എറണാകുളത്തു നിന്നും സൈബർക്രൈം പരാതികളുടെ പ്രവാഹം! രണ്ടര വർഷത്തിനിടെ പോലീസ് തടഞ്ഞത് 23 കോടിയുടെ ക്രയവിക്രയം

സീമ മോഹന്‍ലാല്‍കൊച്ചി: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു കേസുകള്‍ സംബന്ധിച്ച് കേരള പോലീസിന്റെ സൈബര്‍ ക്രൈം ഹെല്‍പ്പ്‌ലൈന്‍ (1930) നമ്പറില്‍ ലഭിക്കുന്ന പരാതികളിലേറെയും എറണാകുളം ജില്ലയില്‍ നിന്ന്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എറണാകുളം ജില്ലയില്‍ നിന്ന് മാത്രം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു സംബന്ധിച്ച് 700 പരാതികളാണ് ലഭിച്ചത്. രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലയ്ക്കാണ്. ഇവിടെ നിന്നും 550 പരാതികളാണ് ഉണ്ടായത്. രണ്ടര വര്‍ഷത്തിനിടെ പോലീസിന്റെ ഇടപെടല്‍ മൂലം വിവിധ ബാങ്കുകളുടെ അക്കൗണ്ടില്‍ നിന്ന് 23 കോടി രൂപയുടെ ക്രയവിക്രയം തടയാനായി. 1930 എന്ന സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് ടോള്‍ ഫ്രീ നമ്പറിലേക്ക് വിവിധ ജില്ലകളില്‍നിന്നും പ്രതിദിനം 500 നും 600 നും ഇടയില്‍ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച ഫോണ്‍കോളുകളാണ് വരുന്നത്. ഇതു പരിശോധിച്ച ശേഷം പ്രതിദിനം 75ലധികം തട്ടിപ്പുകേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. രജിസ്ട്രേഷന് രണ്ടു ഘട്ടങ്ങള്‍തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത്…

Read More

മിഷേലിന്റെ മരണത്തിനു പിന്നില്‍ പള്‍സര്‍ ബൈക്കിലെത്തിയവരോ ? കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ കേസില്‍ പുതിയ വഴിത്തിരിവ്…

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ മരണത്തിനു പിന്നില്‍ പള്‍സര്‍ ബൈക്കിലെത്തിയവരാണെന്ന സംശയം ബലപ്പെടുന്നു. ബൈക്കിലെത്തിയവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ പോലീസിന്റെ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. മാര്‍ച്ച് ആറിനാണ് കൊച്ചി കായലില്‍ മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകം തന്നെയാണെന്നും അന്നേ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മിഷേലിനെ കാണാതായ ദിവസം കലൂരിലെ പള്ളിക്കു മുന്നിലാണ് പള്‍സര്‍ ബൈക്കില്‍ രണ്ടു യുവാക്കളെ കണ്ടത്. പള്‍സര്‍ ബൈക്കിലെത്തിയ ഇവര്‍ക്കു മിഷേലിന്റെ മരണവുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സംഭവ ദിവസത്തെ സിസിടിവ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സമീപത്തുള്ള കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങളാണ് പോലീസിന്റെ പക്കലുള്ളത്. മിഷേല്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നതിനു തൊട്ടുമുമ്പ് ബൈക്കില്‍ യുവാക്കള്‍ കാത്തു നില്‍ക്കുന്നതായി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു.മിഷേല്‍ പള്ളിയില്‍ നിന്ന് ഇറങ്ങി റോഡിലേക്കു കടന്നപ്പോള്‍ ബൈക്കിലെത്തിയവര്‍ തിരിച്ചുപോവുന്നതാണ് ഇതില്‍…

Read More