യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ വൻ സംഘം!  ചുരുളഴിയുന്നതു വൻ ദുരൂഹതകൾക്ക്; ബിന്ദു പറയുന്നത് അതേപടി വിശ്വസിക്കാതെ പോലീസ്

ഡൊമനിക് ജോസഫ്മാന്നാർ (ആലപ്പുഴ): വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ വെളിച്ചത്തുവരുന്നതു വൻ സ്വർണക്കടത്തു മാഫിയയുടെ വിവരങ്ങൾ. സംഭവത്തിന്‍റെ ഗൗരവം തിരിച്ചറിഞ്ഞ് ഇഡിയും കേസ് അന്വേഷിക്കാൻ രംഗത്തുവന്നു. ഇതിനകം പോലീസും കസ്റ്റംസും കേസ് അന്വേഷിക്കുന്നുണ്ട്. ദുരൂഹമായ തട്ടിക്കൊണ്ടുപോകലിനു പിന്നിൽ സ്വർണ കള്ളക്കടത്തുമായി സംഘങ്ങളുമായി ബന്ധമുള്ളവരാണെന്ന പോലീസ് കണ്ടെത്തലിനെത്തുടർന്നാണ് കസ്റ്റംസ് അന്വേഷണം തുടങ്ങിയത്.എറണാകുളം സോണിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇതു സന്ധിച്ച് അന്വേഷണം നടത്തുന്നത്. ഇന്നലെ മാന്നാറിൽ എത്തിയ ഇവർ പോലീസ് സ്റ്റേഷനിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. തുടർന്നു തട്ടികൊണ്ടുപോകിലിനു വിധേയയായ മാന്നാർ കുരട്ടിക്കാട് വിസ്മയ ഭവനത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിന്‍റെ വീട്ടിൽ എത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ബിന്ദു പരുമല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നതിനാൽ കസ്റ്റംസ് സംഘം അവിടെയെത്തി നേരിട്ടു കാര്യങ്ങൾ അന്വേഷിച്ചു. ഇവർക്കു സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. ബിന്ദുവിന്‍റെ മൊഴിയിൽദുരൂഹതബിന്ദു പറയുന്നത് അതേപടി വിശ്വസിക്കാൻ…

Read More

കോവിഡ് വ്യാപനം; ഡൽഹിയിലേക്ക് പ്രവേശിക്കാനും ആർടിപിസിആർ; കേരളത്തിൽ നിന്നുള്ളവർക്കും നിർബന്ധം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളം അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ആർടിപിസിആർ ഫലം നിർബന്ധമാക്കി ഡൽഹി സർക്കാർ. വെള്ളിയാഴ്ച മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർ 72 മണിക്കൂറില്‍ കൂടാത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നാണ് ഡൽഹി സര്‍ക്കാരിന്‍റെ നിര്‍ദേശം.

Read More

ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

ലോസ് ആഞ്ചലസ്: ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ലോസ് ആഞ്ചലസിലെ ഹൈവേയിലാണ് സംഭവം. അപകടത്തിൽ ടൈഗർ വുഡ്സിന്‍റെ ഇരു കാലുകളും ഒടിഞ്ഞതായാണ് വിവരം. പാർലോസ് വെർഡസ് എന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. അമിതവേഗതയാണ് അപകടമുണ്ടാകാൻ കാരണമായതെന്നാണ് സൂചന. തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലാണ് വുഡ്സിനെ കണ്ടെത്തിയത്.

Read More

താന്‍ മത്സരിക്കും; മുഖ്യമന്ത്രിയാവാൻ ശ്രമിക്കും; രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരില്ലെന്ന് കമല്‍ഹാസന്‍

  ചെന്നൈ: വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർഥിയാകുമെന്ന് കമൽഹാസൻ. ഏത് മണ്ഡലത്തിലാണ് മത്സരിക്കുകയെന്നത് ഉടൻ തീരുമാനിക്കും. മുഖ്യമന്ത്രിയാകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും കമൽഹാസൻ പറഞ്ഞു. ഒരു സുഹൃത്തെന്ന നിലയിലാണ് താൻ പിന്തുണ തേടിയതെന്നും കമൽ സ്വകാര്യ ചാനലിനോട് പറഞ്ഞു. കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് തന്‍റെ ആഗ്രഹമെന്നും കമൽ കൂട്ടിച്ചേർത്തു. ചെന്നൈയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കമൽഹാസന്‍റെ പ്രതികരണം.

Read More

കടൽമക്കളുടെ മനസറിയാൻ..! മത്സ്യത്തൊഴിലാളികൾക്കൊപ്പം കടൽയാത്ര നടത്തി രാഹുൽ ഗാന്ധി

  കൊല്ലം: മത്സ്യത്തൊഴിലാളികൾക്കൊപ്പം കടൽയാത്ര നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബുധനാഴ്ച പുലർച്ചെ കൊല്ലം വാടി തുറമുഖത്തു നിന്നാണ് രാഹുൽ കടൽയാത്രക്ക് പുറപ്പെട്ടത്. ഒരു മണിക്കൂറോളം മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ ചെലവഴിച്ചതിനു ശേഷമാണ് രാഹുൽ തിരികെയെത്തിയത്.കെ.സി. വേണുഗോപാല്‍ എംപി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുമായി ബുധനാഴ്ച രാവിലെ നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായാരുന്ന കടൽയാത്ര. മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി.

Read More