ഒമാനിലെ അമ്പലങ്ങളും ക്രിസ്ത്യൻ പള്ളികളും വീണ്ടും തുറക്കുന്നു

മസ്ക്കറ്റ്: ദാർസൈറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രവും, മസ്‌കറ്റിലെ ശിവ ക്ഷേത്രവും ശനിയാഴ്ച മുതൽ (ജൂൺ 12 ) തുറക്കും. മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ ഉൾപ്പെടെയുള്ള കർശനമായ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു മാത്രമേ ആളുകളെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കുകയൂള്ളൂ. ക്രിസ്തീയ ദേവാലയങ്ങൾ ഞായറാഴ്ച്ച (ജൂൺ 13 ഞായർ) മുതൽ വീണ്ടും തുറക്കുമെന്ന് സെന്‍റ് പീറ്റർ & പോൾ കാത്തലിക് ചർച്ചും അറിയിച്ചു. എന്നാൽ, ഓൺലൈൻ രജിസ്ട്രേഷനിലൂടെ മാത്രമേ നിശ്ചിത ആളുകൾക്ക് പള്ളി മാനേജുമെന്റ് പ്രവേശനം അനുവദിക്കുകയുള്ളൂ. കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 3 ന് രണ്ട് ക്ഷേത്രങ്ങളും പള്ളികളും അടച്ചിരുന്നു. റിപ്പോർട്ട്: ബിജു, വെണ്ണിക്കുളം

Read More

ഒരു കാരണവശാലും ലംഘിക്കാൻ പാടില്ല! വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ടിസി നിഷേധിക്കാന്‍ പാടില്ല: മന്ത്രി വി. ശിവന്‍കുട്ടി പറയുന്നു…

തിരുവനന്തപുരം: വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ടിസി നിഷേധിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ അവകാശനിയമം 2009 ൽ കൃത്യമായി വിവരിക്കുന്നുണ്ട്. അത് ഒരു കാരണവശാലും ലംഘിക്കാൻ പാടില്ല. ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനത്തിന് ടിസി ഇല്ല എന്നുള്ളത് ഒരു തടസമല്ല. സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ പഠനത്തുടർച്ച ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകൾക്കായി വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ ഭാഗമായും ഒമ്പത്, പത്ത് ക്ലാസുകാർക്ക് പൊതുവിദ്യാലയങ്ങളിൽ തുടർപഠനം ഉറപ്പാക്കുന്നതിനും ഉത്തരവിറക്കിയിട്ടുണ്ട്. ടിസി ലഭിക്കാത്ത കുട്ടികളുടെ യുഐഡി പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളിലേക്ക് മാറ്റാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്തെ ചില അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് കാലത്തും യാതൊരു ന്യായീകരണവും ഇല്ലാതെ വർധിച്ച നിരക്കിൽ വിദ്യാർഥികളിൽ നിന്ന് വിവിധതരം ഫീസ് ഇടാക്കുന്നുണ്ട് എന്ന് പരാതിയുണ്ട്. കമ്പ്യൂട്ടർ…

Read More

സ്ത്രീകളെ പൂജാരിമാരായി നിയമിക്കും! നിർണായക പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ; മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടൻ പരിശീലനം

ചെന്നൈ: സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുമെന്ന നിർണായ പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ. ഇതിനായി താൽപര്യമുള്ള സ്ത്രീകൾക്ക് സർക്കാർ പരിശീലനം നൽകുമെന്നും തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു അറിയിച്ചു. എല്ലാ ഹൈന്ദവർക്കും പൂജാരിമാരാകാം എന്നതുകൊണ്ടു തന്നെ താല്പര്യമുള്ള സ്ത്രീകൾക്കും പൂജാരിമാരാകാം. ഒഴിവുള്ള ക്ഷേത്രങ്ങളിൽ അവരെ നിയമിക്കും. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടൻ സ്ത്രീ പൂജാരിമാർക്ക് പരിശീലനം നൽകിത്തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

Read More

കുഴൽപ്പണ കേസും പിണറായിയുടെ ലാവ്‌ലിൻ കേസും തമ്മിൽ അവിഹിതബന്ധമുണ്ട് ! അച്ചടക്കരാഹിത്വം വച്ചുപൊറുപ്പിക്കില്ല; ചില ചോദ്യങ്ങളും സുധാകരന്റെ മറുപടിയും…

സ്വന്തം ലേഖകൻ പുതിയ പ്രസിഡന്‍റ് എന്നനിലയിൽ കേരളത്തിലെ കോൺഗ്രസിനെ എങ്ങനെ നയിക്കുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നിയുക്ത കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ കണ്ണൂരിൽ പത്രസമ്മേളനത്തിൽ മനസ് തുറക്കുന്നു. കോൺഗ്രസിനെ ഏതു രീതിയിൽ നയിക്കും? പുതിയ നേതൃത്വം താഴെത്തട്ട് മുതൽ മുകളിൽ വരെ നടപ്പാക്കും. സെമി കേഡർ സ്വഭാവമുള്ള പാർട്ടിയായിരിക്കും ഇനി കോൺഗ്രസ്. ജനങ്ങളുമായി നല്ല ബന്ധം പ്രവർത്തകരിൽ ഉണ്ടാക്കാൻ സാധിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കും. അച്ചടക്കം നിലനിർത്തും. ഇതിനായി പുതിയ കമ്മിറ്റിക്ക് രൂപം നൽകും. മനസിൽ ഇനിയും പദ്ധതികളുണ്ട്. പുനഃസംഘടനയുടെ കാര്യം നേതാക്കളുമായി പങ്കുവച്ചിട്ടുണ്ട്. കുറേ പരിപാടികളും സ്വപ്നങ്ങളുമുണ്ട്. ഡിസിസി പുനഃസംഘടന? ഡിസിസി പുനഃസംഘടനയ്ക്ക് അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. താഴെത്തട്ടിലെ പ്രവർത്തകരുമായി ആലോചിച്ച് കഴിവുള്ളരെയും നല്ല പ്രവർത്തനം നടത്തുന്നവരെയുമാണ് മണ്ഡലം, ഡിസിസി ഭാരവാഹികളാക്കുക. ഇതിൽ ഒരു ഗ്രൂപ്പ് നേതാവിന്‍റെയും ശിപാർശ സ്വീകരിക്കില്ല. കെപിസിസി പ്രസിഡന്‍റിനുപോലും ഭാരവാഹികളെ നിർദേശിക്കാൻ സാധിക്കില്ലെന്നർത്ഥം.…

Read More

ഐസിയുവില്‍ ഉള്‍പ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സ! നൂറ്റിനാലാം വയസിൽ കോവിഡ് മുക്തയായി ജാനകിയമ്മ

സ്വന്തം ലേഖിക പരിയാരം: കോവിഡ് ബാധിച്ച 104 വയസുകാരി രോഗമുക്തയായി ജീവിതത്തിലേക്ക്. കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാനകിയമ്മയാണ് രോഗമുക്തി നേടിയത്. ഐസിയുവില്‍ ഉള്‍പ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ജാനകിയമ്മ ആശുപത്രി വിടുന്നത്. ജാനകിയമ്മയ്ക്ക് വിദഗ്ധ പരിചരണം നല്‍കി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരെയും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. കോവിഡിനെ പൊരുതി തോല്‍പ്പിച്ച ജാനകിയമ്മയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും ഈ പ്രായത്തിലും ജാനകിയമ്മയുടെ ആത്മവിശ്വാസം എല്ലാവര്‍ക്കും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം 31നാണ് തളിപ്പറമ്പ് കോവിഡ് കെയര്‍ സെന്‍ററില്‍നിന്ന് ഓക്‌സിജന്‍ കുറഞ്ഞ അവസ്ഥയില്‍ ജാനകിയമ്മയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന ജാനകിയമ്മയെ ഐസിയുവില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. പ്രമോദിന്‍റെ നേതൃത്വത്തില്‍ മെഡിസിന്‍, അനസ്‌തേഷ്യ, പള്‍മണറി…

Read More

ഗർഭിണിയായ യുവതിയെ മണിക്കൂറുകളോളം പോലീസ് തടഞ്ഞുച്ചു! പോലീസുകാരിൽ ചിലർ അങ്ങേയറ്റം മോശമായ രീതിയിൽ പെരുമാറിയതായും പരാതിയിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

വെള്ളമുണ്ട: ആശുപത്രിയിലേക്ക് പുറപ്പെട്ട ഗർഭിണിയായ യുവതിയെ മണിക്കറുകളോളം വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ തടഞ്ഞു നിർത്തിയതായി പരാതി. പടിഞ്ഞാറെത്തറ സ്വദേശിനിയായ സി.കെ. നാജിയ നസ്റിൻ ആണ് സംസ്ഥാന പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ എന്നിവർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. അത്തോളിയിലേക്ക് വിവാഹം ചെയ്തയച്ച യുവതി കൽപ്പറ്റയിലെ ഗൈനക്കോളജിസ്റ്റിനെയായിരുന്നു സ്ഥിരമായി കാണിച്ചു വന്നിരുന്നത്. ചൊവ്വാഴ്ച രാവിലെ ഒന്പതിനായിരുന്നു സംഭവം. സാക്ഷ്യപത്രവുമായി വെള്ളമുണ്ട വരെ തടസങ്ങളില്ലാതെ ഭർത്താവിനൊപ്പം വാഹനത്തിൽ എത്തിയ യുവതിയെയും ഭർത്താവിനെയും പോലീസ് സ്റ്റേഷന് മുന്പിൽ വെച്ച് മുഹമ്മദലി എന്ന പോലീസുകാരൻ തടയുകയും സ്റ്റേഷനിലേക്ക് രണ്ട് പേരെയും കൂട്ടിക്കൊണ്ടുപോയി ഒന്നര മണിക്കൂറോളം സ്റ്റേഷനിൽ നിർത്തിയതായും പരാതിയിൽ പറയുന്നു. സ്റ്റേഷനിൽ വെച്ച് അങ്ങേയറ്റം മോശമായ രീതിയിൽ പോലീസുകാരിൽ ചിലർ പെരുമാറിയതായും പരാതിയിൽ പറയുന്നു.

Read More

വൃദ്ധസദനത്തിലാക്കിയശേഷം താമസിച്ചിരുന്ന വീട് മകൻ പൊളിച്ചു! വയോധികയുടെ താമസം കുളിമുറിയില്‍; വിദേശത്തുള്ള മകനുമായി ബന്ധപ്പെട്ടപ്പോള്‍…

കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടി പുന്നയത്ത് കുളിമുറിയില്‍ താമസിക്കുന്ന സാറാമ്മ എന്ന എൺപതുകാരിയുടെ രക്ഷയ്ക്കായി വനിതാ കമ്മീഷന്‍റെ ഇടപെടൽ. സ്ഥലം സന്ദര്‍ശിച്ച വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി, സാറാമ്മയ്ക്കാവശ്യമായ സഹായങ്ങൾ നൽകാൻ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും മൂവാറ്റുപുഴ ആര്‍ഡിഒയ്ക്കും കുന്നത്തുനാട് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്കും നിര്‍ദേശങ്ങൾ നല്‍കി. രണ്ടു മാസത്തേക്ക് താത്കാലികമെന്നു പറഞ്ഞു വൃദ്ധസദനത്തിലാക്കിയശേഷം താമസിച്ചിരുന്ന വീട് മകൻ പൊളിച്ചുകളയുകയായിരുന്നുവെന്നു സാറാമ്മ പറയുന്നു. വൃദ്ധസദനത്തില്‍ താമസിക്കാന്‍ ഇഷ്ടപ്പെടാതെ തിരിച്ചുവന്നു വീട് പൊളിച്ചു കളഞ്ഞ സ്ഥലത്തെ കുളിമുറിയിൽ താമസിച്ചുവരികയായിരുന്നു ഇവർ. ഷെല്‍റ്റര്‍ ഹോമിലേക്ക് താമസം മാറ്റാന്‍ കമ്മീഷന്‍ അംഗം പരമാവധി നിര്‍ബന്ധിച്ചെങ്കിലും സാറാമ്മ അതിനു തയാറായില്ല. ഈ മണ്ണില്‍തന്നെ താമസിക്കാന്‍ മകൻ സൗകര്യമൊരുക്കി ചെലവിനു തരണമെന്നാണ് അവരുടെ ആവശ്യം. വിദേശത്തുള്ള മകനുമായി ബന്ധപ്പെട്ട് സാറാമ്മയുടെ ആഗ്രഹപ്രകാരം താമസിക്കാൻ നടപടികൾ സ്വീകരിക്കണമെന്നു ബന്ധപ്പെട്ട അധികൃതര്‍ക്ക് കമ്മീഷന്‍ അംഗം നിര്‍ദേശം നല്‍കി.…

Read More

പിതാവിന്‍റെ അപ്രതീക്ഷിത വേർപാടിൽ തകർന്ന കുടുംബം! പഠനത്തോടൊപ്പം ജീവിതഭാരവും സ്വയം ഏറ്റെടുത്തു; പശുഫാം  നടത്തിപ്പിലൂടെ കുടുംബത്തിന് താങ്ങായി പതിമൂന്നുകാരൻ

വെള്ളിയാമറ്റം: പിതാവിന്‍റെ അപ്രതീക്ഷിത വേർപാടിൽ തകർന്ന കുടുംബത്തിന് കൈത്താങ്ങായി പതിമൂന്നുകാരൻ. പഠനത്തോടൊപ്പം ജീവിതഭാരവും സ്വയം ഏറ്റെടുത്ത വെള്ളിയാമറ്റം കിഴക്കേപ്പറന്പിൽ മാത്യു ബെന്നിയെന്ന വിദ്യാർഥി നാടിനാകെ മാതൃകയാണ്. പിതാവ് ബെന്നി നടത്തിയിരുന്ന പശുഫാമിന്‍റെ നടത്തിപ്പ് ഏറ്റെടുത്താണ് എട്ടാം ക്ലാസുകാരനായ മാത്യു കുടുംബത്തെ മുന്നോട്ടു നയിക്കുന്നത്. ബെന്നിയുടെ വിയോഗത്തോടെ പശുക്കളെ വിൽക്കാൻ തീരുമാനിച്ചെങ്കിലും നിറകണ്ണുകളോടെയുള്ള മകന്‍റെ അഭ്യർഥന കണ്ട അമ്മ ഷൈനി ഇത് വേണ്ടെന്ന് വെച്ചു. ഇപ്പോൾ പശുക്കളെയെല്ലാം പരിപാലിക്കുന്നത് ഈ മിടുക്കനാണ്. അമ്മ വിലക്കിയാലും തന്‍റെ പ്രിയപ്പെട്ട പശുക്കളെ പരിപാലിക്കൽ സന്തോഷത്തോടെ നിറവേറ്റും. അച്ഛൻ ബെന്നിയായിരുന്നു കാലിവളർത്തൽ ആരംഭിച്ചത്. സ്വന്തമായുള്ള രണ്ടേക്കർ സ്ഥലത്തെ വരുമാനം കൊണ്ട് വീട്ടു ചെലവും കുട്ടികളുടെ പഠനവും മുന്നോട്ടു പോകില്ലെന്ന് കണ്ടതോടെയാണ് പശു വളർത്തൽ തുടങ്ങിയത് .ഒരു പശുവിൽ നിന്നാണ് തുടക്കം പിന്നീട് കൂടുതൽ പശുക്കളെ വാങ്ങി. ഇപ്പോൾ പതിമൂന്ന് പശുക്കളാണ് ഫാമിലുള്ളത്. നന്നേ…

Read More

ഒപ്പം പഠിച്ചവർ ഇംഗ്ലണ്ടിലെ ഡോക്ടർമാരായെങ്കിലും തങ്ങളുടെ സഹപാഠിയായിരുന്ന ഡോ.മെറീനയെ അവർ മറന്നില്ല! കടൽ കടന്നെത്തിയ കാരുണ്യത്തിന് നന്ദി പറഞ്ഞ് ഡോ. മെറീന

കൊട്ടാരക്കര: ഒപ്പം പഠിച്ചവർ ഇംഗ്ലണ്ടിലെ ഡോക്ടർമാരായെങ്കിലും തങ്ങളുടെ സഹപാഠിയായിരുന്ന ഡോ.മെറീനയെ അവർ മറന്നില്ല. ഡോ: മെറീന ആർഎംഒയായി സേവനമനുഷ്ഠിക്കുന്ന കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കോവിഡ് പ്രതിരോധ സാമഗ്രികളെത്തിച്ച് കൂട്ടുകാരിയോടും നാടിനോടുമുള്ള കൂറു പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിൽ ജോലി ചെയ്തുവരുന്ന മെറീനയുടെ സഹപാഠികളായിരുന്ന ഡോക്ടർമാർ. അന്താരാഷ്ടനിലവാരത്തിലുള്ള എൻ.95 മാസ്കുകൾ, ഫേസ് ഷീൽഡുകൾ, ഗ്ലൗസ്, സാനിറ്റൈസർ മറ്റ് കോവിഡ് പ്രതിരോധ സാമഗ്രികളാണ് ആശുപത്രിക്ക് കൈമാറിയത്. 1989 -95 കാലയളവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ഡോ.മെറീനയോടൊപ്പം പഠിച്ചവരാണ് ഈ സഹപാഠികൾ. ഇവരെല്ലാം ഇപ്പോൾ ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങളിലെ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചു വരികയാണ്. എകദേശം മുപ്പതോളം മലയാളി ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് യുകെ യിൽ ഉള്ളത്. ഇവരെയെല്ലാം ഏകോപിപ്പിച്ച് നാട്ടിലേക്കു സഹായങ്ങൾ എത്തിക്കാൻ നേതൃത്വം നൽകുന്നത് ഡോ. പ്രമോദാണെന്ന് സഹപാഠിയായ ഡോ. മെറീന പറഞ്ഞു. ഇവരോടൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ച് കേരളത്തിൽ ജോലി ചെയ്തുവരുന്ന…

Read More

മീന്‍ കറിയില്ലാതെ ചോറ് ഉണ്ണാത്തവരുടെ ശ്രദ്ധയ്ക്ക്..! രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ സൂക്ഷിക്കുന്ന പഴയ മീനുകള്‍ വിപണിയിലൊഴുകാന്‍ സാധ്യത; കാര്യമായ പരിശോധനയില്ലെന്ന്‌ ആരോപണം

ചവറ: ട്രോളിങ് നിരോധനകാലത്ത് സംസ്ഥാനത്തേക്ക് രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ സൂക്ഷിക്കുന്ന പഴയ മത്സ്യങ്ങള്‍വിപണിയിലൊഴുകാന്‍ സാധ്യത. ട്രോളിങ് നിരോധനം നിലവില്‍ വന്നത്തോടെയാണ് കൂടുതൽ പഴയ മീനുകള്‍ വിപണിയിലൊഴുകാന്‍ സാധ്യതയേറിയിരിക്കുന്നത് . ഏറ്റവും കൂടുതലും കൊല്ലം ജില്ലാ കേന്ദ്രീകരിച്ചാണ് എത്തുന്നതെന്നാണ് വിവരം. ചുഴലിക്കാറ്റ് പ്രതിസന്ധികാലത്തുപോലും വിപണിയില്‍ പഴകിയ മത്സ്യം വ്യാപകമായിരുന്നു. ഭക്ഷ്യസുരക്ഷാവകുപ്പി‍ന്‍റെ പരിശോധന വേണ്ടവിധം ഇല്ലാത്തതിനാല്‍ കഴിഞ്ഞ മാസങ്ങളില്‍ ഇത്തരം മത്സ്യം വിപണണം സജീവമായിരുന്നു. കണ്ടാല്‍ നല്ല മീനുകള്‍ എന്ന് തോന്നും വിധം ഉള്ളവ വീട്ടിലെത്തി കഴുകിയെടുക്കുമ്പോൾ രൂപമാറ്റം സംഭവിക്കുകയാണ് ചെയ്യുന്നത്. ഇത്തരം മത്സ്യങ്ങളുടെ ഉപയോഗം വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്ന് ഡോക്ടര്‍മാരും ആരോഗ്യവകുപ്പും പറയുന്നു. ഇതര സ്‌ഥലങ്ങൾ ആയ മംഗളൂരു, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നാണ് ഇത്തരം മീനുകള്‍ വന്‍തോതില്‍ കേരളത്തില്‍ എത്തുന്നത്. സംസ്ഥാനത്തിനകത്തുള്ള ഫിഷറീസ് കമ്പനികളിലും അധികൃതരുടെ പരിശോധന വേണ്ട വിധം നടക്കുന്നില്ലെന്ന് ആക്ഷേപം ഉണ്ട്. ഇത്തരം മത്സ്യ ഇടപാടില്‍ ലാഭമേറെയാണ്…

Read More