സഹദേവന്‍റെ പണിപോയി, പണികിട്ടിയിരിക്കുകയാണ് ഞാനിപ്പോള്‍;  ദൃശ്യം 2വിനെക്കുറിച്ച് ഷാജോൺ  

ദൃശ്യം സിനിമയില്‍ ഭാഗമാകാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്ന ആളാണ് ഞാന്‍. ദൃശ്യം 3യും വരുന്നുണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. എന്തൊക്കെ ട്വിസ്റ്റുകളാണ്. ഒരു രക്ഷയുമില്ലാത്ത സിനിമയാണ് ദൃശ്യം 2. ഈ സിനിമയില്‍ ഭാഗമാകാത്തതിന്‍റെ വിഷമമുണ്ട്. ഇപ്പോള്‍ ഒരുപാട് പേര്‍ വിളിച്ചു ചോദിക്കുന്നുണ്ട്. എവിടെപ്പോയി സഹദേവന്‍ എന്ന്. സഹദേവന്‍റെ പണിപോയി, പണികിട്ടിയിരിക്കുകയാണ് ഞാനിപ്പോള്‍. ഇനി സഹദേവന്‍ വരണമെങ്കില്‍ ജീത്തു വിചാരിക്കണം. ദൃശ്യം 3യില്‍ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ഷാജോൺ

Read More

പിണറായിയാണോ കടയ്ക്കൽ ചന്ദ്രൻ? മറുപടിയുമായി സംവിധായകൻ സന്തോഷ് വിശ്വനാഥ്

ടി.ജി.ബൈജുനാഥ്കേരളത്തിന്‍റെ മുഖ്യമന്ത്രി കേന്ദ്രകഥാപാത്രമായി ഒരു കഥ കേട്ടപ്പോൾ സംവിധായകൻ സന്തോഷ് വിശ്വനാഥിന്‍റെ മനസിൽ മുഖ്യമന്ത്രിയായി ആദ്യം വന്നതു മമ്മൂട്ടി. കഥയൊരുക്കിയ ബോബി – സഞ്ജയ് ക്കും പകരം വയ്ക്കാൻ മറ്റൊരു പേരില്ലായിരുന്നു. മമ്മൂട്ടിയെ മനസിൽക്കണ്ടു തന്നെ എഴുതിയ സീനുകളും ഡയലോഗുകളും. പ്രചോദനമായതു മെഗാസ്റ്റാറിന്‍റെ സംഭാഷണശൈലിയും ശരീരഭാഷയും. മമ്മൂട്ടി, മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനാകുന്ന പൊളിറ്റിക്കൽ മാസ് ത്രില്ലർ ‘വണ്‍’ ഒരുങ്ങുകയാണ്. മമ്മൂട്ടിയും മുരളിഗോപിയും ജോജു ജോർജുമാണ് മുഖ്യവേഷങ്ങളിൽ – സന്തോഷ് വിശ്വനാഥ് സംസാരിക്കുന്നു. ‘ചിറകൊടിഞ്ഞ കിനാവുകൾ’ക്കു ശേഷം അഞ്ചുവർഷത്തെ ഇടവേള. മമ്മൂട്ടിച്ചിത്രം ഒരുക്കാനുള്ള കാത്തിരിപ്പിലായിരുന്നോ…‍?ആദ്യസിനിമ ‘ചിറകൊടിഞ്ഞ കിനാവുകൾ’ക്കു ശേഷം ഏതു ടൈപ്പ് സിനിമ ചെയ്യണമെന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു. കുറേ സബ്ജക്ടുകൾ കേട്ടു. ഒരു ലവ് സ്റ്റോറി ചെയ്യാനായിരുന്നു പ്ലാൻ. പക്ഷേ, സ്ക്രിപ്റ്റ് വേണ്ടരീതിയിൽ ഡെവലപ് ആയില്ല. മമ്മൂക്കയെ വച്ചുള്ള സബ്ജക്ടുകൾ ബോബി – സഞ്ജയുമായി ആലോചിച്ചുവെങ്കിലും അതു വർക്കൗട്ട് ആയില്ല.…

Read More

കോണ്‍ഗ്രസിനു തിരുവല്ല വേണം, വിട്ടുകൊടുക്കാനാവില്ലെന്ന് ജോസഫ്;  സീറ്റിന് അവകാശവാദം ഉന്നയിച്ച് വിക്ടര്‍

പത്തനംതിട്ട: സ്ഥിരം മണ്ഡലങ്ങളിലെ വച്ചുമാറ്റം വിജയ സാധ്യത വര്‍ധിപ്പിക്കുമോയെന്ന് യുഡിഎഫില്‍ സജീവ ചര്‍ച്ച. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി മണ്ഡലങ്ങള്‍ തമ്മിലുള്ള വച്ചുമാറ്റമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. കേരള കോണ്‍ഗ്രസ് സ്ഥിരമായി മത്സരിച്ചുവരുന്ന തിരുവല്ല മണ്ഡലം ഇക്കുറി കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാവശ്യവുമായി പ്രാദേശിക നേതാക്കള്‍ കെപിസിസിക്ക് കത്തുനല്‍കി. എന്നാല്‍ തിരുവല്ല വിട്ടുകൊടുക്കേണ്ട ആവശ്യമില്ലെന്നാണ് കേരള കോണ്‍ഗ്രസ് നിലപാട്. ഇക്കാര്യം പാര്‍ട്ടി നേതാവ് പി.ജെ. ജോസഫ് ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. തിരുവല്ലയ്ക്കു പകരം റാന്നി കേരള കോണ്‍ഗ്രസിന് എന്ന നിര്‍ദേശമാണ് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്നത്. ജോസഫിന്‍റെ നിലപാട്തിരുവല്ലയില്‍ തുടര്‍ച്ചയായ മൂന്ന് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് -എം സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതാണ് മണ്ഡലം ഏറ്റെടുക്കണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കാന്‍ കാരണം. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള ചര്‍ച്ചയില്‍ തിരുവല്ല മണ്ഡലം നിര്‍ണായകമാകും. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ് എം.പുതുശേരി…

Read More

തന്നോട് 50 ലക്ഷം കടം വാങ്ങിയയാളാണ് ശശി; സിനിമയിലെ ശത്രുക്കള്‍ ശശികുമാറിനെ ആയുധമാക്കി തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു; ചിത്രം വിറ്റതില്‍ പങ്കില്ലെന്ന് വിനയന്‍

പത്തനംതിട്ട: ഹിസ്റ്ററി ഓഫ് ജോയ് എന്ന ചലച്ചിത്രം ആമസോണ്‍ പ്രൈമിനു നല്‍കിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണം നിഷേധിച്ച് സംവിധായകന്‍ വിനയന്‍. ചിത്രത്തിന്‍റെ നിര്‍മാതാവായ കലഞ്ഞൂര്‍ ശശികുമാര്‍ കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തി വിനയനെതിരേ ആരോപണം ഉയര്‍ത്തിയിരുന്നു. തന്‍റെ അനുവാദമില്ലാതെ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിനു ചിത്രം നല്‍കിയെന്നും താന്‍ വഞ്ചിക്കപ്പെട്ടുവെന്നുമായിരുന്നു ശശികുമാറിന്‍റെ ആരോപണം. ഹിസ്റ്ററി ഓഫ് ജോയ് എന്ന ചലച്ചിത്രം താന്‍ സംവിധാനം ചെയ്തതല്ലെന്നും പിന്നെങ്ങനെ തനിക്ക് വില്‍ക്കാനാകുമെന്നും വിനയന്‍ ചോദിക്കുന്നു. തന്‍റെ മകന്‍ വിഷ്ണു വിനയ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതിന്‍റെ പേരില്‍ തന്‍റെ കൈയില്‍ നിന്ന് 50 ലക്ഷം രൂപ കടമായി ശശികുമാര്‍ വാങ്ങിയിട്ടുണ്ട്. തനിക്കെതിരെ അദ്ദേഹം നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചുവരികയാണെന്നും അതിന്‍റെ പേരില്‍ നിയമനടപടിക്ക് നോട്ടീസ് നല്‍കിയതായും വിനയന്‍ പറയുന്നു. സിനിമയിലെ ശത്രുക്കള്‍ ശശികുമാറിനെ ആയുധമാക്കി തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നാണ് വിനയന്‍റെ ആരോപണം. ശശികുമാറിന്‍റെ മറുപടിഎന്നാല്‍…

Read More

മനസിന് സുഖമില്ല,യാത്രപോകുന്നു; കോൺസൽ ജനറലിന്‍റെ മുൻഗൺമാൻ ജയഘോഷിനെ വീണ്ടും  കാണാതായതായി ഭാര്യയുടെ പരാതി

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സൽ ജനറലിന്‍റെ മുൻഗണ്‍മാനായിരുന്ന ജയഘോഷിനെ കാണാതായ സംഭവത്തിൽ തുന്പ പോലീസ് മാൻ മിസിംഗിന് കേസെടുത്തു. ജയഘോഷിന്‍റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജയഘോഷിന്‍റെ സുഹൃത്തുക്കളുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് അന്വേഷണം നടത്തി. ഇന്ന് രാവിലെ വരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തുന്പ കരിമണൽ സ്വദേശിയായ ജയഘോഷിനെ ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. ജയഘോഷിന്‍റെ ഇരുചക്രവാഹനവും മൊബൈൽ ഫോണും നേമം പോലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ചനിലയിലായിരുന്നു. വാഹനത്തിൽ നിന്നും ഒരു കത്തും കണ്ടെടുത്തിരുന്നു. മനസിന് സുഖമില്ലാത്തതിനാൽ കുറച്ച് ദിവസത്തേക്ക് വിനോദയാത്രക്ക് പോകുകയാണെന്നായിരുന്നു കത്തിലെ ഉള്ളടക്കമെന്ന് പോലീസ് പറഞ്ഞു.ഇത് രണ്ടാം തവണയാണ് ജയഘോഷിനെ കാണാതാകുന്നത്. നേരത്തെയും ജയഘോഷിനെ കാണാതായിട്ടുണ്ട്. വിവാദമായ സ്വർണക്കടത്ത് കേസിനിടെ ജൂലായ് 16ന് ജയഘോഷിനെ കാണാതായിരുന്നു. അടുത്ത ദിവസം കൈയിൽ മുറിവേറ്റ നിലയിൽ അവശനിലയിലാണ് ജയഘോഷിനെ കണ്ടെത്തിയത്. ജയഘോഷിനെ നാട്ടുകാരും…

Read More

കേരളത്തിൽ വൻ വാടക കാർ തട്ടിപ്പ്; ഞെട്ടിക്കുന്ന വിവരം പുറത്ത് ! ബംഗളൂരുവില്‍ ‘അധോലോകം’; കര്‍ണാടക സിഐ ആവശ്യപ്പെട്ടത് 50,000 ; 4 കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധം

സ്വന്തം ലേഖകന്‍ കോഴിക്കോട്: ആഡംബര കാറുകള്‍ വാടകയ്ക്കെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘം കേരളത്തില്‍ വേരുറപ്പിക്കുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തട്ടിപ്പ് സംഘത്തിന് വേരുകളുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. യൂസ്ഡ് കാര്‍ വില്‍പ്പന നടത്തുന്ന ചില സ്ഥാപനങ്ങളുടെ മറവിലാണ് വ്യാപകമായി തട്ടിപ്പുകള്‍ നടക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ആഡംബര കാറുകള്‍ വില്‍പ്പനയ്ക്കായി വാങ്ങി അവ മറിച്ചു നല്‍കി തട്ടിപ്പു നടത്തുന്നതാണ് രീതി. നല്ല രീതിയിൽ യൂസ്ഡ് കാർ വിൽപന നടത്തുന്ന സ്ഥാപനങ്ങൾക്കുകൂടി തലവേദനയാകുന്നതാണ് ഇത്തരം സംഭവങ്ങൾ.ബംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ സാധിച്ചിരുന്നില്ല. അടുത്തിടെ വീണ്ടും വാടക കാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായതോടെയാണ് തട്ടിപ്പിന് പിന്നിലെ രഹസ്യങ്ങള്‍ പുറത്തായത്. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിനായിരുന്നു കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിയായ ടി. ശ്രീനാഥ് തട്ടിപ്പുമായി ബന്ധപ്പെട്ട് മെഡിക്കല്‍കോളജ് പോലീസില്‍ പരാതി…

Read More

ശോഭരാജിന്‍റെ കാമുകി; ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, വബിഗ്ബോസ് താരം നിഹിത ബിസ്വാസുമായുള്ള പ്രണയം ജയിൽ വച്ച്; നിശ്ബ്ദമായി തുടങ്ങിയ പ്രണയകഥൾ ഇങ്ങനെ…

ബിഗ് ബോസിലൂടെ പ്രശസ്തയായ നിഹിത ബിസ്വാസിനെ പലർക്കും അറിയാമായിരിക്കും. അതിനേക്കാളേറെ നിഹിതയെ ലോകം അറിഞ്ഞത് ചാൾസ് ശോഭരാജിന്‍റെ പ്രതിശ്രുത വധുവെന്ന നിലയിലാണ്. ജയിലിൽ വച്ച് ഇരുവരും മോതിരം കൈമാറിയെന്നാണ് നിഹിത പറയുന്നത്. എന്നാൽ, അത് തെറ്റായ വാർത്തയാണെന്നും ജയിലിൽ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ജയിൽ അധികൃതർ പറയുന്നു.എന്തു തന്നെയായാലും 2008ലാണ് പലരെയും ഞെട്ടിക്കുകയും നെറ്റിചുളിപ്പിക്കുകയും ചെയ്ത വാർത്തയിലൂടെ ശോഭരാജ് വാർത്തകളിൽ വീണ്ടും നിറഞ്ഞത്. “അറുപത്തിനാലാം വയസിൽ ശോഭരാജ് വീണ്ടും വിവാഹിതനാകുന്നു. തന്നേക്കാൾ 44 വയസിന് ഇളപ്പമുള്ള നിഹിത ബിസ്വാസാണ് വധു.’ ലൗ അറ്റ് ഫസ്റ്റ് സൈറ്റ്കാഠ്മണ്ഡു സെൻട്രൽ ജയിലിൽ വച്ചാണ് നിഹിത ശോഭരാജിനെ കണ്ടത്. ശോഭരാജിന്‍റെ ഫ്രഞ്ച് അഭിഭാഷകന് ഒരു ഇന്‍റർപ്രട്ടറെ ആവശ്യമായിരുന്നു. ആ ഒഴിവിലേക്കാണ് നിഹിത എത്തിയത്.ശോഭരാജിന്‍റെ സൗന്ദര്യത്തിലും വശ്യമായ ചിരിയിലും നിഹിത ആകൃഷ്ടയായിരിക്കാം. അല്ലെങ്കിൽ ഒരുപക്ഷേ അയാളുടെ വ്യക്തിത്വവും പെരുമാറ്റവുമാകാം ആ പത്തൊൻപതുകാരിയെ പ്രണയാർദ്രയാക്കിയത്.…

Read More

ഞാൻ അങ്ങനെ കോടീശ്വരനായി!  തുടക്കം പാത്രം കഴികി; ഇരുപത്തഞ്ചാം വയസിൽ ശതകോടീശ്വരൻ; ബ്രണ്ടൻ കോണ്‍ടിയുടെ വളർച്ചയുടെ വിസ്മയകഥയറിയാം

ബ്രണ്ടൻ കോണ്‍ടി- വയസ് 25, സംരംഭകൻ, ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ.. ശതകോടീശ്വരൻ. ഒരു വിശേഷണംകൂടിയുണ്ട്- കടുത്ത ദാരിദ്ര്യത്തിൽ ജീവിതം തുടങ്ങിയവൻ.അമ്മ ഒറ്റയ്ക്കു വളർത്തിയ കുട്ടിയായിരുന്നു അവൻ. പെട്ടെന്നൊരുനാൾ അപ്രതീക്ഷിതമായി അമ്മയുടെ ജോലി നഷ്ടപ്പെട്ടു. ഒപ്പം ഒരു മുന്നറിയിപ്പുംകൂടി കിട്ടി- താമസിക്കുന്ന വീട് 12 മണിക്കൂറിനകം ഒഴിയണം! പട്ടിണിയാവരുതെന്നും തലയ്ക്കുമുകളിൽ ഒരു കൂരയുണ്ടാകണമെന്നും മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ അന്ന്. സുഹൃത്തുക്കളുടെ വീടുകളിൽ മാറിമാറി അന്തിയുറങ്ങാൻ പറ്റി. പക്ഷേ ചിലപ്പോഴൊക്കെ തെരുവിലും. അമ്മ പലയിടങ്ങളിലായി അലഞ്ഞു ജോലിചെയ്തുകൊണ്ടിരുന്നു. ബാലനായ ബ്രണ്ടനെ പലപ്പോഴും ഒറ്റയ്ക്കാക്കി അവർ മണിക്കൂറുകൾ പണിയെടുത്തു- പാത്രത്തിൽ അല്പമെങ്കിലും ഭക്ഷണം ഉറപ്പാക്കാൻ.അമ്മ ഒരുപാടു കഷ്ടപ്പെട്ടു, എന്നെ ഒരുപാടു സ്നേഹിച്ചു.. ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങൾ ഞങ്ങൾക്ക്. സത്യത്തിൽ എനിക്കു ജീവ ിതത്തെ പേടിയായിരുന്നു- ബ്രണ്ടൻ പറയുന്നു. ആദ്യ സംരംഭം- പാത്രം കഴുകൽപതിനാറാം വയസിൽ അവനൊരു തീരുമാനമെടുത്തു. അമ്മയുടെ കഷ്ടപ്പാടു കുറയ്ക്കണം, ചെറിയ വരുമാനമെങ്കിലും…

Read More

മത്സ്യത്തൊഴിലാളികളുടെ ഒപ്പം ചേർന്ന് പ്രവർത്തിക്കും;തൊലാളികളുടെ കഠിനാധ്വാനത്തെ ഏറെ ബഹുമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

കൊല്ലം: കർഷകരുടെ ക്ഷേമത്തിന് അവർക്ക് ഒരു മന്ത്രാലയമുണ്ട്. എന്നാൽ മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിനായി ഒരു മന്ത്രാലയമില്ല.അധികാര ത്തിലെത്തിയാൽ അവരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാൻശ്രമിക്കുമെന്ന് രാഹുൽ ഗാന്ധിപറഞ്ഞു. കൊല്ലം തങ്കശേരിയിൽ മത്സ്യത്തൊ ഴിലാളികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ കഠിനാധ്വാനത്തെ ഏറെ ബഹുമാനിക്കുന്നു. ഒപ്പം യാത്രചെയ്തപ്പോൾ അവരുടെ കഷ്ടപ്പാട് നേരിട്ടുമനസിലാക്കാൻ കഴിഞ്ഞു. അവരുടെ ക്ഷേമത്തിനായി ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധിപറഞ്ഞു. കടലിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി കേന്ദ്രസംസ്ഥാന സർക്കാരുകൾ യാതൊന്നും ചെയ്യുന്നില്ല. മത്സ്യത്തൊഴിലാളികൾ കടലിൽ വലയെറിഞ്ഞാൽ പലപ്പോഴും വല ശൂന്യമായിരിക്കും. ഇതെന്തുമാത്രം ബുദ്ധിമുട്ടാണ് അവർക്ക് ഉണ്ടാക്കുന്നത്. മത്സ്യത്തൊഴിലാളികൾ ഓരോരുത്തർ വന്ന് അവരവരുടെ ബുദ്ധിമുട്ടുകൾ പറയുന്പോൾ അതിലൂടെ അവർ അനുഭവിക്കുന്ന വേദന കാണാൻ കഴിയുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു. നിങ്ങളുടെ തൊഴിലിനെ ഞാൻ ആരാധിക്കുന്നു. നമ്മുടെ ഭക്ഷണത്തിലെ പ്രധാനപ്പെട്ടവയാണ് മത്സ്യം. എന്നാൽ ആ ഭക്ഷ്യവസ്തുവിന്‍റെ പിന്നിലെ അധ്വാനം…

Read More

സുഹൃത്ത് കൊടുത്തവിട്ട പൊതി സ്വർണമാണെന്ന് അറിയാതെയാണ് വാങ്ങിയത്; പിന്നെ സത്യം അറിഞ്ഞപ്പോൾ സ്വർണം മാലിയിൽ ഉപേക്ഷിച്ചു! താൻ നിരപരാധിയയാണെന്നു മനസിലാക്കിയതുകൊണ്ടാണ് സംഘം വഴിയിൽ  ഉപേക്ഷിച്ചതെന്ന് ബിന്ദു…

മാന്നാർ: ദുബായിയിൽനിന്നു കൊടുത്തുവിട്ട ഒന്നരക്കിലോ സ്വർണം പേടിച്ചു മാലിയിൽ ഉപേക്ഷിച്ചുവെന്നു ബിന്ദു മാധ്യമങ്ങളോടു പറഞ്ഞു.ഫനീഫ എന്ന സുഹൃത്ത് കൊടുത്തവിട്ട പൊതി സ്വർണമാണെന്ന് അറിയാതെയാണ് വാങ്ങിയത്. എന്നാൽ, വിമനത്തിൽ കയറിയ ശേഷമാണ് സ്വർണമാണു പൊതിക്കുള്ളിലെന്ന് അറിയുന്നത്. മാലി എയർപോർട്ടിൽ എത്തിയപ്പോൾ പേടിച്ച് അത് അവിടെ ഉപേക്ഷിച്ചാണ് നാട്ടിലേക്കു മടങ്ങിയതെന്ന കഥയാണ് ബിന്ദു മാധ്യമങ്ങളോടു പറഞ്ഞത്. ഇതിന് മുന്പ് ഒരിക്കലും സ്വർണം കടത്തിയിട്ടില്ലെന്നും ഇവർ ആവർത്തിച്ചു പറയുന്നു.വീട്ടിൽ അതിക്രമിച്ചു കയറി തട്ടികൊണ്ടു പോയ രണ്ടു പേരെ നേരത്തെ മുതൽ അറിയാമെന്നും യുവതി പറയുന്നു. താൻ നിരപരാധിയയാണെന്നു മനസിലാക്കിയ സംഘം ഇവരെ വഴിയിൽ ഇറക്കിവിട്ടത്രേ. അതിനു മുന്പ് പുതിയ ചുരിദാറും വീട്ടിൽ തിരികെ പോകാൻ 1,000 രൂപയും നൽകിയെന്നുമാണ് യുവതി പറഞ്ഞത്. ഇതിൽത്തന്നെ ദുരൂഹത ഉണ്ടെന്നും തട്ടികൊണ്ടുപോയവരുമായി എതെങ്കിലും തരത്തിൽ ധാരണ ഉണ്ടാക്കിയ ശേഷമാകാം വിട്ടയച്ചതുമെന്നുമാണു പോലീസ് കരുതുന്നത്. കൂടുതൽ പേർ…

Read More