എയര്‍ ഹോസ്റ്റസിന്റെ മൃതദേഹം കണ്ടെത്തിയത് അര്‍ധനഗ്നമാക്കപ്പെട്ട നിലയില്‍ രക്തത്തില്‍ കുളിച്ച് !

എയര്‍ ഹോസ്റ്റസ് ട്രെയ്‌നിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹം കണ്ടെത്തിയത് അര്‍ധനഗ്നയായ നിലയില്‍ രക്തത്തില്‍ കുളിച്ച്. കഴുത്തില്‍ വലിയ രണ്ട് മുറിവുകളും ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രിയാണ് എയര്‍ ഹോസ്റ്റസ് ട്രെയ്‌നിയായ ഛത്തീസ്ഗഡ് സ്വദേശി രുപാല്‍ ഓഗ്രെ(24) അന്ധേരി മരോളിലെ കൃഷന്‍ലാല്‍ മാര്‍വ മാര്‍ഗിലെ എന്‍ജി കോംപ്ലക്‌സില്‍ കൊല്ലപ്പെട്ടത്. കേസില്‍ അപ്പാര്‍ട്ട്‌മെന്റിലെ ഹൗസ് കീപ്പിങ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കെട്ടിടത്തില്‍ ഒരു വര്‍ഷമായി ഹൗസിങ് കീപ്പിങ് ജോലി ചെയ്തിരുന്ന വിക്രം അത്വാളാണ് (40) പിടിയിലായത്. യുവതി ഇയാളോടു കയര്‍ത്തു സംസാരിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. രാത്രിയില്‍ വേസ്റ്റ് എടുക്കാനെന്ന വ്യാജേന മുറിയില്‍ കയറിയശേഷം കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഇയാള്‍ യുവതിയെ കുത്തുകയായിരുന്നു. രുപാല്‍ തടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യുവതിയെ കൊലപ്പെടുത്തിയ ശേഷം വാതില്‍ പൂട്ടി വിക്രം സ്വന്തം സ്ഥലമായ പൊവെയിലേക്കു പോയി. വീട്ടിലെത്തി രക്തം പറ്റിയ വസ്ത്രം…

Read More

കാമുകനെ കൊന്നു കനാലിൽ തള്ളി ! കാമുകിയും സഹോദരനും പിതാവുമടക്കം എട്ടുപേർ അറസ്റ്റിൽ

ചെന്നൈ: മകളെ പ്രണയിച്ച യുവാവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് അച്ഛൻ വകവരുത്തി കനാലിൽ തള്ളി. സംഭവത്തിൽ അച്ഛനും മകനും മകളുമടക്കം എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ തിരുമലൈ സമുദ്രം സ്വദേശി ശക്തിവേലാണ് (23) കൊല്ലപ്പെട്ടത്. അയ്യാസാമിപ്പട്ടി സ്വദേശി ബാലഗുരു, മകൾ ദേവിക, മകൻ ദുരൈമുരുക‍ൻ എന്നിവരെയും അഞ്ചു വാടക കൊലയാളികളെയുമാണ് അറസ്റ്റ് ചെയ്തത്. ശക്തിവേലും ദേവികയും പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ സമുദായക്കാരായിരുന്നെങ്കിലും ദേവികയുടെ പിതാവായ ബാലഗുരു പ്രണയത്തെ എതിർക്കുകയും ശക്തിവേലിനെ കൊല്ലാൻ പദ്ധതിയിടുകയുമായിരുന്നു. ഭൂമിയിടപാട് സംബന്ധിച്ച് സംസാരിക്കാനെന്ന വ്യാജേന ശക്തിവേലിനെ കൃഷിയിടത്തിലേക്കു വിളിച്ചുവരുത്തിയാണ് വാടകക്കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. ശക്തിവേലിന്‍റെ മൃതദേഹവും ഇയാൾ വന്ന വാഹനവും പ്രതികൾ സമീപത്തെ കനാലിൽ തള്ളി. മകൾ ദേവികയും മകൻ ദുരൈമുരുകനും ഇതിനു കൂട്ടുനിന്നതായി അന്വേഷണത്തിൽ തെളിഞ്ഞെന്നും പോലീസ് പറഞ്ഞു.

Read More

തക്കാളിത്തോട്ടത്തിന് കാവലിരുന്ന കര്‍ഷകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി ! കൊന്നത് കഴുത്ത് ഞെരിച്ച്

തക്കാളിവില കുത്തനെ ഉയര്‍ന്നതിനു പിന്നാലെ പല അനിഷ്ട സംഭവങ്ങളും രാജ്യത്ത് നടന്നു വരുന്നുണ്ട്. തക്കാളി കൃഷിയ്ക്ക് കാവലിരുന്ന കര്‍ഷകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവമാണ് ഇതില്‍ ഒടുവിലത്തേത്. ആന്ധ്രാ പ്രദേശിലെ അന്നമയ്യ ജില്ലയിലാണ് കര്‍ഷകനെ കഴുത്ത് ഞെരിച്ച് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. മധുകര്‍ റെഡ്ഡി എന്നയാളാണ് കൊല്ലപ്പെട്ടത്. ഏഴുദിവസത്തിനിടെ രണ്ടാമത്തെ സമാന സംഭവമാണ് ഇത്. പെഡ്ഡ തിപ്പ സമുദ്രയിലെ തോട്ടത്തിന് കാവല്‍ നില്‍ക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ ഇയാളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ ആദ്യവാരത്തില്‍ 30 ലക്ഷം രൂപയ്ക്ക് തക്കാളി വിറ്റ 62കാരനായ കര്‍ഷകനെ മോഷ്ടാക്കള്‍ കൊലപ്പെടുത്തിയിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ തക്കാളി മാര്‍ക്കറ്റില്‍ വിളവ് വിറ്റതിന് പിന്നാലെയാണ് രാജശഖര്‍ റെഡ്ഡി എന്ന കര്‍ഷകന്‍ കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരുവില്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി കയറ്റിയ വാഹനം…

Read More

പഴയ കാമുകനെ ലഹരി നല്‍കി ബോധം കെടുത്തിയ ശേഷം പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു ! കാമുകി അറസ്റ്റില്‍

ഉത്തരാഖണ്ഡില്‍ 30 വയസുള്ള ബിസിനസുകാരനെ കൊലപ്പെടുത്തിയ കേസില്‍ കാമുകി അറസ്റ്റില്‍. യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. മൂര്‍ഖനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അപകട മരണമെന്ന് വരുത്തി തീര്‍ക്കാനാണ് കാമുകിയായ യുവതി ശ്രമിച്ചത്. കേസില്‍ കാമുകിയും പാമ്പ് പിടിത്തക്കാരനും അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയില്‍ പങ്കാളിയായ മറ്റു രണ്ടുപേര്‍ ഒളിവിലാണെന്നും ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നതായും പോലീസ് അറിയിച്ചു. ജൂലൈ പതിനഞ്ചിനാണ് അങ്കിത് ചൗഹാനെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹല്‍ദ്വാനിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു കാര്‍. അമിതമായ അളവില്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതിനെ തുടര്‍ന്നാകാം മരണമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് നിര്‍ണായകമായത്. പാമ്പിന്‍ വിഷമാണ് മരണകാരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അങ്കിത് ചൗഹാന്റെ കാമുകി മാഹി…

Read More

ഒരേ സമയം രണ്ടുപേരുമായി ശാരീരികബന്ധം ! എതിര്‍ത്ത അമ്മയെ കൊന്നുതള്ളി ബിരുദ വിദ്യാര്‍ഥിനിയായ മകള്‍; കൃത്യം നടത്തിയത് കാമുകന്റെ സഹായത്തോടെ

ഒരേ സമയം നിരവധി സുഹൃത്തുക്കളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നതിനെ ചോദ്യം ചെയ്ത അമ്മയെ കൊലപ്പെടുത്തി ബിരുദവിദ്യാര്‍ഥിനി. കാമുകനൊപ്പം ചേര്‍ന്നാണ് അവര്‍ ഈ കൃത്യം നിര്‍വഹിച്ചത്. കൊലപാതകത്തിനു ശേഷം മൃതദേഹം റെയില്‍പാളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഹൈദരാബാദിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. ബിരുദ വിദ്യാര്‍ഥിയായ മകള്‍ കീര്‍ത്തി റെഡ്ഡി, സുഹൃത്ത് ശശി എന്നിവര്‍ ചേര്‍ന്നാണ് അമ്മ രജിതയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇവരെയും കീര്‍ത്തിയുടെ കാമുകന്‍ ബാല്‍ റെഡ്ഡിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.അമ്മയെ കൊലപ്പെടുത്തിയതിനു ശേഷം മൂന്നു ദിവസം വീട്ടില്‍ സൂക്ഷിച്ച മൃതദേഹം ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ റെയില്‍ പാളത്തില്‍ ഉപേക്ഷിച്ചു. ഹൈദരാബാദിലെ ഹയാത്ത് നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. ബാല്‍റെഡ്ഡി എന്ന യുവാവുമായി പ്രണയത്തില്‍ ആയിരുന്നു കീര്‍ത്തി. മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കീര്‍ത്തി ഇതോടൊപ്പം സുഹൃത്ത് ശശിയുമായും ബന്ധം സൂക്ഷിച്ചു. പലപ്പോളും ഇരുവരും ലൈംഗിക ബന്ധത്തിലും ഏല്‍പ്പെട്ടിരുന്നു. ഇതറിഞ്ഞ…

Read More

ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ വെട്ടിക്കൊന്ന് ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ചു ! 56കാരന്‍ അറസ്റ്റില്‍…

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ശ്രദ്ധ വാള്‍ക്കര്‍ മോഡല്‍ കൊലപാതകം. മുംബൈ നഗരത്തിലാണ് യുവതിയെ കൊന്ന് പലകഷണങ്ങളായി വെട്ടിനുറുക്കിയത്. മുംബൈ മിറ റോഡിലെ ഫ്ളാറ്റില്‍ താമസിക്കുന്ന സരസ്വതി വൈദ്യ(32)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന 56-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്കൊപ്പം താമസിച്ചിരുന്ന ലിവ് ഇന്‍ പങ്കാളിയായ മനോജ് സഹാനിയാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഇരുവരും താമസിച്ചിരുന്ന ഫ്ളാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി സമീപത്തെ ഫ്ളാറ്റിലുള്ളവര്‍ പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നയാനഗര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയത്. പ്രതിയായ മനോജിനെയും ഉടന്‍തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലപ്പെട്ട സരസ്വതിയും പ്രതി മനോജും കഴിഞ്ഞ മൂന്നുവര്‍ഷമായി മിറ റോഡിലെ ഫ്ളാറ്റില്‍ ഒരുമിച്ചായിരുന്നു താമസം. നാലുദിവസം മുമ്പാണ് പ്രതി പങ്കാളിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. യുവതിയെ ഫ്ളാറ്റില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മരം…

Read More

മദ്യപിച്ചു കഴിഞ്ഞാല്‍ മറ്റൊരാണും പെണ്ണും കിടക്കുന്നത് കാണുന്നത് ഹോബി ! ഷിനോ കടുത്ത മനോവൈകൃതമുള്ളയാള്‍…

വൈഫ് സ്വാപ്പിംഗ് എതിര്‍ത്ത യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്ന് കൊല്ലപ്പെട്ട ജൂബിയുടെ സഹോദരന്‍. ഭാര്യമാരെ പങ്കുവെയ്ക്കുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ പകതീര്‍ക്കാനാണ് ഭര്‍ത്താവ് ഷിനോ ജൂബിയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. പങ്കാളി കൈമാറ്റത്തിന് പോലീസ് കേസ് വന്നതിന് പിന്നാലെ അകന്ന് കഴിയുകയായിരുന്ന ജൂബിയെ അതിന് ശേഷം പലതവണ ഷിനോ പിന്തുടര്‍ന്നിരുന്നതായി സഹോദരന്‍ വെളിപ്പെടുത്തി. ഒരു മാസം മുമ്പ് കാസര്‍ഗോഡ് ഒരു കമ്പനിയില്‍ ജൂബി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി പോയപ്പോള്‍ താനും സുഹൃത്തും കൂടെ പോയെന്നും സഹോദരന്‍ പറഞ്ഞു. കോട്ടയം കുറുപ്പന്തറ കഴിഞ്ഞ് ഒരാള്‍ മാറിനില്‍ക്കുന്നത് പോലെ ജൂബിക്ക് തോന്നി. അത് ഷിനോ ആണെന്ന് അവള്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ഞാനും സുഹൃത്തും പോയി നോക്കിയപ്പോള്‍ അത് ഷിനോ തന്നെയായിരുന്നു. തുടര്‍ന്ന് അവന്‍ ജൂബിയെ ട്രെയിനില്‍ നിന്ന് വലിച്ചിറക്കി. എന്റെ കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന്…

Read More

പങ്കാളിക്കൈമാറ്റക്കേസ് ! പരാതിക്കാരി വെട്ടേറ്റു മരിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം…

കോട്ടയം: പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു സംഘത്തെ രൂപീകരിച്ചരിക്കുന്നത്. പങ്കാളി കൈമാറ്റക്കേസില്‍ 2022 ജനുവരിയില്‍ അഞ്ചു കേസുകളാണ് കറുകച്ചാല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. ചങ്ങനാശേരി, പാലാ, എളമക്കര, പുന്നപ്ര, ആലപ്പുഴ എന്നിങ്ങനെ അഞ്ച് കേസുകളാണ് ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാലു കേസുകള്‍ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. മണര്‍കാട് മാലം തുരുത്തിപ്പടിയില്‍ കാഞ്ഞിരത്തുംമൂട്ടില്‍ (കൊത്തളം) ജേക്കബി(ജോയി)ന്റെ മകള്‍ ജൂബി ജേക്കബാ(26)ണു മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കങ്ങഴ പത്തനാട് സ്വദേശി ഷിനോ (32)യെ ഇന്നലെ രാത്രി ചങ്ങനാശേരിയിലെ സ്വകാര്യആശുപത്രിയില്‍ കണ്ടെത്തിയിരുന്നു. ജീവനൊടുക്കാനുള്ളശ്രമം പരാജയപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളെ ഇന്നു ചോദ്യം ചെയ്യുമെന്നാണ് പോലീസ് അറിയിച്ചത്. ഇന്നലെ രാവിലെ 10.30ന് മാലം കുറുപ്പംപടിയിലാണു സംഭവം. ഭര്‍ത്താവുമായി അകന്നുകഴിയുന്ന ജൂബി സ്വന്തംവീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണു താമസിക്കുന്നത്.…

Read More

പവന്‍ കല്യാണ്‍ ആരാധകനെ തലയ്ക്കടിച്ച് കൊന്ന് പ്രഭാസ് ആരാധകന്‍ ! വാട്‌സ് ആപ്പ് സ്റ്റാറ്റസിനെച്ചൊല്ലിയുണ്ടായ തര്‍ക്കം…

തെലുങ്ക് സൂപ്പര്‍താരങ്ങളായ പ്രഭാസിന്റെയും പവന്‍ കല്ല്യാണിന്റെയും ആരാധര്‍ തമ്മിലുണ്ടായ സംഘര്‍ഷം കലാശിച്ചത് കൊലപാതകത്തില്‍. പവന്‍ കല്യാണിന്റെ ആരാധകനായ കിഷോറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എലൂരുവിലെ പ്രഭാസ് ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറിയായ ഹരികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാട്‌സാപ്പ് സ്റ്റാറ്റസിനെച്ചൊല്ലി നടന്ന വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പെയിന്റ് പണിക്കാരായ ഹരികുമാറും കിഷോറും ജോലിക്ക് പോകുന്ന സമയത്ത് ഹരികുമാറിന്റെ പ്രഭാസിനെക്കുറിച്ചുള്ള വാട്ട്‌സാപ്പ് സ്റ്റാറ്റസ് കിഷോര്‍ കാണുകയും പവന്‍ കല്യാണിന്റെ ചിത്രങ്ങള്‍ സ്റ്റാറ്റസാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഹരികുമാര്‍ കിഷോറിനെ ഇരുമ്പ് വടിയും സിമന്റ് കട്ടയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരങ്ങള്‍. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കിഷോര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

മണിമലയില്‍ ബൈക്ക് യാത്രികരായ സഹോദരങ്ങളുടെ ജീവനെടുത്തത് കെ എം മാണി ജൂനിയര്‍ ഓടിച്ച കാര്‍ ! ഇല്ലാതായത് ഒരു കുടുംബത്തിന്റെ ആശ്രയം…

കോട്ടയം മണിമലയില്‍ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചത് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ മകന്‍ കെ എം മാണി ജൂനിയര്‍. അറസ്റ്റു ചെയ്യപ്പെട്ട കെ എം മാണി ജൂനിയറിനെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയയ്ക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരായ മണിമല പതാലിപ്ളാവ് കുന്നുംപുറത്ത് താഴെ യോഹന്നാന്‍ മാത്യുവിന്റെ മകന്‍ ജിന്‍സ് ജോണ്‍, സഹോദരന്‍ ജിസ് എന്നിവരാണ് മരിച്ചത്. കെഎല്‍ 7 സിസി 1711 എന്ന നമ്പരിലുള്ള ഇന്നോവ ക്രിസ്റ്റയാണ് അപകടമുണ്ടാക്കിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അപകടത്തെ കുറിച്ച് വസ്തുതാപരമായി തന്നെ എഫ് ഐ ആറില്‍ വിശദീകരിക്കുന്നു. മൂവാറ്റുപുഴ പുനലൂര്‍ റോഡില്‍ മണിമല ഭാഗത്ത് നിന്നും കരിക്കാട്ടൂര്‍ ഭാഗത്തേക്ക് ഓടിച്ച് പോയ ഇന്നോവാ കാറിന്റെ ഭാഗത്താണ് തെറ്റെന്ന് എഫ്‌ഐ ആര്‍ പറയുന്നു. ഉദാസീനമായും മനുഷ്യ ജീവന് അപകടം വരത്തക്കവിധം ഓടിച്ചെന്നും വിശദീകരിക്കുന്നു. എട്ടാം തീയതി…

Read More