ആ നടനും ഞാനും പ്രണയത്തിലാണെന്നു വരെ അവര്‍ പ്രചരിപ്പിച്ചു ! പ്രതികരിക്കാതിരുന്നത് ‘അക്കാരണത്താല്‍’ എന്ന് വരദ

മലയാളി ബിഗ്‌സ്‌ക്രീന്‍-മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ പ്രിയപ്പെട്ട നടിയാണ് വരദ. തുടക്കം സിനിമയില്‍ ആയിരുന്നുവെങ്കിലും വരദയ്ക്ക് തിളങ്ങാനായത് മിനിസ്‌ക്രീനിലാണ്.

സീരിയലുകളിലൂടെയാണ് വരദ ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റിയത്. സീരിയല്‍ താരമായ ജിഷിന്‍ മോഹന്‍ ആയിരുന്നു വരദയെ വിവാഹം കഴിച്ചത്.

പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. ഇരുവരും ഒന്നിച്ചഭിനയിച്ച അമല എന്ന സീരിയലിനിടെയാണ് രണ്ടു പേരും പ്രണയത്തിലായതും പിന്നീട് വിവാഹിതര്‍ ആയതും.

എന്നാല്‍ അടുത്തിടെ ഇവര്‍ പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വന്ന മോശം കമന്റുകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വരദ.

പലരും തങ്ങളുടെ ഊഹാപോഹങ്ങളാണ് സോഷ്യല്‍മീഡിയയില്‍ എഴുതിയിടുന്നത്. പല വാര്‍ത്തകളും കണ്ട് പ്രതികരിക്കാന്‍ തോന്നിയിരുന്നുവെന്നും പിന്നീട് കരുതി വെറുതേ എന്തിനാണ് നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കുന്നവരെ നമ്മളായിട്ട് വളര്‍ത്തുന്നതെന്നും വരദ പറഞ്ഞു.

ഞാന്‍ കാരണം അവര്‍ക്ക് പബ്ലിസിറ്റി കിട്ടേണ്ട. ഒരു കാലത്ത് താനും കൂടെ അഭിനയിക്കുന്ന നടനും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു.

ഇതോടെ അദ്ദേഹം തന്നോട് മിണ്ടാതായെന്നും അമലയില്‍ അഭിനയിച്ചപ്പോഴായിരുന്നു ഏറ്റവും കൂടുതല്‍ ഗോസിപ്പുകള്‍ കേട്ടതെന്നും വരദ പറയുന്നു.

Related posts

Leave a Comment