രാജ്യത്ത് വീണ്ടും നിര്‍ഭയ മോഡല്‍ ! എംബിഎ വിദ്യാര്‍ഥിനിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി മദ്യപ സംഘം ! ചൂഷണത്തിനു ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി…

22 വയസുകാരിയായ എംബിഎ വിദ്യാര്‍ഥിനിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി മദ്യപ സംഘം. ആറു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതിനെത്തുടര്‍ന്ന് 22 വയസുകാരിയുടെ നില അതീവ ഗുരുതരമാണ്. ചൊവ്വാഴ്ച രാത്രി ചാമുണ്ഡി ഹില്‍സിനു സമീപം ലളിതാദ്രിപുര നോര്‍ത്ത് ലേഔട്ടിലാണ് സംഭവം. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആലനഹള്ളി പൊലീസ് പറഞ്ഞു. സഹപാഠിയായ യുവാവിനൊപ്പം ബൈക്കിലെത്തിയ മഹാരാഷ്ട്ര സ്വദേശിനിയെ രാത്രി 7 മണിയോടെ മദ്യലഹരിയിലായിരുന്ന സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം യുവതിയെ ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞതായി സഹപാഠി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അവശനിലയില്‍ കണ്ടെത്തിയ യുവതിയെ പ്രദേശവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. അക്രമി സംഘത്തിനായുള്ള തിരച്ചില്‍ വ്യാപകമാക്കി.നിര്‍ഭയ മോഡല്‍ സംഭവവുമായി വളരെയധികം സാദൃശ്യമാണ് ഈ സംഭവത്തിനുള്ളത്.

Read More

മോഷണക്കുറ്റത്തിന് അറസ്റ്റിലായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനു ശേഷം സ്വകാര്യഭാഗങ്ങളില്‍ മുളകുതേച്ചു; അന്വേഷിച്ചെത്തിയ ഭര്‍ത്താവിനെയും മാതാവിനെയും തല്ലിച്ചതച്ചു…

ജമ്മു: മോഷണക്കുറ്റമാരോപിച്ച് ജമ്മുവില്‍ അറസ്റ്റു ചെയ്ത യുവതിയെ പോലീസ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തന്റെ സ്വകാര്യഭാഗങ്ങളില്‍ മുളകുതേച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ ജമ്മുവിലെ കോടതി ഉത്തരവിട്ടു. ജമ്മുവിലെ കാനചാക് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് 28വയസുള്ള വിവാഹിതയായ യുവതി പരാതി നല്‍കിയിരിക്കുന്നത്. യുവതിയെ അവര്‍ വീട്ടുജോലിക്കു നില്‍ക്കുന്ന വീട്ടുകാരുടെ പരാതി പ്രകാരം ഏപ്രില്‍ 30നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ നടന്ന മോഷണത്തിനു പിന്നില്‍ ഇവരാണെന്നായിരുന്നു പരാതി. തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ യുവതിയെ പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റി.അവിടെവച്ച് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറും വനിതാ കോണ്‍സ്റ്റബിളും ചേര്‍ന്ന് അതിക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി പറയുന്നു. പരസ്യമായി തുണിയുരിഞ്ഞ് അപമാനിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. നാലു ദിവസം അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയശേഷം മേയ് മൂന്നിനാണ് തന്നെ വനിതാ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയത്. അന്വേഷിച്ചെത്തിയ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും…

Read More

44 ദിവസത്തിനിടെ പീഡിപ്പിക്കപ്പെട്ടത് 400 തവണ; ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായി മരിച്ച ജങ്കോ ഫറൂട്ട എന്ന 17കാരിയുടെ ജീവിതം…

ലോകത്തില്‍ ഇന്നേവരെ നടന്നതില്‍ വച്ചേറ്റവും ക്രൂരമായ ലൈംഗിക പീഡനം എന്ന തലവാചകത്തോടെയാണ് ജങ്കോഫറൂട്ടയുടെ ചിത്രവും ദുരന്തമായ പീഡനകഥയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 17കാരിയായ ജാപ്പനീസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് സുഹൃത്തുക്കള്‍ എന്നു വിശ്വസിച്ചിരുന്ന സഹപാഠികളായിരുന്നു. 1988 നവംബര്‍ 22 നായിരുന്നു അവളെ നാലു സഹപാഠികള്‍ ചേര്‍ന്നു തട്ടികൊണ്ടു പോയത്. 44 ദിവസത്തെ അതിക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് 1989 ജനുവരി 4 ന് അവള്‍ കൊല്ലപ്പെടുകയായിരുന്നു. സഹപാഠികളായ ആണ്‍കുട്ടികള്‍ കള്ളം പറഞ്ഞു വിശ്വസിപ്പിച്ചാണ് ജങ്കോയെ ഒരു വീട്ടിലെത്തിക്കുന്നത്. തുടര്‍ന്ന് ജങ്കോ അവിടെ വീട്ടുതടങ്കലിലായി. പിന്നെ നടന്നത് ലോക ചരിത്രത്തില്‍ ഇന്നോളം കേട്ടുകേള്‍വിയില്ലാത്ത കൊടുംക്രൂരതകളായിരുന്നു. സ്വന്തം വീട്ടിലേക്ക് വിളിച്ചതിനു ശേഷം താന്‍ ഒളിച്ചോടി ഇനി അന്വേഷിക്കണ്ട എന്നും ജങ്കോയെക്കൊണ്ട് പീഡകന്മാര്‍ പറയിച്ചു. കൊടും പട്ടിണിയും പോഷക കുറവും മൂലം പാറ്റയെയും പല്ലിയെയും വരെ ജങ്കോയ്ക്ക് കഴിക്കേണ്ടി വന്നു. ദാഹം…

Read More