷിച്ചിട്ടുണ്ട് വിഷമിച്ചിട്ടുണ്ട് തമാശ പറഞ്ഞിട്ടുണ്ട്.

പക്ഷേ പലരും തന്നെ വഞ്ചിക്കുകയായിരുന്നു എന്നാണ് പറയുന്നത്. പ്രണയ വികാരങ്ങളെ നിയന്ത്രിക്കുന്നതിന് തനിക്ക് താല്‍പര്യമില്ല എന്നും റായ് ലക്ഷ്മി പറയുന്നു.

പങ്കാളികള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ ഇഷടമാണ്. പാചകം ചെയ്ത് ഒരുമിച്ച കഴിക്കണം. അദ്ദേഹം സന്തോഷത്തോടെ ഇരിക്കാന്‍ വേണ്ടത് ചെയ്യും. പുള്ളി മനസ്സില്‍ ആഗ്രഹിക്കുന്നത് സര്‍പ്രൈസ് പോലെ നല്‍കും.

എന്നാല്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യ പ്രണയം മൊട്ടിട്ടതെന്നും റായ് ലക്ഷ്മി പറയുന്നു. അത് നടന്മാരോട് ആയിരുന്നു.

സത്യസന്ധതയും വിശ്വാസ്യതയും ഉള്ള പങ്കാളികളോടാണ് തനിക്ക് താല്പര്യം എന്നും താരം പറയുന്നു.
അങ്ങനെ ഉള്ളവരെ അപൂര്‍വമായി മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളു.

പലര്‍ക്കും എന്റെ ശരീരത്തോട് ആയിരുന്നു പ്രണയം. പിന്നീടാണ് അത് മനസ്സിലാക്കിയതും. പലരും ശരീരത്തിന്റെ വലുപ്പവും നിറവും പറഞ്ഞ് കളിയാക്കുകയും തുറിച്ച് നോക്കുകയും ചെയ്തു.

ഇതേ കാരണത്താല്‍ ഏറെ പേര്‍ സ്‌നേഹിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സുന്ദരമായ ശരീരം വേദനിപ്പിച്ചിട്ടില്ല ശരീരത്തിന്റെ വലുപ്പം അസ്വസ്ഥം ആക്കിയിട്ടില്ല.

അഭിനയത്തേക്കാള്‍ ഏറെ ശരീര സൗന്ദര്യം കൊണ്ട് മാത്രമായിരുന്നു ഇവിടെവരെ എത്തിയിരുന്നത് എന്നും അതുകൊണ്ട് തന്നെ പലരും വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ട് എന്നും റായ് ലക്ഷ്മി വെളിപ്പെടുത്തുന്നു.

അതേ സമയം സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നതിന് മുന്നേ പരസ്യ ചിത്രങ്ങളില്‍ മോഡലായിരുന്ന താരം സിലിക്കണ്‍ ഫുട് വെയേര്‍സ്, ജോസ്‌കോ ജൂവല്ലേഴ്സ്, ഇമ്മാനുവേല്‍ സില്‍ക്സ് എന്നിവയുടെ പരസ്യ ചിത്രങ്ങളിലും മോഡലായി തിളങ്ങി.

2005 ല്‍ പുറത്തിറങ്ങിയ കാര്‍ക കസദര എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവട് വയ്ക്കുകയും ചെയ്തു.
പിന്നീട് ധര്‍മപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.

പിന്നീട് റോക്ക് എന്‍ റോള്‍, അണ്ണന്‍ തമ്പി, ടു ഹരിഹര്‍ നഗര്‍, ചട്ടമ്പിനാട്, ഇവിടം സ്വര്‍ഗ്ഗമാണ്, എന്നീ ചിത്രങ്ങളിലൂടെ മലയാളസിനിമയിലും താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2014ല്‍ താരം തന്റെ പേര് റായ് ലക്ഷ്മി എന്നാക്കി മാറ്റുകയായിരുന്നു.

Related posts

Leave a Comment