ഒരു കല്ലറ, ഒരു ഡസൻ മമ്മികൾ; അമ്പരന്ന് ഗവേഷകർ

ഈജിപ്തിന്‍റെ തെക്ക് കിഴക്കൻ ഭാഗത്തുള്ള ഒരു പിരമിഡിൽനിന്ന് പുരാവസ്തു ഗവേഷകർ പന്ത്രണ്ടിലധികം മമ്മികളെ കണ്ടെത്തി. ഇതിൽ കുട്ടികളുടെ മമ്മികളും ഉള്ളതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഈജിപ്തിലെയും ഇറ്റലിയിലെയും ഗവേഷകർ നടത്തിയ അന്വേഷണത്തിൽ കല്ലറകളിൽ മമ്മികളോടൊപ്പം പൂച്ചട്ടികളും ശവപ്പെട്ടികളുടെ അവശിഷ്ടങ്ങളും അലങ്കരിക്കപ്പെട്ട മാസ്കുകളും കണ്ടെത്തി. ഒരു കല്ലറയിൽനിന്ന് ഇത്രയധികം മമ്മികളെ ഒരുമിച്ച് കണ്ടെത്തുന്നത് അപൂർവമായാണ്.

Read More

കല്യാണം കാരണമോ ആ സിനിമ ഉപേക്ഷിച്ചത് ?

സംവിധായകൻ വിഘ്നേഷും നയൻതാരയും തമ്മിലുള്ള പ്രണയം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പ്രണയം കല്യാണത്തിലേക്കെത്താൻ അധികനാൾ വേണ്ടിവരില്ലായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മണിരത്‌നത്തിന്‍റെ ചിത്രത്തില്‍ നിന്ന് നയന്‍താര പിന്മാറിയതിന്‍റെ കാരണവും കല്യാണം തന്നെയെന്നാണ് പപ്പരാസികളുടെ കണ്ടെത്തൽ. നയൻസിന്‍റെയും വിഘ്നേഷിന്‍റെയും വിവാഹം ഉടന്‍ നടത്താനാണ് വീട്ടുകാരുടെ തീരുമാനം. നയന്‍താര ഇപ്പോള്‍ കരാർ ചെയ്തിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹം നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിന് ഒരു വര്‍ഷത്തോളം സമയമെടുക്കും. വിവാഹം ഇനിയും തള്ളിപ്പോകാന്‍ കഴിയാത്തതുകൊണ്ടാണ് നയന്‍സ് മണിരത്‌നം ചിത്രം ഉപേക്ഷിക്കാൻ കാരണമെന്നാണ് പപ്പരാസികളുടെ കണ്ടെത്തൽ.

Read More

മടങ്ങി വരവിന് കാരണം വിജയ് സേതുപതി: കസ്തൂരി

ഇപ്പോള്‍ സിനിമയിൽ ധാരാളം അവസരങ്ങള്‍ വരുന്നുണ്ടെന്നും മടങ്ങിവരവിന് തന്നെ പ്രേരിപ്പിച്ചത് വിജയ് സേതുപതിയുടെ സിനിമകളും കഥാപാത്രങ്ങളുമാണെന്നും കസ്തൂരി. നായകനായും വില്ലനായും ട്രാന്‍സ്ജൻഡറായിട്ടുമൊക്കെ വിജയ് സേതുപതി അഭിനയിക്കും. അതുപോലെ തനിക്കും ചെയ്യണമെന്ന് കസ്തൂരി പറഞ്ഞു. ഇപിസിഒ 302 എന്ന ചിത്രത്തിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിലാണ് കസ്തൂരി ഈ കാര്യം വെളിപ്പെടുത്തിയത്. സലങ്കധുരൈ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ അണിയറയിലാണ് നടി. ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും നടി വാചാലയായി. കരിയറില്‍ ആദ്യമായിട്ടാണ് ഒരു പൊലീസ് ഓഫീസറുടെ വേഷം ചെയ്യുന്നത്. കിരണ്‍ ബേദിയെ പോലെയൊക്കെയുള്ള ശക്തമായ സ്ത്രീ കഥാപാത്രമാണെന്ന് കസ്തൂരി പറയുന്നു.

Read More

ശ്രുതിഹാസന്‍റെ പ്രണയം പൊളിഞ്ഞു

ഒടുവിൽ ശ്രുതിഹാസന്‍റെ ആ പ്രണയവും പൊളിഞ്ഞു.നടൻ കമൽഹാസന്‍റെ മകളും നടിയുമായ ശ്രുതി ഹാസൻ കാമുകനുമായി വേർപിരിഞ്ഞു. നടൻ മൈക്കിൾ ആണ് ശ്രുതിയുമായുള്ള തന്‍റെ പ്രണയം വേർപിരിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ശ്രുതിയെ സഹിക്കാൻ കഴിയില്ലെന്നാണു കാമുകൻ പറയുന്നത്. കമൽഹാസന്‍റെ മകളുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറുകയാണെന്നും മൈക്കിൾവ്യക്തമാക്കി. അതേസമയം ഈ സംഭവത്തോടെ ശ്രുതി നിരാശയിലായെന്ന് നടിയുടെ സുഹൃത്തുക്കൾ പറയുന്നു. ശ്രുതിയും മൈക്കിളും ഉടൻ വിവാഹിതരാകുമെന്ന് വരെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. വിവാഹ വാർത്തകൾ ഗോസിപ്പ് കോളങ്ങളിലെ ചൂടൻ ചർച്ചാ വിഷയമായ സമയത്താണ് മൈക്കിളിന്‍റെ പുതിയ വെളിപ്പെടുത്തൽ. “”ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. അതിനാൽ ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എന്നിരുന്നാലും ഇവർ എനിക്ക് പ്രിയപ്പെട്ടവളായിരിക്കും”- മൈക്കിൾ ട്വീറ്റ് ചെയ്തു.

Read More

റാണയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ

സോഷ്യൽ മീഡിയയിൽ റാണയുടെ പുതിയ ഫോട്ടോ വൈറലായി. സിക്സ് പാക്കിൽ വടിവൊത്ത ശരീരവുമായി പ്രേക്ഷകരുടെ മുന്നിൽ എത്തിയ റാണയുടെ ഇപ്പോഴത്തെ രൂപം കണ്ടാൽ എല്ലാവരും ഞെട്ടും. പായ്ക്കൊക്കെ പോയി മെലിഞ്ഞ രൂപത്തിലാണ് താരം. റാണയുടെ ഏറ്റവും പുതിയ ചിത്രമായ വിരാട്ട പർവ്വം 1992 ന് വേണ്ടിയാണ് മെലിഞ്ഞത്. ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യൻ സിനിമാലോകത്തും ബോളിവുഡിലും നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് റാണ ദഗുഭാട്ടി. സായി പല്ലവിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

Read More

നല്ല സുഹൃത്തുക്കളെ ചേർത്തു പിടിക്കുക തന്നെ ചെയ്യും; അപവാദ പ്രചരണത്തിനെതിരെ അരുണ്‍ ഗോപി

നടി മീരാജാസ്മിനൊപ്പം നിൽക്കുന്ന ചിത്രത്തെ മോശകരമായ രീതിയിൽ വ്യാഖ്യാനിച്ച് അപവാദ പ്രചരണം നടത്തിയ ഓണ്‍ലൈൻ സൈറ്റുകളെ വിമർശിച്ച് സംവിധായകൻ അരുണ്‍ഗോപി. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മീരാ ജാസ്മിനൊപ്പം നിൽക്കുന്ന ചിത്രം അരുണ്‍ ഗോപി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരം പ്രചരണം നടന്നത്. മീരാ ജാസ്മിൻ വിവാഹമോചിതയായെന്നും ഇനി അരുണ്‍ ഗോപിക്കൊപ്പമാണെന്നുമായിരുന്നു വാർത്തകളിലുണ്ടായിരുന്നത്. ഇത്തരം വാർത്തകളുടെ സ്ക്രീൻ ഷോട്ട് സഹിതം ഫേസ്ബുക്കിൽ പങ്കുവച്ചാണ് അദ്ദേഹം തന്‍റെ പ്രതിഷേധം പ്രകടിപ്പിച്ച് കുറിപ്പ് പങ്കുവച്ചത്. പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് അരുൺ ഗോപി നീക്കം ചെയ്യുകയും ചെയ്തു.

Read More

“പിള്ളേച്ചാ…നമ്മുടെ സിനിമ റിലീസായി’; രാജേഷ് പിള്ളയെ സ്മരിച്ച് മനു അശോകൻ

മനു അശോകൻ സംവിധാനം ചെയ്ത ഉയരെ മികച്ച അഭിപ്രായം നേടി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്. പാർവതിയാണ് ചിത്രത്തിലെ നായിക. ഇപ്പോഴിത മനു അശോകൻ ഫേസ്ബുക്കിൽ പങ്കു പങ്കുവച്ച കുറിപ്പാണ് കണ്ണീരണിയിക്കുന്നത്. തന്‍റെ ഗുരുവും അന്തരിച്ച സംവിധായകനുമായ രാജേഷ് പിള്ളയെക്കുറിച്ചുള്ള ഓർമയാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.  

Read More

കൂത്തുപറന്പ് മൂന്നാംപീടികയിലെ ഹണിട്രാപ്പ്; കൂടുതൽപേർ കുടുങ്ങി

കൂത്തുപറമ്പ്: പരിചയത്തിന്‍റെ അടിസ്ഥാനത്തിൽ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തിന്‍റെ കെണിയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെന്ന് സൂചന. തലശേരി സ്വദേശിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം പുന്നോൽ എ.പി.ഹൗസിൽ ഷഹനാസ് (34), പാലയാട് രജീഷ് നിവാസിൽ എം.കെ.റനീഷ് (28) എന്നിവരെ എസ്ഐ പി.റഫീഖ് അറസ്റ്റു ചെയ്തിരുന്നു. നേരത്തെ തലശേരി സ്വദേശിയായ യുവാവിനെ ഷഹനാസ് പരിചയപ്പെട്ടതിനെ തുടർന്ന് ഈ മാസം 22 ന് മൂന്നാംപീടികയിലെ വാടക ക്വാർട്ടേഴ്സിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു. ഇവിടെ വെച്ച് റനീഷ് യുവാവിനെ മുറിയിലിട്ട് പൂട്ടുകയും മർദ്ദിച്ച് ഒന്നര ലക്ഷം രൂപ ആവശ്യപ്പെടുകയും ഷഹനാസിനെ കൂടെ നിർത്തി യുവാവിന്റെ ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 4800 രൂപയും സ്വർണ മോതിരവും അപഹരിക്കുകയായിരുന്നുവെന്നാണ് കേസ്. ഇവർ അറസ്റ്റിലായതോടെ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മട്ടന്നൂർ, തലശേരി ഭാഗങ്ങളിലും സമാനമായ രീതിയിൽ…

Read More

ഇരിട്ടിയിൽ റവന്യുഭൂമി കൈയേറി നിര്‍മിച്ച  കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി തുടങ്ങി

ഇരിട്ടി: ഇരിട്ടി ടൗണില്‍ റവന്യുഭൂമി കൈയ്യേറി നിര്‍മിച്ച കെട്ടിടഭാഗങ്ങള്‍ റവന്യു അധികൃതര്‍ പൊളിച്ചുനീക്കി തുടങ്ങി. അഡീഷണൽ തഹസിൽദാർ എം. മേരിയുടെ നേതൃത്വത്തില്‍ റവന്യു സംഘവും പോലീസ് – ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. കരാറുകാരുടെ ജെസിബി ഉപയോഗിച്ചാണ് പൊളിച്ച് നീക്കുന്നത്. ഇരിട്ടി ടൗണില്‍ ഒരു വിഭാഗം കെട്ടിട ഉടമകള്‍ കൈയ്യേറ്റ ഭാഗങ്ങള്‍ പൊളിച്ച് നീക്കാത്തതിനാല്‍ തലശേരി – വളവുപാറ റോഡ് വികസനം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. പലതവണ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും കോടതിയില്‍ പോയി കെട്ടിടം പൊളിക്കുന്നതിനെതിരെ 22 കെട്ടിട ഉടമകള്‍ സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ ഹൈക്കോടതി നീക്കിയതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ തവണ അഞ്ച് കെട്ടിട ഭാഗങ്ങള്‍ റവന്യു അധികൃതര്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കിയിരുന്നു. പതിനഞ്ചോളം കെട്ടിട ഉടമകള്‍ മാത്രമാണ് ഇനിയും പൊളിച്ച് നീക്കാത്തത്. ഇതുകാരണം കരാറുകാര്‍ ഓവുചാല്‍ നിര്‍മാണം നിർത്തിവച്ചിരിക്കുകയാണ്. ഓവുചാല്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ മാത്രമെ ബാക്കി…

Read More

പയ്യാന്പലം ബീച്ചിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതികളെ പൊക്കിയത്  ആറുമണിക്കൂറിനുള്ളിൽ ഓപ്പറേഷൻ ബീച്ച് ഡ്രാഗണിൽ

കണ്ണൂർ: കണ്ണൂർ പയ്യാന്പലം ബീച്ചിൽ യുവതിക്കുനേരേ ആക്രമണം നടത്തിയ പ്രതികളെ പൊക്കിയത് കണ്ണൂർ ടൗൺ പോലീസ് നടത്തിയ ഓപ്പറേഷൻ ബീച്ച് ഡ്രാഗണിൽ. പെൺകുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യംചെയ്ത പള്ളിക്കുന്ന് സ്വദേശിനിയായ 21 കാരിയെയാണ് തള്ളിയിട്ടു പരിക്കേൽപ്പിച്ചത്. കൈയെല്ല് പൊട്ടിയ യുവതി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചിറക്കൽ മുക്കണ്ണൻ ഹൗസിൽ എം. നവാസ് (36), പാപ്പിനിശേരി എംഎം ഹോസ്പിറ്റലിനു സമീപത്തെ കെ. ഹൗസിൽ മുഹമ്മദലി (36) എന്നിവരെ റിമാൻഡ് ചെയ്തു. ആറുമണിക്കൂറിനുള്ളിൽ പ്രതികൾ വലയിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സുഹൃത്തുക്കളോടൊപ്പം പയ്യാമ്പലം ബീച്ചിലെത്തിയപള്ളിക്കുന്ന് സ്വദേശിനിയെ രണ്ടംഗസംഘം ആക്രമിച്ചത്. പള്ളിക്കുന്ന് സ്വദേശിനിയുടെ സമീപത്തുണ്ടായിരുന്ന വിദ്യാർഥിനികളെ ബുള്ളറ്റിൽ വന്ന രണ്ട്പേർ കമന്‍റടിക്കാൻ തുടങ്ങിയിരുന്നു. പെൺകുട്ടികൾ ഒഴിഞ്ഞ് മാറി പോകാൻ തുടങ്ങിയപ്പോൾ പള്ളിക്കുന്ന് സ്വദേശിനി ബുള്ളറ്റിൽ വന്നവരോട് പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് ബുള്ളറ്റിൽ വന്നവർ അവരെ വിട്ട്…

Read More