ആ നടനും ഞാനും പ്രണയത്തിലാണെന്നു വരെ അവര്‍ പ്രചരിപ്പിച്ചു ! പ്രതികരിക്കാതിരുന്നത് ‘അക്കാരണത്താല്‍’ എന്ന് വരദ

മലയാളി ബിഗ്‌സ്‌ക്രീന്‍-മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ പ്രിയപ്പെട്ട നടിയാണ് വരദ. തുടക്കം സിനിമയില്‍ ആയിരുന്നുവെങ്കിലും വരദയ്ക്ക് തിളങ്ങാനായത് മിനിസ്‌ക്രീനിലാണ്. സീരിയലുകളിലൂടെയാണ് വരദ ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റിയത്. സീരിയല്‍ താരമായ ജിഷിന്‍ മോഹന്‍ ആയിരുന്നു വരദയെ വിവാഹം കഴിച്ചത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. ഇരുവരും ഒന്നിച്ചഭിനയിച്ച അമല എന്ന സീരിയലിനിടെയാണ് രണ്ടു പേരും പ്രണയത്തിലായതും പിന്നീട് വിവാഹിതര്‍ ആയതും. എന്നാല്‍ അടുത്തിടെ ഇവര്‍ പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വന്ന മോശം കമന്റുകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വരദ. പലരും തങ്ങളുടെ ഊഹാപോഹങ്ങളാണ് സോഷ്യല്‍മീഡിയയില്‍ എഴുതിയിടുന്നത്. പല വാര്‍ത്തകളും കണ്ട് പ്രതികരിക്കാന്‍ തോന്നിയിരുന്നുവെന്നും പിന്നീട് കരുതി വെറുതേ എന്തിനാണ് നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കുന്നവരെ നമ്മളായിട്ട് വളര്‍ത്തുന്നതെന്നും വരദ പറഞ്ഞു. ഞാന്‍ കാരണം അവര്‍ക്ക് പബ്ലിസിറ്റി കിട്ടേണ്ട. ഒരു കാലത്ത് താനും കൂടെ…

Read More

ഇതൊക്കെ കാണുമ്പോള്‍ എനിക്ക് ശരിക്കും അസൂയ തോന്നുന്നു ! അഭയ ഹിരണ്‍മയിയോട് അനിയത്തി വരദ പറഞ്ഞതിങ്ങനെ…

മലയാളികളുടെ ഇഷ്ട ഗായികയാണ് അഭയ ഹിരണ്‍മയി. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയവും ലിവിംഗ് ടുഗദറുമെല്ലാം അഭയയെ എപ്പോഴും വാര്‍ത്തകളില്‍ നിറച്ചിരുന്നു. ഖല്‍ബില്‍ തേനൊഴുകണ കോഴിക്കോട് എന്ന പാട്ടിലൂടെ ആസ്വാദക ഹൃദയം കീഴടക്കിയ അഭയയിപ്പോള്‍ സ്റ്റേജ്‌ഷോകളും പുതിയ പാട്ടുകളുമൊക്കെയായി സജീവമാണ്. വിവാഹിതനായ ഗോപിസുന്ദറിനൊപ്പമുള്ള ലിവിങ് ടുഗെദറിനെക്കുറിച്ചുള്ള അഭയയുടെ തുറന്നു പറച്ചില്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. അന്ന് പലരും അഭയയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നീണ്ട 14 വര്‍ഷത്തെ ബന്ധത്തിന് ശേഷം ഇരുവരും പിരിയുകയും പിന്നീട് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാവുകയായിരുന്നു. ഇപ്പോഴിതാ ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ അഭയ ഹിരണ്‍മയിക്ക് പിന്തുണ ഏറുകയാണ്. എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം പരിപാടിയിലാണ് അഭയ തുറന്നുപറച്ചില്‍ നടത്തിയത്.ഈ എപ്പിസോഡ് പുറത്തുവന്നതോടെ ഒരുപാട് പേര്‍ താരത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിയെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം എംജി…

Read More