വാഹനങ്ങളില്ല, വ്യാപാര സ്ഥാപനങ്ങൾ തുറന്നില്ല, നഗരം വിജനമായി, ഹർത്താൽ ദിവസംപോലെ! ഒരു ദിവസമല്ല, ഇനിയുള്ള ഏതാനും ദിവസം ഇതാണു സ്ഥിതി

സ്വന്തം ലേഖകൻ തൃശൂർ: നഗരം വിജനമായി, ഹർത്താൽ ദിവസംപോലെ. വാഹനങ്ങളില്ല, വ്യാപാര സ്ഥാപനങ്ങൾ തുറന്നില്ല. യാത്രക്കാരും ജനങ്ങളും നിരത്തിലിറങ്ങിയില്ല. ഒരു ദിവസമല്ല, ഇനിയുള്ള ഏതാനും ദിവസം ഇതാണു സ്ഥിതി. തേക്കിൻകാട് ഡിവിഷൻ കണ്ടെയ്ൻമെന്‍റ് സോണായി ബുധനാഴ്ച മാറിയതോടെ ഇന്നലെ മുതൽ സ്വരാജ് റൗണ്ടിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിട്ടു. ഇതോടെ റൗണ്ട അടക്കമുള്ള മേഖലകളിൽ ആളില്ലാതായി. സ്വകാര്യ ബസുകൾ മിക്കവയും സർവീസ് നിർത്തി. ഓട്ടോറിക്ഷകൾ വളരെക്കുറച്ചു മാത്രമേ സർവീസ് നടത്തുന്നുള്ളൂ. തൃശൂർ കോർപറേഷനിലെ 55 ഡിവിഷനുകളിൽ 51 ഡിവിഷനും കണ്ടെയ്ൻമെന്‍റ് സോണുകളായതോടെ ആ പ്രദേശങ്ങളെല്ലാം അടച്ചുപൂട്ടി. വ്യാപാര സ്ഥാപനങ്ങൾ തുറക്കരുതെന്ന് പോലീസ് വാഹനങ്ങൾ മൈക്കു വച്ച് അനൗണ്‍സ് ചെയ്തു. ഇന്നലെ കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ച പള്ളിക്കുളം ഡിവിഷനിൽ ഉൾപെട്ട തൃശൂർ ശക്തൻ നഗറിലെ പച്ചക്കറി, മൽസ്യ, മാംസ മാർക്കറ്റുകൾ ഉച്ചയ്ക്കു മുന്പേ അടപ്പിച്ചു. അടച്ചിടൽ അനിശ്ചിത കാലത്തേക്കാണ്. പലചരക്കു,…

Read More

രാത്രിയെന്നോ പകലെന്നോ ഇല്ല, ഒരു വിളി മതി മനു ഓടിയെത്തും! പാമ്പുകളെ പിടികൂടി അവയെ തിരിച്ച് കാട്ടിലേക്ക് അയക്കുകയാണ് ഈ ചെറുപ്പക്കാരന്‍

തളിപ്പറമ്പ്: ജനവാസകേന്ദ്രത്തിലെത്തുന്ന രാജവെമ്പാലയടക്കമുള്ള പാമ്പുകളെ പിടിച്ച് കാടുകളിലേക്ക് തിരിച്ചയച്ച് പാമ്പുകളുടെ രക്ഷകനായി ഉദയഗിരി സ്വദേശി ടി.കെ. മനു. കഴിഞ്ഞ 11 വര്‍ഷമായി 70 ല്‍ അധികം തവണ കാടിന്‍റെ അരികിലുള്ള ജനവാസ കേന്ദ്രത്തില്‍ എത്തി രാജവെമ്പാലയെ പിടിച്ച് തിരിച്ചു അവയുടെ ആവാസ വ്യവസ്ഥയില്‍ വിട്ട് സംരക്ഷിക്കുകയാണ് മനു ചെയ്യുന്നത്. ആറടി മുതല്‍ പത്തടി വരെ നീളമുള്ള രാജവെമ്പാലകളെ മനു പിടിച്ചിട്ടുണ്ട്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഏതു സമയത്തും ഒരു വിളിപ്പുറത്തു വന്ന് പാമ്പുകളെ പിടികൂടി അവയെ തിരിച്ച് കാട്ടിലേക്ക് അയക്കുകയാണ് ഈ ചെറുപ്പക്കാരന്‍. മനുഷ്യവാസമുള്ളയിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടികൂടി സംരക്ഷിക്കുന്ന ഇദ്ദേഹത്തിന് വന്യജീവി വകുപ്പിന്‍റെ പിന്തുണയുമുണ്ട്. കേരള ഗവൺമെന്‍റിന്‍റെ അംഗീകൃത പാമ്പ് സംരക്ഷകനാണ് ഇയാള്‍. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേകം നൈപുണ്യം നേടിയ മനു കണ്ണൂര്‍ വൈല്‍ഡ് ലൈഫ് റെസ്‌ക്യൂ ടീം അംഗമാണ്.

Read More

ഇനി രണ്ടാം നാൾ തെരഞ്ഞെടുപ്പ് ഫലം! കണ്ണൂരിന്‍റെ കണക്ക് കൂട്ടൽ എങ്ങനെ ‍? ആറുസീറ്റുകൾ ഉറപ്പിച്ച് എൽഡിഎഫ്

കണ്ണൂർ: ഫലമറിയാൻ ഇനി രണ്ടുനാൾ മാത്രം. മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ജനവിധി തേടിയ പൊതുവെ ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കുന്ന കണ്ണൂരിൽ ഇത്തവണ എന്തും സംഭവിക്കാം. പല മണ്ഡലത്തിലുമുള്ള പോളിംഗ് ശതമാനത്തിലെ കുറവ് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്. 77.78 ശതമാനം പോളിംഗാണ് കണ്ണൂരിൽ രേഖപ്പെടുത്തിയത്. 2016-ൽ 80.63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. കണ്ണൂരിൽ മൂന്ന് മുന്നണികൾക്കും അവരുടെ വോട്ട് ബാങ്കുണ്ട്. ശക്തമായ അടിത്തറയോടുകൂടിയ മണ്ഡലങ്ങൾ എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ പട്ടികയിലുണ്ട്. അടിത്തറ ദുർബലമായ മണ്ഡലങ്ങളുമുണ്ട്. അത്തരം മണ്ഡലങ്ങൾ ഇത്തവണ എങ്ങോട്ടു ചായുമെന്നാണ് മുന്നണികൾ ഉറ്റുനോക്കുന്നത്. കണ്ണൂരിൽ 2011 ലെ തരംഗം ആവർത്തിക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. എന്നാൽ, ഇത്തവണ കണ്ണൂരിലെ 11 സീറ്റുകൾ തങ്ങൾക്ക് ലഭിക്കുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. 2016-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ ജില്ലയിലെ 11 നിയമസഭാമണ്ഡലങ്ങളിൽ എട്ടിടത്ത് എൽഡിഎഫിനും മൂന്നിടത്ത് യുഡിഎഫിനുമായിരുന്നു മുൻതൂക്കം. 2011-ൽ അഞ്ചു സീറ്റുകൾ യുഡിഎഫിന് ലഭിച്ചിരുന്നു. എൽഡിഎഫിൽ എട്ട്…

Read More

മംഗലാപുരത്തുനിന്നും പാലായിലേക്കു കൊണ്ടുവന്നതാ സാറേ..! രഹസ്യവിവരം ശരിയായി; പാലായിൽ ലോറിയിൽ കടത്തിയ വിദേശമദ്യം പിടികൂടി

പാലാ: ലോറിയിൽ കടത്തിയ നൂറിലധികം കേസ് വിദേശ മദ്യം പിടിച്ചെടുത്തു. ഇന്നു രാവിലെ എട്ടിന് പാലാ ഏറ്റുമാനൂർ റൂട്ടിൽ അരുണാപുരത്തു നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടിച്ചെടുത്തത്. കോട്ടയം ജില്ലാ പോലീസ് ചീഫ് ഡി. ശില്പയ്ക്കു ലഭിച്ച രഹസ്യം വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാലാ പോലീസിനു നൽകിയ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന. ലോറിയിൽ കേസുകളിലായി അടുക്കിവെച്ചിരുന്ന നിലയിലായിരുന്നു മദ്യം കടത്തിയത്. ലോറിയിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് കസ്റ്റടിയിലെടുത്തു. മംഗലാപുരത്തുനിന്നും പാലായിലേക്കു കൊണ്ടുവന്നതാണെന്നാണ് ഇവർ പോലീസിനു നൽകിയ മൊഴി. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. വിശദാംശങ്ങൾ പുറത്തു വിട്ടട്ടില്ല. കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി മദ്യ വില്പന ശാലകളെല്ലാം അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പു ഫലം വരാനിരിക്കെ ജില്ലയിലേക്കു അനധികൃതമായി മദ്യം കടത്തുന്നുണ്ടെന്നുള്ള വിവരത്തെ തുടർന്നായിരുന്നു പരിശോധന.

Read More

റെയിൽവേ സ്റ്റേഷനും നിരീക്ഷണത്തിൽ! ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ മുങ്ങാമെന്ന് ആരും വിചാരിക്കേണ്ട നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ പിടിവീഴും

കണ്ണൂർ: ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ എത്തി മുങ്ങാമെന്ന് ആരും വിചാരിക്കേണ്ട. നിങ്ങളെ നിരീക്ഷിക്കാൻ ഇവിടെ സദാസമയവും പോലീസുണ്ടാകും. സംസ്ഥാനത്തിന് അകത്തേക്ക് പ്രവശിക്കണമെങ്കിൽ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ പലരും ക്വാറന്‍റൈനിൽ ഇരിക്കാൻ മടച്ചിട്ടും കോവിഡ് ഭീതിമൂലവും രജിസ്റ്റർ ചെയ്യാൻ തയ്യാറാവുന്നില്ല. ഇന്നലെ മുതൽ ഇവരെ പിടികൂടാൻ റെയിൽവെ സ്റ്റേഷൻ പരിസരത്ത് പോലീസ് കർശന പരിശോധന ആരംഭിച്ചു. ട്രെയിന്‍മാര്‍ഗം പോകുന്നവര്‍ ടിക്കറ്റുമായി ട്രെയിന്‍ പുറപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരണമെന്നും സർക്കാർ നിർദേശം നൽകിയിരുന്നു. റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്ക് റെയില്‍വേ ടിക്കറ്റിന്‍റെ പകര്‍പ്പുമതി. റെയില്‍വേ സ്റ്റേഷനില്‍ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ആരോഗ്യ പരിശോധനയ്ക്ക് യാത്രക്കാർ വിധേയരാവണം. അതേസമയം ഇതരസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് വരുന്നവര്‍ ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം കോവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍…

Read More

തളിപ്പറമ്പ്‌ നഗരസഭ ക്വാർട്ടേഴ്സിൽ അനാശാസ്യം! നഗരസഭ ഉദ്യോഗസ്ഥന്‍ കൈക്കൂലിയായി വാങ്ങിയത് മൊബൈല്‍ ഫോണ്‍; ഒടുവില്‍…

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ സ്റ്റാഫ് ക്വാർട്ടേഴ്സിൽ വെച്ച് അനാശാസ്യ പ്രവർത്തനം നടത്തുകയും ബുക്ക് സ്റ്റാൾ ഉടമയോട് മൊബൈൽ ഫോൺ കൈക്കൂലിയായി വാങ്ങിക്കുകയും ചെയ്ത നഗരസഭ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. തളിപ്പറമ്പ് നഗരസഭയിലെ ഹെൽത്ത് വിഭാഗത്തിൽ ജോലി ചെയ്യുന്ന എൽ ഡി ക്ലാർക്ക് സുരേന്ദ്രനെയാണ് നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി സസ്‌പെൻഡ് ചെയ്തത്. നേരത്തെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ രണ്ടംഗ സമിതിയെ നിയമിച്ചിരുന്നു. തുടർന്ന് നഗരസഭ ക്വാർട്ടേഴ്സ് ഇയാൾ ദുരുപയോഗം ചെയ്തതായി സമിതി കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ക്വാർട്ടേഴ്സിൽ നടന്ന അവിഹിതവുമായി ബന്ധപ്പെട്ട് തൃച്ചംബരം പ്ലാത്തേട്ടെ കെ.കിഷോറും മൊബൈൽ ഫോൺ കൈക്കൂലിയായി വാങ്ങിയ സംഭവത്തിൽ തളിപ്പറമ്പ് കോടതി റോഡിൽ സെൻട്രൽ ബുക്ക് സ്റ്റാൾ നടത്തി വരുന്ന പുഷ്പഗിരിയിലെ കെ.പി.അബ്ദുൾസത്താറുമാണ് നഗരസഭ സെക്രട്ടറിക്ക് പരാതി നല്കിയത്. അനാശാസ്യത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതിനെ തുടർന്നാണ് അന്വേഷണത്തിന് നഗരസഭ…

Read More

ഫോണെടുത്താല്‍ കേള്‍ക്കുന്നത് ഗള്‍ഫിലുള്ള ഭര്‍ത്താവും നാട്ടിലുള്ള ഭാര്യയും തമ്മിലുള്ള പഞ്ചാര വര്‍ത്തമാനം! പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ ഫോൺ OUT; ചികിത്‌സിക്കാതെ BSNL

പയ്യന്നൂര്‍: ഫോണിന്‍റെ ഉപയോഗം ബിഎസ്എന്‍എല്‍കാര്‍ക്ക് അറിയില്ലേയെന്ന ചോദ്യമാണ് ഇപ്പോൾ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നുയരുന്നത്. മൂന്നുവര്‍ഷത്തോളമായി പോലീസിനേയും നാട്ടുകാരേയും ഒരുപോലെ വട്ടം കറക്കുന്ന സ്‌റ്റേഷനിലെ ഫോണാണ് ചോദ്യത്തിന് കാരണം. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ 04985-203032 നമ്പര്‍ ലാൻഡ് ഫോണാണ് വില്ലനായി മാറിയത്. അത്യാവശ്യത്തിന് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചാല്‍ കിട്ടുന്നില്ല എന്ന പൊതുജനങ്ങളുടെ പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പരാതി സത്യവുമാണ്. വിളിക്കുന്നവരുടെ ഫോണില്‍ ബെല്ലടി ശബ്ദം കേള്‍ക്കുമെങ്കിലും പോലീസ് സ്‌റ്റേഷനിലെ ഫോണ്‍ മൗനത്തിലായിരിക്കും. ഇതോടെ അത്യാവശ്യക്കാര്‍ക്ക് പോലീസിന്‍റെ സേവനം ലഭിക്കാന്‍ ബുദ്ധിമുട്ടായി. മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു പ്രശ്നമായിരുന്നു ഈ ഫോണിന്. ബെല്ലടിക്കുന്നത് കേട്ട് ഫോണെടുത്താല്‍ കേള്‍ക്കുന്നത് ഗള്‍ഫിലുള്ള ഭര്‍ത്താക്കന്മാരും നാട്ടിലുള്ള ഭാര്യമാരുമായുള്ള കിഞ്ചന വര്‍ത്തമാനം, കാമുകി കാമുകന്മാരുടെ പഞ്ചാര വര്‍ത്തമാനം ഇങ്ങനെയുള്ള പലതുമാണ്. അതും മണിക്കൂറുകളോളം നീളുന്ന സംസാരവും. ഫോണ്‍ കട്ടാക്കിയാല്‍ ഉടന്‍ വരും ഇത്തരത്തിലുള്ള അടുത്ത വിളി.…

Read More

അത്യാവശ്യം പണിയെടുത്തിട്ടുണ്ട് കേട്ടോ..! സാനിയ ഇയ്യപ്പന്‍

കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തില്‍ ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ ചില അപകടങ്ങളൊക്കെ പറ്റി. യാര്‍ഥത്തില്‍ സ്ട്രഗിള്‍ ചെയ്ത് അഭിനയിച്ച ഒരു സിനിമയാണ് കൃഷ്ണന്‍ കുട്ടി പണി തുടങ്ങി. അത്യാവശ്യം പണിയെടുത്തിട്ടുണ്ട് കേട്ടോ. എന്നുവച്ച് കളയില്‍ ടൊവിനോ ചേട്ടന്‍ ചെയ്തപോലെയൊന്നും ഇല്ലെങ്കിലും അതിന്‍റെയൊക്കെ ചെറിയൊരു ലെവലായിരുന്നു എന്നെ സംബന്ധിച്ച് ഈ ചിത്രം. – സാനിയ ഇയ്യപ്പന്‍

Read More

സജിനേയും കനിയേയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു..! റോഷന്‍ ആന്‍ഡ്രൂസ്

ബിരിയാണിയിലെ എല്ലാ അഭിനേതാക്കളും വളരെ നന്നായിരുന്നു. കനി കുസൃതി, നിങ്ങള്‍ ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ്. നിങ്ങളുടെ പ്രകടനത്തിന്‍റെ ആരാധകനായി ഞാന്‍ മാറി. എല്ലാ നിമഷവും വളരെ തന്മയത്തോടെയുള്ള അഭിനയമായിരുന്നു. സജിന്‍ കഥാപാത്രത്തെ ഒരുക്കിയ രീതി മികച്ചതായിരുന്നു. ഇതൊരു മികച്ച തുടക്കമാകട്ടെ. സജിനേയും കനിയേയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഇനിയും മികച്ച സിനിമകള്‍ സജിനില്‍ നിന്നും ഉണ്ടാകട്ടെ. -റോഷന്‍ ആന്‍ഡ്രൂസ്

Read More

തങ്ങളെ ജ്യോതികയും സൂര്യയുമായിട്ട് കാണാനല്ല അവര്‍ക്ക് കൂടുതല്‍ ഇഷ്ടം..! ജ്യോതിക

സൂര്യ ഒരു പെര്‍ഫെക്ട് അച്ഛനാണ്. കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതിലും അവരെ പഠിപ്പിക്കാന്‍ സഹായിക്കാനും എന്തിനേറെ അവരെ ഉറക്കുന്നത് പോലും സൂര്യ ഏറെ ആസ്വദിച്ചാണ് ചെയ്യുന്നത്. ഞായറാഴ്ചകളിലെ ഷൂട്ടിംഗ് കഴിവതും ഒഴിവാക്കി മക്കളൊപ്പം ചെലവഴിക്കാന്‍ സൂര്യ ശ്രദ്ധിക്കാറുണ്ട്. മക്കളുടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് അധികം കൊണ്ട് വരാറില്ല. അച്ഛന്‍റെയും അമ്മയുടെയും ഒരുപാട് സിനിമകളൊന്നും അവര്‍ കണ്ടിട്ടുമില്ല. തങ്ങളെ ജ്യോതികയും സൂര്യയുമായിട്ടല്ല അപ്പയും അമ്മയുമായി കാണാനാണ് അവര്‍ക്ക് കൂടുതല്‍ ഇഷ്ടം. -ജ്യോതിക

Read More