ആഹാരം കുറച്ചിട്ടും 13കാരിയുടെ വണ്ണം കുറയുന്നില്ല; പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ കാര്യമറിഞ്ഞ് ഞെട്ടി

അമിതവണ്ണമായിരുന്നു ആ പതിമൂന്നുകാരിയുടെ വിഷയം. ആഹാരം നിയന്ത്രിച്ചിട്ടും വണ്ണം കൂടിക്കൂടി വന്നു.നന്നായി വ്യായാമം ചെയ്തിട്ടും വണ്ണം കുറയാഞ്ഞതിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ഡോക്ടറെ കാണിച്ചത്. എന്നാല്‍ വിദഗ്ദമായ പരിശോധനയുടെ ഫലം കണ്ട് വീട്ടുകാരും ഡോക്ടര്‍മാരും ഒരുപോലെ ഞെട്ടിന്നു പറഞ്ഞാല്‍ മതില്ലോ. പെണ്‍കുട്ടി 27 ആഴ്ച ഗര്‍ഭിണിയാണ് എന്നായിരുന്നു പരിശോധന ഫലം. സംഭവം അറിഞ്ഞ് പോലീസ് അന്വേഷണം നടത്തി. എങ്കിലും പ്രതി ആരാണ് എന്നു കണ്ടെത്താനായിട്ടില്ല. ഗര്‍ഭിണിയാക്കിയത് ആരാണ് എന്നു സംബന്ധിച്ച് പോലീസിനും ആശുപത്രി അധികൃതര്‍ക്കും മൊഴി നല്‍കാന്‍ കുട്ടിയും തയാറായിട്ടില്ല. കുട്ടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രികരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. പെണ്‍കുട്ടിയെ ഒരു അഭയ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ കുട്ടി പൂര്‍ണ്ണ ആരോഗ്യവതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.  

Read More

12-ാം വയസില്‍ ബലാല്‍സംഗത്തിനിരയായി ഗര്‍ഭിണിയായി; പ്രതി പ്രായപൂര്‍ത്തിയാകാത്ത സ്വന്തം സഹോദരന്‍; ഗര്‍ഭം അലസിപ്പിക്കാന്‍ സാധിക്കാഞ്ഞതിനാല്‍ കൊച്ചിയിലെ പെണ്‍കുട്ടി അമ്മയാകാനൊരുങ്ങുന്നു

കൊച്ചി: ചെറു പ്രായത്തില്‍ തന്നെ ബലാല്‍സംഗത്തിനിരയായി അമ്മയാകുന്ന പെണ്‍കുട്ടികളുടെ എണ്ണം കേരളത്തില്‍ കൂടിവരുകയാണ്. ബാല്യം വിട്ടുമാറും മുമ്പേ സ്വന്തം സഹോദരനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് ഗര്‍ഭിണിയായ 12കാരി അമ്മയാകാനൊരുങ്ങുകയാണ്. ബലാത്സംഗം ചെയ്ത കുറ്റത്തിന് പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ ജുവനൈല്‍ കേസില്‍ അറസ്റ്റിലായ ശേഷം ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങി. ജീവന്‍ പോലും അതീവ അപകടകരമായ അവസ്ഥയില്‍ പ്രസവത്തിന് തയ്യാറെടുക്കുകയാണ് കൊച്ചി നഗരത്തിലെ നിരാലംബയായ  ഈ പന്ത്രണ്ടുകാരി പെണ്‍കുട്ടി. ഇരയാക്കപ്പെട്ടവളെങ്കിലും സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും പേറിയുള്ള ഭാവി ജീവിതത്തെ കുറിച്ച് അവള്‍ക്ക് വ്യക്തമായ ധാരണകളൊന്നുമില്ല. കൊച്ചി നഗരത്തിലെ ഒരു ചേരിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയ്ക്കാണ് ഈ അവസ്ഥയുണ്ടായത്. വില്ലനായതാവട്ടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനും. ബലാത്സംഗ കുറ്റത്തിന് സഹോദരനെ പൊലീസ് അറസ്റ്റു ചെയ്യുകയും പോക്‌സോ കേസ് ചുമത്തുകയും ചെയതു. കുറച്ചു ദിവസം ജുവനൈല്‍ ഹോമില്‍ കഴിഞ്ഞ ശേഷം ഇരുവരുടെയും അമ്മ തന്നെ അവനെ…

Read More

ബലമായി ഉമ്മവയ്ക്കാന്‍ ശ്രമിച്ചു; പിന്നാലെ നടന്ന് സ്വകാര്യഭാഗം പുറത്തുകാട്ടുന്നത് പതിവ്; പെണ്‍കുട്ടിയുടെ പരാതിയില്‍ മധ്യവയസ്കനെതിരേ കേസെടുത്തത് മുണ്ടഴിച്ചു കാണിച്ചതിനു മാത്രം

കോതമംഗലം: ബലമായി തന്നിലേക്ക് അടുപ്പിച്ച് ഉമ്മ വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കുതറിയോടി. പിന്നെ പിറകേ നടന്ന ജനനേന്ദ്രിയം പുറത്തുകാട്ടുന്നതും ലൈംഗികബന്ധത്തിനു ക്ഷണിക്കുന്നതും അയാള്‍ പതിവാക്കി. സംഭവമറിഞ്ഞ് ചോദിക്കാന്‍ ചെന്ന പെണ്‍കുട്ടിയുടെ കാന്‍സര്‍ രോഗിയായ മാതാവിനെ പച്ചത്തെറി വിളിച്ചു. ഹൃദ്രോഗിയായ പിതാവിനെ നടുറോഡില്‍ കുനിഞ്ഞു നിര്‍ത്തി ഇടിച്ചു. കോതമംഗലം പുന്നേക്കാട് സ്വദേശിയായ 18 കാരിയ്ക്ക്‌ അയല്‍വാസിയായ മധ്യവയസ്കനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെയും തുടര്‍സംഭവങ്ങളുടെയും ചുരുക്ക വിവരണമാണിത്. പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ ഉടന്‍ നടപടിയെന്നു പറഞ്ഞ പോലീസ് ഇപ്പോള്‍ സ്വീകരിക്കുന്നത് തണുപ്പന്‍ നയം. കഴിഞ്ഞ ഫെബ്രുവരി മുതലാണ് അയല്‍വാസിയായ മധ്യവയസ്കന്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങിയത്. സഹിക്കാവുന്നതിന്റെ പരിധി കഴിഞ്ഞപ്പോഴാണ് പെണ്‍കു്ട്ടി ബന്ധുവിനോട് വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. അയല്‍വീട്ടുകാരുമായി തങ്ങള്‍ നല്ല സൗഹൃദത്തിലായിരുന്നെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഈ വീട്ടിലെ കഞ്ഞിവെള്ളം ആടിന് കൊടുക്കാനായി എടുക്കാന്‍ പോയിരുന്നത് ഈ പെണ്‍കുട്ടിയായിരുന്നു. ”കഴിഞ്ഞ…

Read More

44 ദിവസത്തിനിടെ പീഡിപ്പിക്കപ്പെട്ടത് 400 തവണ; ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായി മരിച്ച ജങ്കോ ഫറൂട്ട എന്ന 17കാരിയുടെ ജീവിതം…

ലോകത്തില്‍ ഇന്നേവരെ നടന്നതില്‍ വച്ചേറ്റവും ക്രൂരമായ ലൈംഗിക പീഡനം എന്ന തലവാചകത്തോടെയാണ് ജങ്കോഫറൂട്ടയുടെ ചിത്രവും ദുരന്തമായ പീഡനകഥയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 17കാരിയായ ജാപ്പനീസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് സുഹൃത്തുക്കള്‍ എന്നു വിശ്വസിച്ചിരുന്ന സഹപാഠികളായിരുന്നു. 1988 നവംബര്‍ 22 നായിരുന്നു അവളെ നാലു സഹപാഠികള്‍ ചേര്‍ന്നു തട്ടികൊണ്ടു പോയത്. 44 ദിവസത്തെ അതിക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് 1989 ജനുവരി 4 ന് അവള്‍ കൊല്ലപ്പെടുകയായിരുന്നു. സഹപാഠികളായ ആണ്‍കുട്ടികള്‍ കള്ളം പറഞ്ഞു വിശ്വസിപ്പിച്ചാണ് ജങ്കോയെ ഒരു വീട്ടിലെത്തിക്കുന്നത്. തുടര്‍ന്ന് ജങ്കോ അവിടെ വീട്ടുതടങ്കലിലായി. പിന്നെ നടന്നത് ലോക ചരിത്രത്തില്‍ ഇന്നോളം കേട്ടുകേള്‍വിയില്ലാത്ത കൊടുംക്രൂരതകളായിരുന്നു. സ്വന്തം വീട്ടിലേക്ക് വിളിച്ചതിനു ശേഷം താന്‍ ഒളിച്ചോടി ഇനി അന്വേഷിക്കണ്ട എന്നും ജങ്കോയെക്കൊണ്ട് പീഡകന്മാര്‍ പറയിച്ചു. കൊടും പട്ടിണിയും പോഷക കുറവും മൂലം പാറ്റയെയും പല്ലിയെയും വരെ ജങ്കോയ്ക്ക് കഴിക്കേണ്ടി വന്നു. ദാഹം…

Read More

കാവല്‍ നിന്ന അച്ഛനെ കബളിപ്പിച്ച പ്ലസ്ടു വിദ്യാര്‍ഥിനി പരീക്ഷ കഴിഞ്ഞയുടന്‍ കാമുകനൊപ്പം ഒളിച്ചോടി; കടന്നത് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ കാറിലും, കണ്ണൂരില്‍ നടന്നത് ഇതൊക്കെ

കണ്ണൂര്‍: കണ്ണിലെണ്ണയൊഴിച്ച് പരീക്ഷാഹാളിനു വെളിയില്‍ കാത്തു നിന്ന അച്ഛനെ കബളിപ്പിച്ച് പ്ലസ്ടു വിദ്യാര്‍ഥിനി കാമുകനൊപ്പം ഒളിച്ചോടി. മാലോത്ത് കസബ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പരീക്ഷാ ഹാളില്‍ നിന്നും നേരെ ജീപ്പ് ഡ്രൈവറായ കാമുകനോടൊപ്പം ഒളിച്ചോടി പോയത്. കൊന്നക്കാട് സ്വദേശിയായ പെണ്‍കുട്ടി. വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശിയായ ജീപ്പ് ഡ്രൈവറുമായി അടുത്ത കാലത്ത് പ്രണയത്തിലായിരുന്നു. ഈ വിവരം വീട്ടുകാര്‍ക്കും അറിയാമായിരുന്നു. വീട്ടുകാരും ബന്ധുക്കളും പ്രേമത്തില്‍ നിന്നും പെണ്‍കുട്ടിയെ പിന്‍തിരിപ്പിക്കാന്‍ ഏറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും ബന്ധം ഉപേക്ഷിക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. പ്ലസ് ടു പരീക്ഷ കഴിയുന്ന ദിവസം ജീപ്പ് ഡ്രൈവര്‍ക്കൊപ്പം മകള്‍ അവിവേകം കാണിക്കുമെന്ന സൂചന മുന്നില്‍ കണ്ട് അച്ഛന്‍ സ്‌കൂളിനു മുന്നില്‍ തന്നെ കണ്ണിലെണ്ണയൊഴിച്ച് കാവല്‍ നിന്നിരുന്നു. ഇക്കാര്യം നേരത്തെ മണത്തറിഞ്ഞ കാമുകന്റെ നിര്‍ദേശ പ്രകാരം പരീക്ഷ കഴിഞ്ഞ ഉടന്‍ സ്‌കൂളിനു പിന്‍വശത്തെ മുറിയിലൂടെ പെണ്‍കുട്ടി പുറത്തുപോവുകയും…

Read More