തന്‍റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതിനും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി ആരോപണം ഉന്നയിക്കുന്നു; 24 മണിക്കൂറിനുള്ളില്‍ മാപ്പുപറയണം; ശൈലജയ്ക്ക് ഷാഫിയുടെ വക്കീല്‍ നോട്ടീസ്

കൊച്ചി: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്‌ക്ക് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്‍റെ വക്കീൽ നോട്ടീസ്. തന്‍റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതിനും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി ആരോപണം ഉന്നയിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു. ചെയ്യാത്ത കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും 24 മണിക്കൂറിനകം വാർത്താസമ്മേളനം വിളിച്ച് ആരോപണങ്ങൾ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ഷാഫി വ്യക്തമാക്കിയിട്ടുള്ളത്. താനും പാർട്ടി പ്രവർത്തകരും കൂടി എതിർ സ്ഥാനാർഥിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചുള്ള അശ്ലീല വിഡിയോകൾ പ്രചരിപ്പിക്കുന്നെന്നാണ് ശൈലജ പറഞ്ഞിട്ടുള്ളതെന്ന് ഷാഫി വക്കീൽ നോട്ടിസിൽ പറയുന്നു. പാനൂർ ബോംബ് സ്‌ഫോടനം, പിപിഇ കിറ്റ് അഴിമതി എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഷാഫിക്ക് എതിരായ ആരോപണത്തിന് പിന്നിൽ എന്നും വക്കീൽ നോട്ടീസിൽ പറയുന്നു. തന്‍റെ പ്രായമായ മാതാവിനെ പോലും സിപിഎം പ്രവർത്തകർ വെറുതെ വിടുന്നില്ല. അത്രയധികം സൈബർ ആക്രമണമാണ്…

Read More

ഒരിക്കൽ ധരിച്ച വസ്ത്രങ്ങൾ വീണ്ടും ധരിക്കാറുണ്ട്; ഇത്രയ്ക്ക് സിന്പിളായിരുന്നോ! മൃണാൾ ഠാക്കൂർ എന്ന് ആരാധകർ

അടിപൊളി വസ്ത്രങ്ങൾ അണിഞ്ഞാണ് സിനിമാ താരങ്ങൾ പൊതുപരിപാടികളിലും സ്റ്റേജ് പരിപാടികളിലുമൊക്കെ പങ്കെടുക്കാറുള്ളത്. വലിയ വിലയുള്ള വസ്ത്രങ്ങളാവും മിക്കവരും ധരിക്കുക. ചില താരങ്ങൾ ഒരിക്കൽ ഉപയോഗിച്ച വസ്ത്രം പിന്നെ ധരിക്കുന്നത് കുറവായിരിക്കും. എന്നാൽ നടി മൃണാൾ ഠാക്കൂർ ഇക്കാര്യത്തിൽ ഇത്തിരി വ്യത്യസ്തയാണ്. വസ്ത്രങ്ങൾക്ക് വേണ്ടി അമിതമായി പണം ചെലവാക്കാത്ത ആളാണ് മൃണാൾ. വസ്ത്രങ്ങൾക്ക് വേണ്ടി അമിതമായി പണം ചെലവിടാൻ തനിക്കു താല്പര്യമില്ല എന്ന് മൃണാൾ വ്യക്തമാക്കിയിരിക്കുന്നു. അടുത്തിടെ ഒരു അഭിമുഖത്തിലാണ് മൃണാൾ വസ്ത്രങ്ങളെക്കുറിച്ച് പറഞ്ഞത്. വീണ്ടും ധരിക്കാൻ‌ പറ്റാത്ത വസ്ത്രമാണെങ്കിൽ അതിനായി കൂടുതൽ പണം ചെലവഴിക്കേണ്ട കാര്യമില്ലെന്നാണ് മൃണാൾ പറയുന്നത്. ഞാൻ ഒരു ടോപ്പിനായി ചെലവാക്കിയ പരമാവധി തുക 2,000 രൂപയാണ്. അത് പോലും വളരെ കൂടുതലാണ് എന്നാണ് എനിക്ക് തോന്നുന്നത്. പലപ്പോഴും അഭിമുഖങ്ങളിൽ വരുമ്പോൾ വസ്ത്രം കടം വാങ്ങാറാണ് പതിവ്. വസ്ത്രത്തിനായി ഒരുപാട് പണം ചെലവാക്കേണ്ടതില്ല. ആ…

Read More

പ്രായം വെറും അക്കം മാത്രം; മലൈക അറോറയെ കണ്ടാൽ ഇപ്പോഴും ചെറുപ്പം; പുതിയ ചിത്രങ്ങളുമായി താരം

ദിൽ സേ എന്ന സിനിമയിൽ ഷാരൂഖ് ഖാനൊപ്പമുള്ള ഛയ്യ ഛയ്യ… എന്ന ഗാനരംഗത്തിലൂടെ ബി ടൗൺ ആരാധകരുടെ മനസിൽ ഇടം നേടിയ നടിയാണ് മലൈക അറോറ. ദിവസം കഴിയുന്തോറും ചെറുപ്പമായി കൊണ്ടിരിക്കുകയാണെന്ന് തോന്നും ബോളിവുഡ് നടി മലൈക അറോറയെ കണ്ടാൽ. പ്രായം 50 ആയെങ്കിലും ഇന്നും ബി ടൗണിലെ ഫിറ്റ് താരങ്ങളിലൊരാളാണ് മലൈക. ഏതു ഔട്ട്ഫിറ്റിലും താരത്തെ കണ്ടാൽ പ്രായം തോന്നില്ലെന്നത് മറ്റൊരു പ്രത്യേകതയാണ്. വൈറ്റ് ഗൗണിലുള്ള മലൈകയുടെ പുതിയ ചിത്രങ്ങളും ഫാഷൻ പ്രേമികളെ ഞെട്ടിച്ചിരിച്ചിരിക്കുകയാണ്. സമ്മർ വൈറ്റ് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

തൃശൂർ എടുക്കാൻ അനുവദിക്കാതെ എൽഡിഎഫ്; ഇന്നസെന്‍റിനൊപ്പമുള്ള സുരേഷ് ഗോപിയുടെ ഫ്ലക്സ് ബോർഡ് നീക്കി

തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപിയുടെയും അന്തരിച്ച നടൻ ഇന്നസെന്‍റിന്‍റെയും ചിത്രം പതിച്ച പ്രചാരണ ബോർഡ് നീക്കി. ഇന്നസെന്‍റിന്‍റെ ചിത്രം ദുരുപയോഗപ്പെടുത്തിയെന്ന് ആരോപിച്ച് എല്‍ഡിഎഫ് ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ബോര്‍ഡ് നീക്കിയത്. തങ്ങളുടെ അനുവാദത്തോടെയല്ല ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതെന്നും പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇന്നസെന്‍റിന്‍റെ കുടുംബം വ്യക്തമാക്കിയിരുന്നു. ഇരിങ്ങാലകുട ബസ് സ്റ്റാൻഡ് എകെപി റോഡിലെ ഒഴിഞ്ഞ പറമ്പിൽ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എൽഡിഎഫ് സ്ഥാനാർഥി സുനില്‍കുമാറിന്‍റെയും ഇന്നസെന്‍റിന്‍റെയും ചിത്രമടങ്ങിയ ബോര്‍ഡാണ് ആദ്യം ഉയര്‍ന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും ഇന്നസെന്‍റും ഒരുമിച്ചുള്ള ചിത്രം സഹിതം അവിടെ ബോര്‍ഡ് ഉയർന്നതോടെ സംഭവം വിവാദമാകുകയായിരുന്നു. എല്ലാത്തിനപ്പുറം സൗഹൃദം എന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത്. ഇതിനു പിന്നാലെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണി…

Read More

മുസ്‌ലിം ക്ഷേമം ഉറപ്പാക്കി; മുത്തലാഖ് നിരോധനത്തിലൂടെ ജീവിതം സുരക്ഷിതമാക്കി; മുസ്‌ലിം ക്ഷേമ പദ്ധതികൾ വിശദീകരിച്ച് മോദി

ഉത്തർപ്രദേശ്: രാജസ്ഥാൻ പ്രസംഗം വിവാദമായതോടെ മുസ്‌ലിം ക്ഷേമപദ്ധതികള്‍ എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ സര്‍ക്കാരുകള്‍ മുസ്‌ലിം സമുദായത്തിന്‍റെ ഉന്നമനത്തിനായി ഒന്നും ചെയ്തില്ല എന്ന് മോദി വിമര്‍ശിച്ചു. മുസ്ലിം വോട്ട് മാത്രമായിരുന്നു കോൺഗ്രസിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജസ്ഥാന്‍ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് മുസ്‌ലിം ക്ഷേമ പദ്ധതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. മുത്തലാഖ് നിരോധനത്തിലൂടെ പെൺകുട്ടികളുടെ കണ്ണീർ താൻ തുടച്ചു നീക്കി. തീര്‍ഥാടനത്തിനുളള ഹജ്ജ് ക്വാട്ട വർധിപ്പിച്ചു. മുസ്‌ലിം സഹോദരിമാർക്ക് തനിച്ച് ഹജ്ജിന് പോകാനുള്ള അവസരമൊരുക്കിയെന്നും അവരുടെയൊക്കെ ആശിർവാദം തനിക്കുണ്ടെന്നും മോദി പറഞ്ഞു.

Read More

വിവാഹത്തിനൊരുങ്ങിയ സഹോദരിയെ ചുറ്റികയ്‌ക്കടിച്ച് കൊന്ന് സഹോദരൻ; ആരും അറിയാതിരിക്കാൻ വീടിനുള്ളിൽ മറവ് ചെയ്തു; ആ ‘ദൃശ്യം’ കണ്ട് നടുങ്ങി ആലപ്പുഴ

ആലപ്പുഴ: ചെട്ടിക്കാട് വീടിനുള്ളില്‍ കൊന്ന് കുഴിച്ചിട്ട സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു. പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. റോസമ്മ രണ്ടാം വിവാഹം കഴിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് സഹോദരൻ ബെന്നി അരുംകൊല ചെയ്തത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. റോസമ്മയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തയതിന് ശേഷം ബെന്നി മൃതദേഹം വീടിനുള്ളിൽ കുഴിച്ചിടുകയായിരുന്നു. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച മുതൽ റോസമ്മയെ കാണാനില്ലായിരുന്നു. എന്നാൽ ഈ വിവരം ആരും പോലീസിൽ അറിയിച്ചിരുന്നില്ല. ബെന്നിയും സഹോദരി റോസമ്മയും പൂങ്കാവ് പള്ളിക്ക് സമീപമുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെ സഹോദരിയെ കൊലപ്പെടുത്തിയെന്നും, തനിക്ക് കൈയബദ്ധം പറ്റിയതാണെന്നും ബെന്നി സഹോദരിയുടെ മകളോട് പറഞ്ഞിരുന്നു. ഇതോട‍െയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ബെന്നിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഭർത്താവ് ഉപേക്ഷിച്ച് പോയ റോസമ്മയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്.…

Read More

ജുഡീഷ്യൽ അന്വേഷണ വേണം; പൂരം കലക്കിയത് മുകളിൽ നിന്നു കിട്ടിയ നിർദ്ദേശമനുസരിച്ച്; കമ്മീഷണറെ ന്യായീകരിച്ച് സുരേഷ് ഗോപി

തൃശൂർ: പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണർ അങ്കിത് അശോകനെതിരെ നടപടിയെടുക്കുന്നത് ശരിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹം മുകളിൽ നിന്നു കിട്ടിയ നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിച്ചത്. അത്തരത്തിൽ അന്വേഷണം കമ്മീഷണറിൽ മാത്രം ഒതുക്കുന്നത് ശരിയല്ല. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണമോ അതിലും വലിയ അന്വേഷണമോ നടത്തുന്നതിൽ തെറ്റില്ല. പക്ഷേ ആരും അന്വേഷണം തടസപ്പെടുത്തരുത്. തന്നെ പോലൂം മുക്കാൽ മണിക്കൂറോളം പോലീസുകാർ തടഞ്ഞു വച്ചു. പല പോലീസുകാരെയും വിളിച്ചപ്പോൾ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണെന്നാണ് പറഞ്ഞത്. പാതിരാത്രിയിൽ എന്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണെന്ന് മനസിലാകുന്നില്ല. എന്തായാലും പൂരം കലക്കിയതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിന് നിർദ്ദേശം നൽകിയവരെ കുറിച്ചും അന്വേഷണം നടത്തണം. പോലീസ് അവരോട് പറഞ്ഞ ചുമതലകൾ മാത്രമാണ് നിർവഹിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ അവസാന നാളുകളിൽ ഇപ്പോൾ പൂരം കലക്കൽ മാത്രമായി ചർച്ച. മൂന്നു മുന്നണികളുടെയും പ്രധാന വിഷയം…

Read More

മോദിയുടെ ഗ്യാരണ്ടി തൃശൂരിനൊരു കേന്ദ്രമന്ത്രി, എല്ലാത്തിനുമപ്പുറം സൗഹൃദം; ഇന്നസെന്‍റിന്‍റെ ചിത്രം ഉപയോഗിച്ച് ഫ്ലക്സ്; സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എൽഡിഎഫ്

തൃശൂർ: അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്‍റിനൊപ്പമുള്ള എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തിൽ പരാതിയുമായി എൽഡിഎഫ്. സുരേഷ് ഗോപിക്കെതിരേ എൽഡിഎഫ് തൃശൂർ ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതി. ഇരിങ്ങാലക്കുടയിൽ സ്ഥാപിച്ച ‘സുരേഷ് ഗോപിയെ വിജയിപ്പിക്കുക’ എന്നെഴുതിയ ഫ്ലക്സാണ് വിവാദത്തിലായത്. ‘മോദിയുടെ ഗ്യാരണ്ടി തൃശൂരിനൊരു കേന്ദ്രമന്ത്രി. എല്ലാത്തിനുമപ്പുറം സൗഹൃദം. സുരേഷ് ഗോപിയെ വിജയിപ്പിക്കുക’- എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്. അതേസമയം, 2014ലെ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ഇന്നസെന്‍റിന് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. പക്ഷേ അന്ന് സുരേഷ് ഗോപി രാജ്യസഭാംഗമായിരുന്നില്ല. രാഷ്ട്രീയത്തിനപ്പുറം ഇരുവരും തമ്മിൽ വളരെ നല്ല സൗഹൃദമായിരുന്നു. വിവാദത്തോട് സുരേഷ് ഗോപിയോ ബിജെപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.    

Read More

എം.എ. നിഷാദിന്‍റെ ‘ഒരു അന്വേഷണത്തിന്‍റെ തുടക്കം’; ചിത്രീകരണം ആരംഭിച്ചു

എം.എം നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്‍റെ തുടക്കം’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം  കോട്ടയത്ത് ആരംഭിച്ചു. കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ  മന്ത്രി വി.എൻ.വാസവൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.  പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ ചിത്രത്തിന്‍റെ പ്രമേയം പിതാവും ഉയർന്ന പോലീസ് ഉദ്യോഗസ്ഥനുമായിരുന്ന എം.കുഞ്ഞിമൊയ്തീന്‍റെ കേസ് ഡയറിയിൽ നിന്നും എടുത്തതാണ്. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. കോട്ടയം,വാഗമൺ, പീരുമേട്, തെങ്കാശി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, മുകേഷ്, വാണി വിശ്വനാഥ്, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്, വിജയ് ബാബു. സമുദ്രക്കനി അശോകൻ, രമേഷ് പിഷാരടി, ജാഫർ ഇടുക്കി, ജൂഡ് ആന്‍റണി, കോട്ടയം നസീർ, സ്വാസികാ, അനുമോൾ,  ശിവദ, ഇർഷാദ്, ജനാർദ്ദനൻ, കുഞ്ചൻ, ബിജു സോപാനം, സംമിനു സിജോ,…

Read More

ക്ഷയം ഭേദമാക്കാം; ക്ഷയം ഏത് അവയവത്തെയും ബാധിക്കാം

മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്‍റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങി‍യവയാണു ക്ഷയരോഗ ലക്ഷണങ്ങൾ. ശ്വാസകോശ ക്ഷയരോഗ ലക്ഷണങ്ങൾ* 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ* വിട്ടുമാറാത്ത പനി * വിശപ്പില്ലായ്മ* ഭാരക്കുറവ് * രക്തമയം കലർന്ന കഫംശ്വാസകോശേതര ക്ഷയരോഗ ലക്ഷണങ്ങൾ* ഭാരക്കുറവ് * കഴലവീക്കം * സന്ധികളിലുളവാകുന്ന വീക്കം* രാത്രികാലങ്ങളിലുണ്ടാകുന്നഅമിതമായ വിയർക്കൽ* രണ്ടാഴ്ചയിലധികംനീണ്ടുനിൽക്കുന്ന പനി പകരുന്നത്ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ ആളുകൾക്ക് രോഗം പകരാൻ സാധ്യതയുണ്ട്. ശ്വാസകോശ…

Read More