ജ്യോതികയുടെ മകളിർമട്ടും, ട്രെയിലർ പുറത്തിറങ്ങി

jyothikaസൂപ്പർതാരം സൂര്യയുമായുള്ള വിവാഹശേഷം സിനിമാലോകത്തു നിന്ന് വിട്ടുനിന്ന ജ്യോതിക, 2015ൽ 36 വയതിനിലൂടെ ആണ് വീണ്ടും കാമറയ്ക്കു മുന്നിലെത്തിയത്. ഹൗ ഓൾഡ് ആർ യു മഞ്ജുവിനെ മലയാളിക്ക് തിരിച്ചുതന്നതു പോലെ, 36 വയതിനിലെ തമിഴകത്തിന്‍റെ പ്രിയ ജോയ്ക്ക് ഗംഭീരതിരിച്ചുവരവിന് വഴിയൊരുക്കി.വീണ്ടും മറ്റൊരു ശക്തമായ കഥാപാത്രവുമായി ജോ എത്തുകയാണ്. ബൈക്കോടിക്കുന്ന ജ്യോതികയുടെ ആദ്യപോസ്റ്ററിലൂടെ തന്നെ മകളിർ മട്ടും വാർത്തകളിൽ ഇടം നേടിയിരുന്നു. ആവേശമുയർത്തിയ പോസ്റ്ററിന് പിന്നാലെ ഇപ്പോഴിതാ ട്രെയിലർ പുറത്തുവന്നു.

സ്ത്രീകൾ മാത്രം. അതാണ് മകളിർ മട്ടും എന്നവാക്കിന്‍റെ അർഥം. പേര് സൂചിപ്പിക്കും പോലെ നായികാപ്രാധാന്യമുള്ള ചിത്രം. സംവിധായകൻ ജി.ബ്രമ്മയുടെ രണ്ടാമത്തെ സിനിമയാണ് മകളിർ മട്ടും. ഉർവ്വശി, ശരണ്യ, പൊൻവർണൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. കഥാപാത്രത്തിനായി ജ്യോതിക മാസങ്ങൾ നീണ്ട തയാറെടുപ്പുകൾ ആണ് നടത്തിയത്. ഇതാദ്യമായാണു ജ്യോതിക സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യുന്ന്. റിലീസ് ഉടനുണ്ടാകും.

Related posts