സംസ്ഥാനത്ത് മദ്യശാലകൾ ഞായറാഴ്ച തുറക്കും! സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ…

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് എ, ബി വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകൾ. ഇലക്ട്രോണിക്സ് ഷോപ്പുകളും റിപ്പയർ ഷോപ്പുകളും വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകളും എ,ബി പ്രദേശങ്ങളിൽ തിങ്കൾ മുതൽ വെള്ളി വരെ തുറക്കാൻ അനുവദിച്ചു. രാവിലെ ഏഴ് മുതൽ എട്ട് വരെ പ്രവർത്തിക്കാണ് അനുമതി നൽകിയിരിക്കുന്നത്. ആരാധനാലയങ്ങളിൽ വിശേഷദിവസങ്ങളിൽ 40 പേർക്ക് പ്രവേശനം അനുവദിക്കും. ഒരു ഡോസ് വാക്സീൻ എടുത്തവർക്കാണ് ആരാധനാലയങ്ങളിൽ പ്രവേശനാനുമതി. ആളുകളുടെ എണ്ണം കൂടാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. എ,ബി പ്രദേശങ്ങളിൽ മുടിവെട്ടാൻ ബ്യൂട്ടിപാർലറുകളും ബാർബർ ഷോപ്പുകളും തുറക്കാം. ജീവനക്കാർ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം. ഹെയർ സ്റ്റൈലിംഗിനു മാത്രമാണ് അനുമതി. സിനിമാ ഷൂട്ടിംഗിനും അനുമതി നൽകി. എ,ബി കാറ്റഗറി മേഖലകളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി സിനിമാഷൂട്ടിംഗിന് അനുമതി…

Read More

തമ്പി…! അമ്മയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച ബന്ധുവിനെ മകൻ ചവിട്ടിക്കൊന്നു; സംഭവം തിരുവനന്തപുരം ബാലരാമപുരത്ത്…

തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച ബന്ധുവിനെ മകൻ ചവിട്ടിക്കൊന്നു. തമ്പി (63) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. കൂത്തുകാൽക്കോണം സ്വദേശിനിയായ സുധയെ മകൻ സന്ദീപ് (30) ഉപദ്രവിക്കുന്നത് പതിവായിരുന്നു. മർദനം ഇന്നും തുടർന്നു. ബഹളം കേട്ടെത്തിയ സുധയുടെ ബന്ധുവും സമീപവാസിയും കൂടിയായ തമ്പി സന്ദീപിനെ തടഞ്ഞു. തുടർന്ന് ഇയാളെ മുറിയിൽ പൂട്ടി. കതക് ചവിട്ടിപ്പൊളിച്ച് പുറത്തിറങ്ങിയ സന്ദീപ് തമ്പിയുടെ വീട്ടിലെത്തി അദ്ദേഹത്തെ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ തമ്പി മരിച്ചു.

Read More

വാക്‌സിന്‍റെ വില പുതുക്കി കേന്ദ്രസർക്കാർ! കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്കു തുടര്‍ന്നും വാക്സിന്‍ നല്‍കുന്നത് പ്രായോഗികമല്ലെന്ന് കമ്പനികള്‍; 66 കോടി ഡോസ് വാക്സിനുള്ള ഓര്‍ഡര്‍ നല്‍കി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മരുന്നു കമ്പനികളില്‍ നിന്നു കോവിഡ് വാക്‌സിന്‍റെ വില പുതുക്കി നിശ്ചയിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു വാങ്ങുന്ന കോവിഷീല്‍ഡിന് നികുതി ഉള്‍പ്പടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍നിന്നു വാങ്ങുന്ന കോവാക്സിന് 225.75 രൂപയുമാണ് പുതിയ വില. നേരത്തെ ഇത് 150 രൂപയായിരുന്നു. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ വിതരണം ചെയ്യുന്ന 66 കോടി ഡോസ് വാക്സിനുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ കമ്പനികള്‍ക്കു നല്‍കി. കോവിഷീല്‍ഡിന്‍റെ 37.5 കോടിയും കോവാക്സിന്‍റെ 28.5 കോടിയും ഡോസ് ആണ് വാങ്ങുക. നികുതി ഇല്ലാതെ 205 രൂപയാണ് കോവിഷീല്‍ഡിന്‍റെ വില, കോവാക്സിന് 215 രൂപയും. നിലവില്‍ 150 രൂപയ്ക്കാണ് കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിന് രണ്ടു വാക്സിനും നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വ്യത്യസ്ത വിലയ്ക്കാണ് കമ്പനികള്‍ വാക്സിന്‍ നല്‍കുന്നത്. ജൂണ്‍ 21ന് പുതിയ വാക്സിന്‍ നയം നിലവില്‍…

Read More

സോമൻ ചേട്ടൻ സൂപ്പറ…! ആശുപത്രിയിലെത്തിയ യുവതിയുടെ ഫോൺ തട്ടിയെടുത്ത് ഓടിയ കള്ളനെ കുടുക്കി സെക്യൂരിറ്റി ജീവനക്കാരൻ സോമൻ….

ഗാന്ധിനഗർ: രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കൈയിൽനിന്നും മൊബൈൽ ഫോണ്‍ തട്ടിപ്പറിച്ചുകൊണ്ട് ഓടിയ കള്ളനെ മൽപ്പിടുത്തത്തിനൊടുവിൽ സെക്യൂരിറ്റി ജീവനക്കാർ പിടികൂടി. കായംകുളം വള്ളികുന്നം സ്വദേശി രാജീവി (24)നെയാണ് പിടികൂടിയത്. ‌ഇന്നു രാവിലെ മെഡിക്കൽ കോളജ് സർജറി തീവ്രപരിചരണ വിഭാഗത്തിനു മുന്പിലാണ് സംഭവം. പാലാ സ്വദേശിനിയായ യുവതിയുടെ മകൻ ജനറൽ സർജറി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. യുവതി ഐസിയുവിന്‍റെ മുൻഭാഗത്ത് വാർഡിന്‍റെ വശത്തായി നിൽക്കുകയായിരുന്നു. ഇതുവഴി വന്ന രാജീവ് യുവതിയുടെ സമീപത്തെത്തി മൊബൈൽ ഫോണ്‍ തട്ടിയെടുത്ത് ഓടുകയായിരുന്നു. യുവതിയും സമീപത്തുണ്ടായിരുന്ന മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരും ബഹളംവെച്ച് പിന്നാലെ ഓടിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഇതിനിടയിൽ പ്രവേശന കവാടത്തിൽ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന സെക്യുരിറ്റി ജീവനക്കാരനായ കാഞ്ഞിരം സ്വദേശിയായ സോമന്‍റെ നേതൃത്വത്തിലുള്ള ടീം വിവരം അറിയുകയും രാജീവിനെ പിന്തുടരുകയും ചെയ്തു. തുടർന്ന്, രക്ത ബാങ്കിനു സമീപമുള്ള ഇടനാഴിയിൽ സോമനും സുഹൃത്ത് സതീഷും ചേർന്ന് മൽപ്പിടിത്തത്തിനൊടുവിൽ…

Read More

വഴി ചോദിക്കാനെന്ന വ്യാജേനയെത്തി ശരീരത്തിൽ പിടിക്കുക; സ്ത്രീകൾ കൂടുന്നിടത്തെ ത്തി നഗ്നതാ പ്രദർശനം നടത്തുക; ഒടുവിൽ യുവാവിനെ നാട്ടുകാർ കുടുക്കി; 33 കാരനെ  അകത്താക്കി പോലീസും

മുക്കം: സ്ത്രീകൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം നടത്തുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്ത യുവാവിനെ മുക്കം പോലിസ് പിടികൂടി. ഓമശേരി പുത്തൂർ നാഗാളിക്കാവ് സ്വദേശി ജലീലിനെ (33)യാണ് പോലിസ് അറസ്റ്റ് ചെയ്തത്. വഴി ചോദിക്കാനെന്ന വ്യാജേന സ്ത്രീകളുടെ അടുത്ത് വാഹനം നിർത്തി ശരീരത്തിൽ കയറിപ്പിടിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. നിരവധി സ്ത്രീകളാണ് പ്രതിയുടെ അതിക്രമത്തിന് ഇരയായിട്ടുള്ളത്. ഇയാളുടെ ലൈംഗിക അതിക്രമത്തിനിരയായ സ്ത്രീ നൽകിയ പരാതിയിൽ ദിവസങ്ങൾക്ക് മുൻപ് പോലിസ് കേസെടുക്കുകയും ഇയാളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മുക്കത്തെയും സമീപ പ്രദേശങ്ങളിലെയും അൻപതോളം സിസിടിവി കാമറകൾ പരിശോധിച്ച് പോലിസ് അന്വേഷണം ഊർജിതമാക്കവെ നായർകുഴി ഏരിമലയ്ക്ക് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട ഇയാളെ നാട്ടുകാർ പിടികൂടുകയും പോലിസിനെ അറിയിക്കുകയുമായിരുന്നു. വാഹനം തിരിച്ചറിയാതിരിക്കാൻ സ്കൂട്ടറിന് പിന്നിലെ നമ്പർ പ്ലേറ്റ് ഊരി മാറ്റിയാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. കെ.എൽ 57…

Read More

സർവീസ് നടത്താൻ 3800 ബസുകൾ മാത്രം;300 എണ്ണം ഷോപ്പ് ഓൺ വീൽ ആക്കും

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സി യുടെ 6185 ബസുകളിൽ 3800 എണ്ണം മാത്രം സർവീസ് നടത്തിയാൽ മതിയെന്ന് സിഎംഡി ബിജു പ്രഭാകരന്‍റെ ഉത്തരവ്. യൂണിറ്റുകളിൽ ഒരു സർവീസ് പോലും മുടങ്ങാതെ 100 ശതമാനം സർവീസും നടത്തണമെന്നും സി എം ഡി.സർവീസ് നടത്തുന്നതിനാവശ്യമായ 3800 ബസ്സുകൾ യൂണിറ്റുകൾക്ക് നല്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. 300 ബസുകൾ ഷോപ്പ് ഓൺവീൽ ആക്കി മാറ്റാനാണ് നിർദേശം. ചെറുകിട വ്യാപാര രംഗത്തേക്കു കെഎസ്ആർ‌ടിസി ശക്തമായി എത്തുമെന്നതിന്‍റെ സൂചനയാണ് ഇത്രയധികം ബസുകൾ ഷോപ്പ് ഓൺ വീൽ ആക്കി പരിവർത്തനം ചെയ്യുന്നതിന് പിന്നിൽ. ഷോപ്പ് ഓൺ വീൽ ബസുകൾ കരാർ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾക്കു വിട്ടു നല്കാനും ധാരണ ഉണ്ടെന്നറിയുന്നു.യൂണിറ്റുകൾക്കു സർവീസീനും സ്പെയർ ആയും അനുവദിച്ചിട്ടുള്ള 3,800 ബസുകൾക്ക് പുറമേ ജില്ലാ പൂളിൽ 450 ബസുകളുണ്ടാവും. യൂണിറ്റുകളിലെ ബസുകൾ സർവീസിനു യോഗ്യമല്ലെങ്കിൽ ജില്ലാ പൂളിൽനിന്നും ബസ്…

Read More

ഇരകൾക്കു നീതി ലഭിക്കുമോ?  കൂട്ടമാനഭംഗ കേസിലെ പ്രതി മുങ്ങിയിട്ട് രണ്ടാഴ്ച;  ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവും ഒളിവില്‍

സ്വന്തംലേഖകന്‍ കോഴിക്കോട് : സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കാലതാമസം പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കിടയിലും ഇരകള്‍ക്ക് നീതി അകലെ. രണ്ടാഴ്ചക്കിടയില്‍ രണ്ട് ധാരുണമായ സംഭവങ്ങളാണ് കോഴിക്കോട് ജില്ലയില്‍ മാത്രമുണ്ടായത്. ഈ രണ്ടുകേസുകളിലും പ്രതികള്‍ ഒളിവിലാണ്. ഈ മാസം നാലിനാണ് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ നിര്‍ത്തിയിട്ട ബസില്‍ ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിടികൂടിയിരുന്നു. എന്നാല്‍ പ്രധാനപ്രതി കുന്നമംഗലം പന്തീര്‍പാടം, പാണരുകണ്ടത്തില്‍ വീട്ടില്‍ ഇന്ത്യേഷ് (38) നെ ഇതുവരേയും പിടികൂടാനായിട്ടില്ല. ഇയാള്‍ക്കെതിരേ പോലീസ് ലുക്കൗട്ട്നോട്ടീസ് പുറത്തിറക്കിയെങ്കിലും വിവരങ്ങളൊന്നും ഇതുവരേയും ലഭിച്ചിട്ടില്ല. പ്രതി കര്‍ണാടകയിലേക്ക് രക്ഷപ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഒളിവില്‍ കഴിയാനുള്ള സാധ്യതയാണ് പോലീസ് കാണുന്നത്. കര്‍ണാടക പോലീസിന്റെ സഹായവും അന്വേഷണസംഘം തേടുന്നുണ്ട്. സംസ്ഥാനത്തെ എല്ലാപോലീസ് സ്റ്റേഷനുകളിലേക്കും വിമാനതാവളം, റെയില്‍വേസ്റ്റേഷന്‍ എന്നിവിടങ്ങളിലുമെല്ലാം ഇന്ത്യേഷിന്റെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇന്ത്യേഷിനെ കണ്ടെത്തുന്നതിനായി മെഡിക്കല്‍കോളജ് അസി.കമ്മീഷണര്‍…

Read More

കഞ്ചാവുമായി യുവാക്കള്‍ പിടിയിലായ സംഭവം; പ്രതികൾ ചില്ലറക്കാരല്ല

കൊച്ചി: 30 കിലോ കഞ്ചാവുമായി പോലീസ് പിടിയിലായ യുവാക്കള്‍ക്കെതിരേ നിലവിലുള്ളതു നിരവധി കേസുകള്‍. പ്രതികള്‍ മുമ്പും പലപ്രാവശ്യം കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്നു പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. തൃശൂര്‍ ചങ്ങാലൂര്‍ സ്വദേശി അഭിലാഷ് (29), തൃശൂര്‍ ആനന്ദപുരം സ്വദേശി ഷിജു (43), തൃശൂര്‍ വല്ലൂര്‍ സ്വദേശി സിജോ (23) എന്നിവരെയാണു കണ്ടെയ്‌നര്‍ റോഡില്‍ കളമശേരി ഡക്കാത്തലോണിനു സമീപത്തുനിന്നും കൊച്ചി സിറ്റി ഡിസ്ട്രിക്ട് ആന്‍റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും കളമശേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജുവിന്‍റെ നിര്‍ദേശാനുസരണം നര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ കെ.എ. അബ്ദുള്‍ സലാമിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണു വന്‍തോതില്‍ കഞ്ചാവ് പിടിച്ചത്. കാറിന്‍റെ ഡിക്കിയില്‍ രണ്ടു കിലോവീതമുള്ള 15 പാക്കറ്റുകളിലായിട്ടായിരുന്നു 30 കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതികളില്‍ അഭിലാഷ്, ഷിജു എന്നിവര്‍ക്കെതിരേ 170…

Read More

ഈ രീതി ശരിയല്ല..! ബക്രീദിന് ഇളവ്, ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍: വിമർശനവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: ബക്രീദിന് ലോക്ക്ഡൗണിൽ ഇളവുകൾ നല്‍കും, ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍ ഇതാണ് സംസ്ഥാനത്തെ രീതിയെന്ന വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാന സർക്കാരിന്‍റെ ഈ രീതി ശരിയല്ല. സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രതിഷേധിക്കുന്നവര്‍ക്ക് ലോക്ക്ഡൗണില്‍ ഇളവും ഇല്ലാത്തവര്‍ക്ക് ഇളവുമില്ലാത്ത സ്ഥിതിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒരു താലൂക്ക് ആശുപത്രിയിലെ ജൂണിയര്‍ ഡോക്ടറുടെ ബുദ്ധിയും കഴിവും ഉപയോഗിച്ചുകൊണ്ടാണ് കോവിഡിനെ നേരിട്ടുകൊണ്ടിരുന്നതെന്നും മുരളീധരൻ വിമർശിച്ചു.

Read More

മലയാള സിനിമ  @ ഔട്ട് ഓഫ് സ്റ്റേഷൻ; പെട്ടിയിലിരിക്കുന്നത് 50-ല്‍ അധികം ചിത്രങ്ങൾ

മലയാള സിനിമയില്‍ വീണ്ടും ആക്ഷനും കട്ടും ശബ്ദം ഉയര്‍ന്നു തുടങ്ങി. കോവിഡിന്‍റെ ആഗമനത്തോടെ തകര്‍ന്നു തരിപ്പിണമായതാണ് സിനിമാ ലോകം. തിയറ്ററുകള്‍ അടച്ചിടുകയും ഷൂട്ടിംഗ് നിന്നു പോവുകയും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പോലും സാധ്യമാകാതിരുന്നിടത്തു നിന്നും തിരിച്ചു വരവിനൊരുങ്ങുകയാണ് ഇപ്പോള്‍. എന്നാല്‍ കേരളത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പോലും പാലിച്ചുകൊണ്ട് ഷൂട്ടിംഗ് നടത്താന്‍ അനുമതിയില്ലാത്തതാണ് മലയാള സിനിമയെ അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പ്രതിസന്ധി. ഇതിനെ പ്രതിരോധിക്കാന്‍ അന്യ സംസ്ഥാനങ്ങളില്‍ ചിത്രീകരണം നടത്തി പ്രതിരോധം തീര്‍ക്കുകയാണ് സിനിമാ പ്രവര്‍ത്തകരും. അതേ, മലയാള സിനിമ ഔട്ട് ഓഫ് സ്റ്റേഷനിലാണ്… ഷെഡ്യൂള്‍ പാക്കപ്പ്കോവിഡിനു മുമ്പും ആദ്യ ഘട്ട കോവിഡ് വ്യാപനത്തിനും ശേഷം സിനിമാ ലോകം ചലിച്ചു തുടങ്ങിയപ്പോഴുമായി ഷൂട്ടിംഗ് തീര്‍ത്ത 50-ല്‍ അധികം ചിത്രങ്ങളാണ് ഇവിടെ പെട്ടിയിലിരിക്കുന്നത്. ഇടക്കാലത്ത് നിയന്ത്രണങ്ങളോടെ ഷൂട്ടിംഗ് നടത്തി പ്രേക്ഷകര്‍ക്കു മുമ്പില്‍ സിമനിമകള്‍ എത്തുകയും ചെയ്തിരുന്നു. തിയറ്ററുകള്‍ തുറന്നതും അതിനൊപ്പം ഒടിടി…

Read More