പഴകിയതും മായം കലർന്നതുമായ മത്സ്യ വിൽപന ; ഭക്ഷ്യസുരക്ഷാ വിഭാഗം രംഗത്ത്

സ്വന്തംലേഖകന്‍ കോഴിക്കോട്: പഴകിയതും മായം കലര്‍ന്നതുമായ മത്സ്യങ്ങളുടെ വില്‍പന തടയാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കി. ലോക്ക്ഡൗണിനെ തുടര്‍ന്ന് പല മത്സ്യബന്ധന തുറമുഖങ്ങളും അടച്ചതോടെ സംസ്ഥാനത്തിന്‍റെ പുറത്ത് നിന്നും വന്‍തോതില്‍ മത്സ്യം എത്താന്‍ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാര്‍ക്കറ്റുകളില്‍ പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചത്. കോഴിക്കോട് നാലു സോണുകളിലായി എട്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്.താമരശേരി-കൊടുവള്ളി , ബാലുശേരി-കുന്ദമംഗലം, നാദാപുരം-വടകര, കോഴിക്കോട് കോര്‍പറേഷന്‍ എന്നീ മേഖകളാക്കി തിരിച്ചാണ് സ്‌ക്വാഡുകള്‍ പരിശോധന നടത്തുന്നത്. മൂന്നു ദിവസങ്ങളിലായി നിരവധി മത്സ്യമാര്‍ക്കറ്റുകളില്‍ സ്‌ക്വാഡ് പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഇവ പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം വ്യാപകമായ രീതിയില്‍ മായം കലര്‍ന്ന മത്സ്യങ്ങള്‍ ഇത്തവണ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നത്. എന്നാല്‍ പഴകിയ മത്സ്യങ്ങള്‍ പലയിടത്തും വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.ലോക്ഡൗണില്‍ തുറമുഖങ്ങള്‍ അടച്ചതോടെ സംസ്ഥാനത്തെ മത്സ്യ മേഖല കൂടുതല്‍…

Read More

മന്ത്രി പദവി; ആ രഹസ്യ ധാരണ എന്ത്? എൽജെഡിയിൽ പൊട്ടിത്തെറി, നിർണായക യോഗം  ചേരുന്നു

നവാസ് മേത്തർ തലശേരി: കെ.പി.മോഹനന് മന്ത്രി സ്ഥാനം ലഭിക്കാത്തത് സംബന്ധിച്ച വിവാദം രൂക്ഷമാകുന്നു. ഇടതുമുന്നണിയിൽ ജയിച്ചു വന്ന ഘടകകക്ഷികൾ എല്ലാം മന്ത്രി സ്ഥാനം പങ്കിടുന്പോൾ എൽജെഡി മാത്രം പുറത്തായത് പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രതിസന്ധിക്കിടയിൽ എൽജെഡി ജില്ലാ പ്രസിഡൻറുമാരുടെയും സംസ്ഥാന ഭാരവാഹികളുടേയും യോഗം രാവിലെ ആരംഭിച്ചു. ഉച്ചകഴിഞ്ഞ് സംസ്ഥാന കമ്മറ്റിയും ചേരുന്നുണ്ട്. ഈ രണ്ട് യോഗങ്ങളിലും വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. മോഹനന്‍റെ മന്ത്രി സ്ഥാനം തെറിപ്പിച്ചു കൊണ്ട് രഹസ്യ ധാരണ ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന എം.വി. ശ്രേയാംസ് കുമാർ സംസ്ഥാന പ്രസിഡന്‍റ്് പദവി ഒഴിയണമെന്നാണ് മോഹനൻ അനുകൂലികൾ ആവശ്യപ്പെടുന്നത്. ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജിനെ പ്രസിഡൻറാക്കണമെന്ന നിർദ്ദേശമാണ് ഉയർന്നു വരുന്നത്. നിലവിലുള്ള സംസ്ഥാന പ്രസിഡൻറിനെതിരെ ഗുരുതരമായ മറ്റ് ചില ആരോപണങ്ങളും മോഹനൻ അനുകൂലികൾ ഉയർത്തുന്നുണ്ട്.എൽജെഡി സ്ഥാനാർഥികൾ മത്സരിച്ച രണ്ട് മണ്ഡങ്ങളിലും സാന്പത്തികമായ ഒരു…

Read More

സിപിഐ മന്ത്രിമാരെ പ്രഖ്യാപിച്ചു; ഒരു വനിത ഉൾപ്പെടെ നാലുപേർ, എല്ലാവരും പുതുമുഖങ്ങൾ; ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കര്‍

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരെ പ്രഖ്യാപിച്ചു. നാല്‌ അംഗങ്ങളാണ്‌ സിപിഐയ്‌ക്ക്‌ മന്ത്രിസഭയിലുണ്ടാകുക. നാലുപേരും പുതുമുഖങ്ങളാണ്‌. പി. പ്രസാദ്, കെ. രാജൻ, ചിഞ്ചുറാണി, ജി.ആർ. അനിൽ എന്നിവര്‍ മന്ത്രിമാരാകും. ചിറ്റയം ഗോപകുമാർ ആണ് ഡെപ്യൂട്ടി സ്പീക്കര്‍. ഇന്ന്‌ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിന്‌ ശേഷം കാനം രാജേന്ദ്രനാണ്‌ മന്ത്രിമാരെ പ്രഖ്യാപിച്ചത്‌. പുതുമുഖങ്ങളെയാണ് ഇത്തവണ മന്ത്രിസ്ഥാനത്തേക്ക് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കാനം മാധ്യമങ്ങളോട് പറഞ്ഞു. പുതുമുഖങ്ങളായിരിക്കും സിപിഐ മന്ത്രിമാര്‍ ആകുക എന്ന് നേരത്തെ തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു. ഒരു തവണ മന്ത്രിയായവരെ വീണ്ടും പരിഗണിക്കേണ്ട എന്നായിരുന്നു പാര്‍ട്ടിക്കുള്ളിലെ ധാരണ.

Read More

നായാട്ട്… കേരള പോലീസിലെ സംഭവകഥ! സിനിമയിലും ജീവിതത്തിലും ചിലരെ വീണ്ടും ഓർമിപ്പിക്കുകയാണ് ‘ഓവർ.. ഓവർ.. 33 പിറവം സ്റ്റേഷൻ’ എന്ന വയർലെസ് സെറ്റിലെ വിളികൾ…

റിയാസ് കുട്ടമശേരി പോലീസുകാർ പ്രതിസ്ഥാനത്തു വരികയും രാഷ്‌ട്രീയക്കാർ അതേറ്റെടുക്കുകയും ചെയ്യുന്ന സംഭവബഹുലമായ ത്രില്ലർ സിനിമയാണ് നായാട്ട്. കഥാപാത്രങ്ങളുടെ അഭിനവ മികവും തിരക്കഥയുടെ തിളക്കവും സംവിധാന വൈഭവവുംക്കൊണ്ടും ഗംഭീര ചലച്ചിത്രാവിക്ഷ്കാരം.എന്നാൽ, ഇതിന്‍റെ കഥക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്ന നാലു പോലീസുകാരുടെ പച്ചയായ ജീവിതവുമായി സാദൃശ്യമുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികമല്ല. മറിച്ച് കേരള പോലീസിൽ ഇന്നും കുറ്റവിചാരണ നേരിടുന്ന ഒരു സംഭവ കഥ തന്നെയാണ്… ഇത് സിനിമാ കഥ… ഔദ്യോഗിക ജീവിതയാത്രയ്ക്കിടയിൽ നിനച്ചിരിക്കാതെ മൂന്ന് പോലീസുകാർക്കിടയിൽ സംഭവിച്ചു പോകുന്ന ഒരു ദുരന്തത്തിന്‍റെ നേർക്കാഴ്ച്ചയാണ് നായാട്ടെന്ന സിനിമ ചർച്ച ചെയ്യുന്നത്. കോവിഡ് കാലത്ത് തിയറ്ററുകൾക്ക് പൂട്ട് വീണെങ്കിലും സിനിമ സോഷ്യൽ മീഡിയകളിലൂടെ നാടാകെ പടരുകയാണ്.നല്ല സിനിമയെന്ന് ആസ്വാദകർ കൈയടിച്ചു വരവേൽക്കുന്നു. സാധാരണ പോലീസുകാരുടെ ജീവിതം വളരെ റിയലിസ്റ്റിക്കായി കണ്ട് ചിത്രമൊരുക്കാൻ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിന് കഴിഞ്ഞു. സഹജീവികളുടെ നൊമ്പരങ്ങൾ തിരിച്ചറിഞ്ഞ കോട്ടയം എ…

Read More

ചങ്ക്‌സിനു ശേഷം ബാലുവിന്‍റെ പ്രതിഫലം ഇരട്ടിയായി! സിനിമയെ വിമര്‍ശിച്ച ട്രോളിന് മറുപടിയായി സംവിധായകന്‍റെ പ്രതികരണം

ചങ്ക്‌സ് സിനിമയ്ക്കു ശേഷം നടന്‍ ബാലു വര്‍ഗീസീന്‍റെ പ്രതിഫലം ഇരട്ടിയായെന്ന് സംവിധായകൻ ഒമര്‍ ലുലു. സിനിമയെ വിമര്‍ശിച്ച ട്രോളിന് മറുപടിയുമായിട്ടായിരുന്നു സംവിധായകന്‍റെ പ്രതികരണം. കൊള്ളാത്ത പടങ്ങളില്‍ അഭിനയിച്ച് വിലകളയാതെ നല്ല കഥാപാത്രം നോക്കി ചെയ്താല്‍ ഭാവിയില്‍ മലയാള സിനിമയില്‍ നല്ല സ്ഥാനം നേടാന്‍ കഴിവുള്ള നടനാണ് ബാലു വര്‍ഗീസ് എന്നതായിരുന്നു ട്രോൾ. ഒമര്‍ ലുലുവിന്‍റെ കുറിപ്പ് ഒരു ഇന്‍ടസ്ട്രിയില്‍ എല്ലാ തരം സിനിമകളും വേണം. ഫെയ്‌സ്ബുക്കില്‍ നല്ല അഭിപ്രായം നേടുന്ന എത്രയോ സിനിമകള്‍ തീയേറ്ററില്‍ പരാജയപ്പെടുന്നു. ചങ്ക്‌സ് സിനിമ ഗംഭീര സിനിമ ഒന്നുമല്ല പക്ഷേ നിര്‍മ്മാതാവിന് ലാഭമായിരുന്നു. നിങ്ങളുടെ ഇഷ്ടമായിരിക്കില്ല മറ്റൊരാളുടെ, സിനിമാ വ്യവസായം നിലനില്‍കണമെങ്കില്‍ കളക്ഷന്‍ വേണം എന്നാലെ ബാലന്‍സ് ചെയ്ത് പോവൂ. റോള്‍മോഡല്‍സ് എന്ന സിനിമ ചെയ്ത് വന്ന നഷ്ടം വൈശാഖ സിനിമാസിന് ചങ്ക്‌സ് സിനിമയിലൂടെയാണ് തിരിച്ചുപിടിച്ചത്, ചങ്ക്‌സ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ബാലുവിന് 5…

Read More

കർണ്ണനിൽ സ്വന്തം ശബ്ദം നൽകാത്തിന്‍റെ കാരണം ഇതാണ്…

ധനുഷ് ചിത്രമായ ‘കർണ്ണനിൽ’ യമ രാജ എന്ന തന്‍റെ കഥാപാത്രത്തിന് ശബ്ദം നൽകാത്തതിന്‍റെ കാരണം വെളിപ്പെടുത്തി നടൻ ലാൽ. “കർണ്ണനിലെ യമ രാജ എന്ന കഥാപാത്രത്തിനു ഞാൻ എന്തുകൊണ്ട് ശബ്ദം നൽകിയില്ല എന്ന് പലരും ചോദിച്ചു. നിങ്ങൾക്കെല്ലാം അറിയാവുന്നതു പോലെ, ‘കർണ്ണൻ’ തിരുനൽവേലി പശ്ചാത്തലമാക്കി ചിത്രീകരിച്ച സിനിമയാണ്. ചെന്നൈയിൽ സംസാരിക്കുന്ന തമിഴിനേക്കാൾ അവിടുത്തെ ഭാഷാ രീതി വളരെ വ്യതാസമാണ്. മലയാളഭാഷ നോക്കിയാൽ തന്നെയും, തൃശൂർ ഭാഷ പരിചയമില്ലാത്തൊരാൾ സംസാരിക്കാൻ ശ്രമിച്ചാൽ അത് വെറുമൊരു അനുകരണം മാത്രമേ ആകൂ, യഥാർത്ഥ ശൈലിയെക്കാൾ വളരെ അന്തരമുണ്ടാകും. കർണ്ണൻ’ ഭാഷയും സംസ്ക്കാരവും ഒട്ടേറെ പ്രാധാന്യമർഹിക്കുന്ന സിനിമയായതിനാൽ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കു വേണ്ടി വ്യത്യസ്ത രീതിയിലെ തമിഴ് ഭാഷ സംസാരിച്ചേ മതിയാവൂ. സിനിമയിൽ വേഷമിട്ട പലരും ആ നാട്ടുകാരായതിനാൽ എന്‍റെ ശബ്ദം അവരിൽ നിന്നും വ്യത്യസ്തമാവുമായിരുന്നു. ഈ സിനിമയ്ക്ക് 100 ശതമാനത്തിൽ കുറഞ്ഞതൊന്നും നൽകാൻ…

Read More

ഫോട്ടോഗ്രഫർ മമ്മുക്കയ്ക്ക് ഒപ്പം..! മമ്മൂക്കയ്ക്ക് Photography ഒരു Craze ആണ്; പല തവണ അദ്ദേഹത്തിന്‍റെ ക്യാമറയ്ക്ക് മുന്നിൽ ഞാൻ പെട്ടിട്ടുണ്ട് ചിത്രം പങ്കുവച്ച് മനോജ് കെ. ജയൻ

ലോക്ക്ഡൗൺ സമയത്ത് വീട്ടിൽ തന്നെ സമയം ചിലവഴിച്ച മമ്മുക്ക കാമറ കൊണ്ട് തന്‍റെ വീട്ടു പരിസരത്തെ പക്ഷികളുടെയും കിളികളുടെയും ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിൽ അമ്മ ഷോയുടെ റിഹേഴ്സലിനിടെ മമ്മൂട്ടി പകർത്തിയ ചിത്രം പങ്കുവയ്ക്കുകയാണ് മനോജ് കെ. ജയൻ. മമ്മൂക്കയ്ക്ക് Photography ഒരു Craze ആണ്. പല തവണ അദ്ദേഹത്തിന്‍റെ ക്യാമറയ്ക്ക് മുന്നിൽ ഞാൻ പെട്ടിട്ടുണ്ട് അത് വലിയ സന്തോഷമാണ്, ഭാഗ്യമാണ് കാരണം , അത് എന്നെന്നും സൂക്ഷിച്ചു വയ്ക്കാവുന്നതായിരിക്കും. Dubai ൽ അമ്മ show യുടെ Rehersal ന്‍റെ ഇടയിൽ photographer JP യുടെ ക്യാമറയിൽ മമ്മുക്കയുടെ click. കൂടെ, ശ്വേതയും ,മണിയൻപിള്ള രാജുവേട്ടനും’ Happy moments- മനോജ് കെ ജയൻ കുറിക്കുന്നു.

Read More

വെറൈറ്റി, അല്ലേ..? കൗതുകമായി സ്ലാഷ് ജീൻസ്; ഏറ്റെടുത്ത് ഫ്രീക്കന്മാർ; ജീൻസിന്‍റെ ചിത്രങ്ങളാണ് വൈറലാകുന്നു; പക്ഷേ വിലകേട്ട് ഞെട്ടരുത്…

ജീൻസിലെ പുതിയ വെറൈറ്റികൾ എപ്പോഴും വൈറലായിട്ടുണ്ട്. സ്ലാഷ് ജീൻസ് എന്നറിയപ്പെടുന്ന ജീൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. കൊറിയൻ വസ്ത്ര ബ്രാൻഡായ “ലെജെ” യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും സോഷ്യൽ മീഡിയ പേജിൽ നിന്നുമുള്ള പുതിയ ജീൻസിന്‍റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സ്ലാഷ് ജീൻസ് എന്നറിയപ്പെടുന്ന ഇത്തരം ജീൻസുകളുടെ വില 375 ഡോളറാണ് (27,479 രൂപ). ഡെനിം അല്ലെങ്കിൽ ഡുങ്കാറീ എന്ന തുണിയുപയോഗിച്ചാണു ജീൻസ് നിർമ്മിക്കുന്നത്. ഖനിത്തൊഴിലാളികൾക്കും കാലിമേയ്ക്കുന്നവർക്കുമായാണ് ജീൻസ് ആദ്യ കാലത്ത് തയ്യാറാക്കിയത്. എന്നാൽ പിന്നീട് കൗമാരപ്രായക്കാർക്ക് ഇടയിലും പ്രചാരം നേടുകയായിരുന്നു. ഏതായാലും വൈകാതെ ഇവിടെയും സ്ലാഷ് ജീൻസ് എത്തുമെന്ന കാര്യത്തിൽ തർക്കമില്ല.

Read More

പുകയരുത് ജ്വലിക്കണം… അല്ലേ നന്ദു! നന്ദു എന്ന പോരാളിയുടെ തേരാളിയായിരുന്നു ആ അമ്മ; നന്ദു മഹാദേവയെ പരിചരിച്ച നഴ്സിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…

കാൻസർ അതിജീവനപ്പോരാളി നന്ദു മഹാദേവയെ പരിചരിച്ച നഴ്സിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മോർഫിൻ ഇത്രയും ഹൈ ഡോസിൽ എടുക്കുന്ന ഒരു രോഗിയെ താൻ ആദ്യമായിട്ട് കാണുകയായിരുന്നെന്നും നന്ദുവുമായിട്ടുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് നഴ്സ് ജ്യോതി ലക്ഷ്മി കുറിച്ചു. അവസാന നാളുകളിലും ഇങ്ങനെ കോൺഫിഡന്‍റ് ആയിരിക്കുന്ന ഒരു രോഗിയെ ഇതുവരെ ആരും കണ്ട് കാണില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പോസ്റ്റിന്‍റെ പൂർണരൂപം നന്ദുവുമായി രണ്ട് വർഷത്തിന് മേലെയുള്ള പരിചയമാണ്. തമ്മിൽ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ഒരിക്കെ ആതിരയും അമ്മയും പ്രജുവും തെൻസിയൊക്കെ കോഴിക്കോട് വന്ന സമയത്താണ്. അന്ന് തൊട്ട് നല്ല സുഹൃത്തുക്കളാണ്. വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ്ന് വന്നതാണെന്ന് പറഞ്ഞപ്പോൾ “ആഹാ.. അപ്പോ ഇനി അങ്ങോട്ട് നമ്മക്ക് നേരിട്ട് കാണാലോ” എന്നും പറഞ്ഞ് അന്നത്തെ കൂടിക്കാഴ്ച അവസാനിച്ചു. പിന്നീടങ്ങോട്ട് എംവിആർ കാൻസർ സെന്റർ നന്ദുവിനും അവിടെയുള്ളവർക്ക് നന്ദുവും ആരൊക്കെയോ ആയി…

Read More

ഒരാൾക്ക് മാത്രമായി ഇളവ് നൽകേണ്ട! ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് രണ്ടാം ടേമിൽ ഇളവില്ല; മന്ത്രിയാകില്ല; ടീം പിണറായിക്ക് പുതിയ മുഖം; രണ്ടു വനിതാ മന്ത്രിമാർ

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് രണ്ടാം ടേമിൽ മന്ത്രിസ്ഥാനമില്ലെന്ന് ഉറപ്പായി. പുതുമുഖങ്ങൾ മാത്രം മന്ത്രിസഭയിൽ മതിയെന്ന സിപിഎം തീരുമാനമാണ് ഷൈലജയ്ക്ക് തിരിച്ചടിയായത്. ഒരാൾക്ക് മാത്രമായി ഇളവ് നൽകേണ്ടെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ കോടിയേരി ബാലകൃഷ്ണനാണ് കഴിഞ്ഞ മന്ത്രിസഭയിലെ ആരും വേണ്ടെന്ന തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ ഏഴ് അംഗങ്ങൾ ഷൈലജയ്ക്ക് ഒരവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടങ്കിലും ഭൂരിപക്ഷം പേരും പുതുമുഖങ്ങൾ എന്ന കോടിയേരിയുടെ നിലപാടിന് ഒപ്പം നിൽക്കുകയായിരുന്നു. മുതിർന്ന നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം.വി.ജയരാജൻ ഷൈലജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതും ശ്രദ്ധേയമായി. മാത്രമല്ല തോമസ് ഐസക്, ജി.സുധാകരൻ, ഇ.പി.ജയരാജൻ, എ.കെ.ബാലൻ തുടങ്ങി പ്രമുഖരെയെല്ലാം മാറ്റിനിർത്തി മത്സരരംഗത്തിറങ്ങിയ പാർട്ടിക്ക് വലിയ ജനപിന്തുണ ലഭിച്ചെന്നും പാർട്ടി വിലയിരുത്തി. ടീം പിണറായിക്ക് പുതിയ മുഖം; രണ്ടു വനിതാ മന്ത്രിമാർ തിരുവനന്തപുരം: രണ്ടാം…

Read More