ഒറ്റ കുപ്പിയിൽ ‘നന്മ നിറഞ്ഞ മറിയമേ…’ 16 ഭാഷകളിൽ എഴുതി റിക്കാർഡിട്ടു ഗോഡ്സണ്‍ ഫ്രാൻസിസിന്

സ്വന്തം ലേഖകൻ തൃശൂർ: “നന്മ നിറഞ്ഞ മറിയമേ …’ എന്ന പ്രാർഥന 16 ഭാഷകളിൽ ബോട്ടിൽ ആർട്ട് ആയി അവതരിപ്പിച്ച പൊങ്ങണംകാട് പായിക്കാട്ടു വീട്ടിൽ ഗോഡ്സണ്‍ ഫ്രാൻസിസിന് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിന്‍റേയും ഏഷ്യ ബുക്ക് ഓഫ് റിക്കാർഡിന്‍റേയും അംഗീകാരം. ഇത്രയേറെ ഭാഷകളിൽ പ്രാർഥന രേഖപ്പെടുത്തിക്കൊണ്ടാണ് റിക്കാർഡ് കുറിച്ചത്. ആഫ്രിക്കൻസ്, ക്രൊയേഷ്യൻ, ഫ്രഞ്ച്, ഇറ്റാലിയൻ തുടങ്ങിയവ അടക്കമുള്ള ഭാഷകളിലായാണ് പ്രാർഥന രേഖപ്പെടുത്തിയത്. ജപമാല ചൊല്ലാറുള്ള ഗോഡ്സണിനു ജപമാലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ശ്രദ്ധേയമായ കാര്യം ചെയ്യണമെന്നതു മാസങ്ങളായുള്ള ആഗ്രഹമായിരുന്നു. അങ്ങനെയാണ് ജപമാലമാസത്തിനു മുന്പായി ഈ നേട്ടം കൈവരിക്കാനായത്. ഇതിനായി ആദ്യം ബോട്ടിൽ ആർട്ട് പഠിച്ചു. വിവിധ ഭാഷകളിൽ “നന്മ നിറഞ്ഞ മറിയമേ…’ എന്ന പ്രാർഥന എഴുതുന്നത് എങ്ങനെയെന്നു കണ്ടെത്തി. അതിനായി ആദ്യം ഗൂഗിളിന്‍റേയും പിന്നീട് ഒരു ആപ്പിന്‍റെയും സേവനം പ്രയോജനപ്പെടുത്തി. വിവിധ ഭാഷയിലുള്ള പ്രാർഥന ആദ്യം പുസ്തകത്തിൽ എഴുതി…

Read More

ഇവന്‍ ഗോപു രാജന്‍! കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന് വ്യാജപ്രചാരണം നടത്തിയ യുവാവ്; കുടുങ്ങി

കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന് വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ യുവാവ് പോലീസ് പിടിയില്‍. കടുത്തുരുത്തി വെള്ളാശേരി കുന്നത്ത് ഗോപു രാജനാ(29)ണ് അറസ്റ്റിലായത്.  ഇയാള്‍ കടുത്തുരുത്തി സിഫ്എല്‍ടിസിയിലെ വോളന്റീയറായി പ്രവര്‍ത്തിച്ചു വരികയാണ്. ഇയാള്‍ നന്‍പന്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണു വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. പോലീസ് കേസ് എടുത്തത് അറിഞ്ഞ് ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തശേഷം ഇന്ന് ജോലിക്ക് ഹാജരാകാതെ മാറിനില്‍ക്കുകയായിരുന്നു. ഏപ്രില്‍ 29 മുതലാണ് വാട്‌സാപ്പില്‍ ഓഡിയോ സന്ദേശം വന്നത്.

Read More

കാഞ്ഞങ്ങാട്ടെ ഫോറസ്റ്റ് ഓഫീസര്‍മാരുടെ ഉറക്കം കെടുത്തിയത് പുലിയല്ല; സിസിടിവിയില്‍ കണ്ടത്…

കാഞ്ഞങ്ങാട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാഞ്ഞങ്ങാട്ടെ ഫോറസ്റ്റ് ഓഫീസര്‍മാരുടെ ഉറക്കം കെടുത്തുന്ന പുലിയെത്തേടി സ്ഥാപിച്ച സിസിടിവി കാമറയില്‍ കുരുങ്ങിയത് കാട്ടുപൂച്ച. കഴിഞ്ഞ ദിവസം പെരിയയില്‍ സ്ഥാപിച്ച സിസിടിവി കാമറയിലാണ് കാട്ടുപൂച്ചയ്ക്ക് സമാനമായ ഒന്നിന്‍റെ പടം സിസിടിവി കുരുങ്ങിയത്. കാഞ്ഞങ്ങാട്ടും അമ്പലത്തറയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുലിയെന്ന് കരുതി വ്യാപക തെരച്ചിലാണ് ഫോറസ്റ്റിന്‍റെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം മാവുങ്കാല്‍ മുത്തപ്പൻ തറ വീട്ടമ്മ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. ഉദയംകുന്ന് പള്ളോട്ട് പുലിയുടെ കാൽപ്പാടുകളും കണ്ടിരുന്നു. ഇങ്ങനെ ദിനംപ്രതി പുലിയെ കാണുന്നവരുടെ എണ്ണം കൂടുകയും ഇതോടെ പുലിയെ പിടികൂടാന്‍ വനം വകുപ്പ് രണ്ട് കാമറകള്‍ സ്ഥാപിക്കുകയുമായിരുന്നു. ആ കാമറകളില്‍ ഒന്നിലാണ് കാട്ടൂപൂച്ചയെ പോലുള്ള ജീവി പതിഞ്ഞിരിക്കുന്നത്. എന്നാലും പുലിക്കായി ഇനിയും പരിശോധന നടത്തുമെന്നാണ് ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Read More

തേന്‍വരിക്ക, മുട്ടൻ വരിക്ക, ഗംലസ് (പശയില്ലാത്തത്)! ചക്ക നിസാരനല്ല; ചെറിയ വിലയ്ക്ക് തേനൂറും ചക്ക

തളിപ്പറമ്പ്: തേന്‍വരിക്ക, മുട്ടൻ വരിക്ക, ഗംലസ് (പശയില്ലാത്തത്)…. ഇങ്ങനെ നീണ്ടുപോകുന്നു കരിമ്പം ജില്ലാ കൃഷിഫാമില്‍ വില്‍പ്പനയ്ക്ക് വച്ച ചക്കകളുടെ പേരുകള്‍. കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ഫാമിലെ വെറൈറ്റികളാണ് ഇവയെന്ന്. രുചിയിലും മണത്തിലും ഗുണത്തിലും വലിപ്പത്തിലുമെല്ലാം ഇവയ്ക്ക് വ്യത്യാസമുണ്ട്. കാലങ്ങളായി ഫാമിലെ തോട്ടത്തിലുള്ള വിവിധയിനം ചക്കകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പ്പന നടത്തിയത്. സീസണില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് ടണ്‍ ചക്കയാണ് ഇവിടെ വില്‍പ്പന നടത്തിയത്. കിലോയ്ക്ക് വെറും 10 രൂപ നിരക്കില്‍ പച്ചയും പഴുത്തതുമായ ചക്കകളാണ് ഇവിടെ വില്‍പ്പന നടത്തിയത്. ജില്ലാ പഞ്ചായത്തിന്‍റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന കരിമ്പം ഫാമില്‍ ഇത്തവണ റിക്കാര്‍ഡ് വില്‍പ്പനയാണ് നടന്നത്. വിഷുവിന്‍റെ സമയത്താണ് ഇവിടെ ചക്ക വില്‍പ്പന തകൃതിയായി നടന്നത്. കണി വയ്ക്കാനും മറ്റുമായി നിരവധിയാളുകളാണ് ഫാമിലെത്തി ചക്കകള്‍ വാങ്ങിയത്. അമ്പതിലധികം വെറൈറ്റികളും ഇരുന്നൂറിലധികം പ്ലാവുകളുമാണ് ഫാമിലുള്ളത്. ഇവ ഗ്രാഫ്റ്റ് ചെയ്ത് തൈകള്‍…

Read More

കുഞ്ഞിനെ രക്ഷിച്ച അമൃത ഒടുവില്‍ നാടിന്‍റെ നൊമ്പരമായി! പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത് നാല് കുട്ടികള്‍

സ്വന്തം ലേഖകൻ മട്ടന്നൂര്‍: നിലവിളിയും കരച്ചിലും കേട്ടു ഓടിയെത്തിയവര്‍ വെള്ളത്തില്‍ താഴ്ന്നു പോകുന്ന തലമുടി മാത്രമാണു കണ്ടത്. പിന്നെയൊന്നും നോക്കാതെ വെള്ളത്തിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുരുന്നു ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണത്തിലേക്ക് മുങ്ങിത്താണുപോയ കൊടോളിപ്രം പാളാട്ടെ എ.വി.അമൃത (25)യാണ് നാടിന്‍റെ നൊമ്പരമായത്. ഇന്നലെ രാവിലെ അയല്‍വാസികളോടൊപ്പം തുണി അലക്കാനായി നായിക്കാലി പുഴയിലെ കുളിക്കടവില്‍ പോയപ്പോഴാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന അയല്‍വാസിയായ എട്ടുവയസുകാരന്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താനായി പുഴയിലേക്ക് ചാടിയപ്പോള്‍ അമൃത പുഴയിലെ കയത്തില്‍പ്പെടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവര്‍ അമൃതയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജലക്ഷാമം രൂക്ഷമായതോടെ എല്ലാ ദിവസവും രാവിലെ അമൃതയും സമീപവാസികളും തുണിയലക്കാനായി നായിക്കാലി പുഴയില്‍ പോകാറുണ്ട്. തുണിയലക്കുന്ന സ്ഥലത്ത് മുട്ടോളം മാത്രമേ വെള്ളമുണ്ടാകാറുള്ളൂ. വേനല്‍ക്കാലമായതിനാല്‍ പഴശി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ അടച്ചതിനാല്‍ പുഴയിലെ ജലനിരപ്പ് കുറവാണ്. എന്നാല്‍ പുഴയില്‍ നാലു…

Read More

കോവിഡ്കാലത്തെ താരങ്ങളായി ‘മാത്തനും പോത്തനും’! പേരുകേൾക്കുമ്പോൾ ഒന്ന് ഞെട്ടിക്കാണും…

ആലക്കോട്: കോവിഡ്കാലത്ത് കുട്ടികൾക്ക് കഴിഞ്ഞ ഒരു വർഷമായി പഠന അനുഭവങ്ങളും സ്കൂൾ അനുഭവങ്ങളും ഇല്ലാതിരിക്കുമ്പോൾ ഇതിനെയൊന്നും വകവയ്ക്കാതെ തങ്ങളുടെ കഴിവുകളെ സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ വിനിയോഗിക്കുകയാണ് മാത്തനും പോത്തനും. പേരുകേൾക്കുമ്പോൾ ഒന്ന് ഞെട്ടിക്കാണും. മാത്തനും പോത്തനും എന്നുള്ളത് ഇവരുടെ യൂട്യൂബിലെ പരിപാടിയുടെ പേരാണ്. വായാട്ടുപറമ്പ് കവലയിലെ പൊങ്ങൻപാറ മനോജ്-ജോൾസ ദമ്പതികളുടെ മക്കളായ ജെസ്‌വിൻ(13), ജോസ്‌വിൻ (ഒന്പത്) എന്നിവരാണ് മാത്തനും പോത്തനും എന്ന ആശയവുമായി സമൂഹമാധ്യമങ്ങളിൽ എത്തിയത്. സമൂഹത്തിന് ഉപകാരപ്പെടുന്ന കൊച്ചുകൊച്ചു വീഡിയോകൾ എടുത്ത് യൂട്യൂബിൽ “math ans tiny trips ” എന്ന ലിങ്ക് ആരംഭിച്ച് പോസ്റ്റ് ചെയ്തു. ഇതിനോടകം ആയിരക്കണക്കിന് ലൈക്കുകൾ നേടി ക്കഴിഞ്ഞു. കുട്ടികൾ തന്നെയാണ് വീഡിയോ എടുക്കുന്നതും അപ്‌ലോഡ് ചെയ്യുന്നതും എല്ലാം. ചേട്ടായിമാർക്ക് സഹായത്തിനായി കുഞ്ഞനുജത്തി ജുവലിൻ (നാല്) ഒപ്പമുണ്ട്. മൂന്നുപേരും കൂടി പ്രത്യക്ഷപ്പെടുന്ന വീഡിയോകൾ നിരവധിയാണ്. ആശയങ്ങൾ പരിചയപ്പെടുത്തുന്നതും ശബ്ദം നൽകുന്നതും…

Read More

പതിനാല്, പതിനഞ്ച് വയസു പ്രായമുള്ള പെണ്‍കുട്ടികളെ മുഹമ്മദ് ഇഖ്ബാൽ ദുരുപയോഗം ചെയ്തത്‌ ഹാഷിഷ് നിറച്ച സിഗരറ്റു നല്കി; മഞ്ചേരിയില്‍ നടന്ന സംഭവം ഇങ്ങനെ…

മഞ്ചേരി : പതിനാല്, പതിനഞ്ച് വയസു പ്രായമുള്ള പെണ്‍കുട്ടികളെ മയക്കുമരുന്നു നൽകി പീഡിപ്പിച്ച സംഭവത്തിൽ കുട്ടികൾക്കു നൽകിയ സിഗരറ്റിൽ ഹാഷിഷ് എന്ന മാരക മയക്കുമരുന്നെന്നു പോലീസ്. സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റിലായ പ്രതി കുറ്റിപ്പാല പൂന്തോട്ടപ്പടി ആറ്റുപുറത്ത് മുഹമ്മദ് ഇഖ്ബാൽ (27) ജയിലിൽ റിമാൻഡിൽ തുടരുകയാണ്. ഇയാളുടെ ജാമ്യാപേക്ഷ ഇന്നലെ മഞ്ചേരി പോക്സോ സ്പെഷൽ കോടതി തള്ളി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ബാലികയെ പ്രതി 2020 ഏപ്രിൽ മാസത്തിൽ ഒരുദിവസം പുലർച്ചെ ഒന്നരമണിക്കും 2021 ഫെബ്രുവരി ആറിനു കുട്ടിയുടെ വീട്ടിൽവച്ചും മയക്കുമരുന്നു നിറച്ച് സിഗരറ്റ് വലിപ്പിച്ച ശേഷം ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഈ കേസിൽ 2021 മാർച്ച് 17ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് പ്രതിയെ കൽപ്പകഞ്ചേരി പോലീസ് ഇൻസ്പെക്ടർ എം.ബി റിയാസ്രാജ അറസ്റ്റ് ചെയ്തത്. ഈ കേസിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതി സമാനമായ രീതിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ചതായും കണ്ടെത്തിയത്. ട്യൂഷൻ…

Read More

കോവിഡ് കല്യാണം! കല്യാണം കഴിഞ്ഞ് വീട്ടിലെത്തിയ നവദമ്പതികളെ അമ്പരപ്പിച്ച് പോലീസ്‌

നാദാപുരം: കല്യാണം കഴിഞ്ഞ് വീട്ടിലെത്തിയ നവദമ്പതികളെ അമ്പരപ്പിച്ച് പോലീസിന്‍റെ വക അനുമോദന സാഷ്യപത്രം. ആരോഗ്യ വകുപ്പിന്‍റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹിതരായ എടച്ചേരി നോർത്തിലെ മീത്തലെ മോറത്ത് സിഞ്ചു- ദിൽന നവദമ്പതികൾക്കാണ് എടച്ചേരി എസ്ഐ അരുൺകുമാർ, സിപിഒ ഗണേഷൻ എന്നിവർ ചേർന്ന് വീട്ടിലെത്തി അനുമോദന സാക്ഷ്യപത്രം കൈമാറിയത്. കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവി എസ്പി ഡോ.എ. ശ്രീനിവാസന്‍റെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന “കോവിഡ് കല്യാണം’ പദ്ധതിയുടെ ഭാഗമാണ് അനുമോദനം. കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ പോലീസ് കണ്ടെത്തും. ജനമൈത്രി പോലീസ് വധൂവരൻമാർക്ക് കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തും. പിന്നീട് മഫ്ത്തിയിലെത്തി പോലീസുകാർ വിവാഹ വീട് നീരീക്ഷണം നടത്തും. കോവിഡ് പ്രോട്ടോകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയവർക്ക് എസ്പിയുടെയും സ്റ്റേഷൻ ഒഫീസറുടെയും ഒപ്പോടുകൂടിയ സർട്ടിഫിക്കേറ്റുകളാണ് നല്കുന്നത്. വിവാഹ വീടുകളിൽ നിന്നും കോവിഡ് പടരുന്നെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്…

Read More

ഇതും വിയ്യൂർ സെൻട്രൽ ജയിൽ മാജിക്! ചരിത്രകെട്ടിടം ജയിൽ അന്തേവാസികൾ സംരക്ഷിച്ചു; പൊളിക്കാൻ ഉത്തരവിട്ട ക്വാർട്ടേഴ്സിന് കുറഞ്ഞ ചെലവിൽ പുതിയമുഖം

സ്വന്തം ലേഖകൻ വിയ്യൂർ: പൊളിച്ചുകളയാൻ ഉത്തരവിട്ട വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്‍റെ പഴയകാല ക്വാർട്ടേഴ്സ് കുറഞ്ഞചിലവിൽ നന്നാക്കിയെടുത്ത് വിയ്യൂർ ജയിൽ സൂപ്രണ്ടും അന്തേവാസികളും ജീവനക്കാരും ചരിത്രസ്മാരകത്തെ കാത്തുസംരക്ഷിച്ചു. വിയ്യൂർ ജയിൽ കോന്പൗണ്ടിനോടു ചേർന്ന് ബ്രിട്ടീഷുകാർ നിർമിച്ച പഴയ ക്വാർട്ടേഴ്സാണ് കാലപ്പഴക്കത്താൽ ജീർണിച്ചപ്പോൾ പൊളിച്ചുമാറ്റാൻ മുകളിൽ നിന്ന് വിയ്യൂർ ജയിലധികൃതർക്ക് ഉത്തരവ് വന്നത്. കെട്ടിടത്തെ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാൻ എന്തു ചിലവു വരുമെന്ന് അധികൃതർ അന്വേഷിച്ചപ്പോൾ പൊതുമരാമത്ത് വകുപ്പ് ഏഴു ലക്ഷവും മറ്റു ഏജൻസികൾ പത്തു ലക്ഷവും ചിലവറിയിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ ജയിൽ സൂപ്രണ്ട് എ.ജെ.സുരേഷ്കുമാർ തയ്യാറായില്ല. ജയിലിൽ വികസനപ്രവർത്തനങ്ങൾ കുറഞ്ഞ ചിലവിൽ നടത്തി പരിചയമുള്ള സൂപ്രണ്ട് കെട്ടിട നിർമാണത്തിൽ പരിചയസന്പന്നരായ ജയിലിലെ തടവുകാരുമായി എങ്ങിനെ കുറഞ്ഞ ചിലവിൽ ഈ ചരിത്രകാല കെട്ടിടം പുതുക്കി പണിത് സംരക്ഷിക്കാമെന്ന് ചർച്ച ചെയ്തു. സാധനസാമഗ്രികൾ വാങ്ങി നൽകിയാൽ തങ്ങൾ കെട്ടിടം…

Read More

സർവോപരി പാലാക്കാരൻ! തൃശൂർ മെഡിക്കൽ കോളജിന്‍റെ അമരക്കാരൻ; പടിയിറങ്ങുന്നത് വികസന നായകൻ

സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: സർവോപരി പാലാക്കാരനാണെങ്കിലും തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിക്ക് പുതിയ മേൽവിലാസമുണ്ടാക്കി വികസനത്തിന്‍റെ പുതുവഴികളിലേക്ക് ഈ സർക്കാർ ആശുപത്രിയെ എത്തിച്ചതിന് ശേഷമാണ് ഡോ.എം.എ.ആൻഡ്രൂസ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പദവിയിൽ നിന്നും വിശ്രമജീവിതത്തിലേക്ക് പടിയറിങ്ങുന്നത്. ഇന്ത്യയിലെ ആദ്യ കോവിഡ് രോഗിയെ ചികിത്സിച്ച് ഭേദപ്പെടുത്തുകയെന്ന വലിയ ദൗത്യത്തിന് ചുക്കാൻപിടിച്ചത് ഡോ.ആൻഡ്രൂസും കൂട്ടരുമാണെന്നത് അദ്ദേഹത്തിന്‍റെ സർവീസ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. തൃശൂർ മെഡിക്കൽ കോളജിന്‍റെ വികസന നായകൻ എന്നാണ് ഒപ്പമുള്ളവർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. കോവിഡ് കേസ് ആദ്യമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത അന്നുമുതൽ ഡോ.ആൻഡ്രൂസ് മെഡിക്കൽ കോളജ് ആശുപത്രിയിലും കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ ഏത് ആവശ്യത്തിനും മുന്നിലുണ്ട്. രണ്ടാം തരംഗം ആഞ്ഞടിക്കുന്പോഴും അദ്ദേഹം ലീവെടുക്കാൻ കൂട്ടാക്കാതെ കർമനിരതനാണ്. അദ്ദേഹത്തോട് ലീവെടുക്കണമെന്ന് സഹപ്രവർത്തകർ പറയുന്പോഴും അതിന് സമ്മതിക്കാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അമരത്ത് തന്നെ ആൻഡ്രൂസ് ഡോക്ടറുണ്ടായിരുന്നു. ഐ.സി.യു.കൾ, വാർഡുകൾ,…

Read More