ഇതിവിടെ വില്‍ക്കാന്‍ സമ്മതിക്കില്ല ! ഹോട്ടലിലെ ബിരിയാണി ചെമ്പടക്കം റോഡിലേക്ക് വലിച്ചെറിഞ്ഞു;സംഭവം ഇങ്ങനെ…

കഴിക്കാന്‍ വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ കണ്ടെന്നു പറഞ്ഞു കടയിലുണ്ടായിരുന്ന ബിരിയാണി അപ്പാടെ ചെമ്പടക്കം റോഡിലേക്കു വലിച്ചെറിഞ്ഞു ഉപഭോക്താവിന്റെ പ്രതിഷേധം. രാമനാട്ടുകര അങ്ങാടിയില്‍ എയര്‍പോര്‍ട്ട് റോഡിലെ തട്ടുകടയില്‍ ഇന്നലെ വൈകീട്ട് അഞ്ചു മണിക്കാണ് സംഭവം. ഇവിടെ നിന്നും വാങ്ങിയ ബിരിയാണിയില്‍ കഴിച്ചു കൊണ്ടിരിക്കെ പുഴുവിനെ കണ്ടെന്നു പറഞ്ഞായിരുന്നു പ്രതിഷേധം. കടയുടെ പുറത്ത് വില്‍ക്കുവാന്‍ വെച്ച ബിരിയാണിയടക്കം ഉള്ള ചെമ്പാണ് വാഴയൂര്‍ സ്വദേശിയായ ആള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തിനു ശേഷം ജനം തടിച്ചുകൂടി ഇരുപക്ഷത്തുമായി അണിനിരന്നതോടെ അങ്ങാടിയില്‍ ഏറെ നേരം വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു. രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റില്‍ നിന്നും വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫറോക്ക് പൊലീസും,ഹെല്‍ത്ത് ഇന്‍സ്പക്ടറും സ്ഥലത്തെത്തി .

Read More

ജൂഹിയുടെ അമ്മായിയമ്മ ആകാനില്ല! ഇപ്പോള്‍ ബോളിവുഡിൽ പ്രചരിക്കുന്നത് നടി ഡിംപിള്‍ കപാഡിയ നല്ലൊരു കഥാപാത്രം വേണ്ടെന്ന് വെച്ചതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ 

ജൂഹി ചൗളയുടെ അമ്മായിയമ്മ വേഷം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് നടി ഡിംപിള്‍ കപാഡിയ നല്ലൊരു കഥാപാത്രം വേണ്ടെന്ന് വെച്ചതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ബോളിവുഡിൽ പ്രചരിക്കുന്നത്. നടിയും സംവിധായികയുമായ ഹേമ മാലിനി സംവിധാനം ചെയ്ത് 1992 ല്‍ റിലീസിനെത്തിയ ചിത്രമാണ് ദില്‍ ആഷ്‌ന ഹേ.  ചിത്രത്തില്‍ പുതുമുഖ നടി ദിവ്യ ഭാരതിയാണ് നായിക വേഷം അവതരിപ്പിച്ചത്. ചിത്രത്തില്‍ ദിവ്യയുടെ അമ്മയുടെ വേഷം ചെയ്യുന്നതിനുവേണ്ടി ഹേമ മാലിനി ഡിംപിള്‍ കപാഡിയയെ സമീപിപ്പിച്ചു. ഹേമ മാലിനിയുമായുള്ള സൗഹൃദം കൊണ്ടും സിനിമയില്‍ തന്നേക്കാള്‍ പ്രായം കുറഞ്ഞ മറ്റ് സമകാലിക നടിമാർ ഉണ്ടായിരുന്നതുകൊണ്ടും ആ സിനിമ ചെയ്യാമെന്ന് ആദ്യമേ ഡിംപിള്‍ സമ്മതിച്ചു. അങ്ങനെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ദിവ്യ ഭാരതിയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും യുവനടിയ്ക്കൊപ്പം കൂടുതല്‍ സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ ഡിംപിള്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ദുരൂഹമായ സാഹചര്യത്തില്‍ ദിവ്യഭാരതി അന്തരിച്ചത്. ഇതോടെ…

Read More

ജയ് ഭീമിനെതിരേ വക്കീൽ നോട്ടീസ്! സൂര്യയെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം; പ്രഖ്യാപനവുമായി പിഎംകെ എന്ന പാര്‍ട്ടി

ഇന്നും സമൂഹത്തില്‍ തീവ്രമായി നിലനില്‍ക്കുന്ന ജാതീയത പ്രമേയമാക്കിയിട്ടുളള സിനിമയാണ് സൂര്യ നായകനായി എത്തിയ ജയ് ഭീം. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ വലിയ തോതില്‍ അഭിനന്ദിക്കപ്പെടുന്നു.എന്നാൽ ഇതിനിടെ തങ്ങളുടെ സമുദായത്തെ മോശമായി ചിത്രീകരിച്ചു എന്ന് ആരോപിച്ച് സൂര്യയ്ക്ക് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് വണ്ണിയാര്‍ സംഘം. സൂര്യയെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം പിഎംകെ എന്ന പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയുമാണ്. തമിഴ്‌നാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു പോലീസ് കസ്റ്റഡി കൊലപാതകവും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്‍റെ നിയമപോരാട്ടവും പ്രമേയമാക്കിയിട്ടുളളതാണ് ജയ് ഭീം.  ചിത്രത്തിന്‍റെ പ്രമേയവും അഭിനേതാക്കളുടെ പ്രകടനവും അടക്കം വ്യാപകമായി അഭിനന്ദിക്കപ്പെടുന്നു. ഒപ്പം ചിത്രം വിവാദങ്ങളിലും അകപ്പെട്ടു. ചിത്രത്തില്‍ ഹിന്ദി ഭാഷയെ താഴ്ത്തിക്കാട്ടുന്നു എന്ന് ആരോപിച്ച് നേരത്തെ ബിജെപി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ നായകനും നിര്‍മ്മാതാവുമായ സൂര്യ, സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്…

Read More

സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതെന്തിന് ? ബിസിസിഐയെ ചോദ്യം ചെയ്ത് മന്ത്രി ശിവന്‍കുട്ടി

ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയത് മലയാളികളെയാകെ നിരാശരാക്കിയിരുന്നു. ഇതിനു പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന മലയാളി താരം സഞ്ജു സാംസണിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മന്ത്രി സഞ്ജുവിന് പിന്തുണ പ്രഖ്യാപിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍നിന്ന് എന്തുകൊണ്ടാണ് മാറ്റിനിര്‍ത്തുന്നതെന്ന് മന്ത്രി ചോദിച്ചു. ‘സഞ്ജു സാംസണിന് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യന്‍ സിലക്ടര്‍മാര്‍ നല്‍കണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റ് ചൂണ്ടിക്കാട്ടുന്നു. സഞ്ജു തകര്‍ത്തടിച്ചപ്പോള്‍ (39 പന്തില്‍ പുറത്താകാതെ 52 റണ്‍സ് ) ഹിമാചല്‍ പ്രദേശിനെ 8 വിക്കറ്റിന് തോല്‍പ്പിച്ച് കേരളം ക്വാര്‍ട്ടറില്‍ എത്തി. ടൂര്‍ണമെന്റില്‍ ഉടനീളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് കേരള ക്യാപ്റ്റന്‍ കൂടിയായ…

Read More

എന്തായാലും രക്ഷപെട്ടതല്ലേ, സംഭവം ഒന്ന് ആഘോഷിച്ചേക്കാം, ആളിത്തിരി കുസൃതിയാ..! എത്തിയത് വാട്ടര്‍ തീം പാര്‍ക്കില്‍; ജീവനും കൊണ്ടോടി….

കശാപ്പു ശാലയിലേക്ക് കൊണ്ടു പോകുന്ന പശുക്കളും മറ്റും രക്ഷപെട്ട് ഓടുന്നത് പലപ്പോഴും വാര്‍ത്തയാകാറുണ്ട്.അങ്ങനെ പല അപകടങ്ങളും നടക്കാറുമുണ്ട്. ലോകത്തില്‍ ഏറ്റവുമധികം ഗോമാംസം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ബ്രസീല്‍ . അപ്പോ പിന്നെ അവിടെ ഇത്തരം കാര്യങ്ങള്‍ നിത്യ സംഭവമായിരിക്കുമല്ലോ? അങ്ങനെ ഒരു സംഭവമാണ് അല്‍പ്പം വൈറലായിരിക്കുന്നത്. ആളിത്തിരി കുസൃതിയാ ബ്രസീലിലെ ഒരു കശാപ്പുശാലയില്‍ നിന്നും രക്ഷപ്പെട്ടതായിരുന്നു ആ പശുവും. പക്ഷേ, ആള്‍ ഇത്തിരി കുസൃതിക്കാരിയായിരുന്നു. എന്തായാലും രക്ഷപെട്ടതല്ലേ. സംഭവം ഒന്ന് ആഘോഷിച്ചേക്കാമെന്ന് കരുതി. ചുമ്മാ ഒരു ആഘോഷമല്ല. ഒരു വാട്ടര്‍ തീം പാര്‍ക്കില്‍ പോയി തന്നെ ആഘോഷിക്കാമെന്നായിരുന്നു തീരുമാനം. അതുകൊണ്ട് തന്നെ ഓടി അടുത്തുള്ള വാട്ടര്‍ തീം പാര്‍ക്കില്‍ കയറി. ഇനി എന്തൊക്കെ സംഭവിക്കും പക്ഷേ, മരണത്തില്‍ നിന്ന് രക്ഷപെട്ടെങ്കിലും ഓടിക്കയറിയത് അടുത്ത അപകടത്തിലേക്കാണോ എന്നൊരു സംശയം ആയിരുന്നു കണ്ടു നിന്നവര്‍ക്ക്. കാരണം 317 കിലോയിലധികം ഭാരം…

Read More

ഫിഷിംഗ് സന്ദേശങ്ങള്‍ തയാറാക്കുന്നത് ഒറ്റനോട്ടത്തില്‍ തട്ടിപ്പെന്നു തോന്നിക്കാത്ത തരത്തില്‍! ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ പണിപാളും; ശ്രദ്ധയോടെ ഒഴിവാക്കാം സൈബർ തട്ടിപ്പുകള്‍

റിച്ചാര്‍ഡ് ജോസഫ് സൈബര്‍ ഇടങ്ങളില്‍ നിന്നുള്ള തട്ടിപ്പുകളില്‍ നിന്നും രക്ഷനേടുന്നതിനു വളരെയേറെ ശ്രദ്ധ വേണം. ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ഇത്തരത്തിലുള്ള ബാങ്കിംഗ് ഇടപാടുകള്‍ നടത്തുമ്പോള്‍ വിവേകവും സംയമനവും പാലിക്കണം. ഏതെങ്കിലും പേയ്മെന്‍റ് അഭ്യര്‍ഥന സ്വീകരിക്കുന്നതിനു മുമ്പ് എല്ലാം വിലയിരുത്തണം. എല്ലാ യുപിഐ ആപ്പുകളും പേയ്മെന്‍റ് നടത്തുമ്പോള്‍ (മറ്റൊരു അക്കൗണ്ടിലേക്ക് അയയ്ക്കുന്നതിനു മാത്രം) അവരുടെ യുപിഐ പിന്‍ ടൈപ്പ് ചെയ്യാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടും. എന്നാല്‍ ഒരു രീതിയിലുള്ള പേയ്മെന്‍റുകളും സ്വീകരിക്കുന്നതിന് ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുകയോ പിന്‍ ടൈപ്പ് ചെയ്യുകയോ ചെയ്യേണ്ടതില്ല. പിന്‍ ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ടതുമില്ല. ഇത്തരത്തില്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ പണം തട്ടാനാണെന്നു മനസിലാക്കുക. പേയ്മെന്‍റ് നടത്തുമ്പോള്‍ എന്തെങ്കിലും അഭ്യര്‍ഥന സ്വീകരിക്കുന്നതിന് മുമ്പ് സന്ദേശം ശ്രദ്ധാപൂര്‍വം വായിക്കണം. സംശയമുണ്ടെങ്കില്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ച് ഉറപ്പാക്കിയ ശേഷം മാത്രം ഇടപാട് നടത്തുക. ഇത്തരം ന്യൂജന്‍ തട്ടിപ്പുകള്‍ക്ക് ജനങ്ങളില്‍ നിന്നും പരാതികള്‍…

Read More

നിർധന കുടുംബത്തിന്‍റെ ഏക പ്രതീക്ഷ! ഇരു വൃക്കയും തകരാറില്‍; സുമനസുകൾ കനിഞ്ഞാൽ അമ്പിളിയുടെ ജീവൻ രക്ഷിക്കാം

മാങ്കാംകുഴി: നിർധന കുടുംബത്തിന്‍റെ ഏക പ്രതീക്ഷയായിരുന്നു അമ്പിളി. പക്ഷേ, ഇന്ന് സ്വന്തം ജീവൻ നിലനിർത്താൻ അമ്പിളി എന്ന ഇരുപത്തി മൂന്നുകാരി സുമനസുകളുടെ കനിവ് തേടുകയാണ്. തഴക്കര പഞ്ചായത്ത് വാർഡ് പതിനേഴിൽ താമസിക്കുന്ന അഞ്ചുമൂലം പറമ്പിൽ സദാനന്ദൻ -പത്മിനി ദമ്പതികളുടെ ഏക മകളാണ് അമ്പിളി. ഇരു വൃക്കയും തകരാറിലായതിനെ തുടർന്ന് അമ്പിളിയെ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തരമായി വൃക്ക മാറ്റിവെച്ചാൽ ജീവൻ രക്ഷിക്കാനാകുമെന്ന് ഡോക്ടർമാർ പറഞ്ഞു . പക്ഷേ, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വേണ്ടത് ഏകദേശം 45 ലക്ഷത്തോളം രൂപയാണ് .നിർധന കുടുംബത്തിന് ഇത് താങ്ങാൻ കഴിയില്ല. പണം കണ്ടെത്താൻ കഴിയാതെ അവർ നൊമ്പരപ്പെടുകയാണ്. വാർഡ് മെമ്പർ കെ സുജാതയും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും അമ്പിളിയെ സഹായിക്കാൻ രംഗത്തുണ്ട്. സുമനസുകൾ കനിഞ്ഞാൽ മാത്രമേ അമ്പിളിയെ രക്ഷിക്കാൻ കഴിയു. സമീപത്തെ ഒരു ട്രാവൽ ഏജൻസിയിൽ അമ്പിളി ജോലിക്ക്…

Read More

ക്ഷേത്ര മതിൽ ചാടിക്കടക്കുന്നത് അവര്‍ കണ്ടില്ലായിരുന്നെങ്കില്‍…! ക്ഷേത്രത്തിൽ മോഷണത്തിനിടെ ബിഹാർ സ്വദേശി പിടിയിൽ

ചെങ്ങന്നൂർ:കാരയ്ക്കാട്ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്‍റെ ആനക്കൊട്ടിലിൽ മോഷണം നടത്തവേ ബിഹാർ സ്വദേശി പിടിയിൽ. മഹേഷ് അഗർവാൾ ആണ് പിടിയിലായത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. സേവാഭാരതി ജില്ല സെക്രട്ടറി ജി.ശ്രീക്കുട്ടൻ, രാഷ്ട്രീയ സ്വയംസേവക സംഘം കാരയ്ക്കാട് മണ്ഡൽ കാര്യവാഹ് അനിൽകുമാർ, ശാരീരിക്ക് പ്രമുഖ് മനോജ് കൊഴുവല്ലൂർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. മൂവരും ക്ഷേത്രത്തിന്‍റെ പടിഞ്ഞാറോട്ടുള്ള അരീക്കര റോഡിലൂടെ യാത്ര ചെയ്യുമ്പോൾ പ്രതി ക്ഷേത്ര മതിൽ ചാടിക്കടക്കുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടു. ഉടൻ തന്നെ മൂവരും ചേർന്ന് മോഷ്ടാവിനെ പിടികൂടി പോലീസിനെയും ക്ഷേത്ര ഭാരവാഹികളേയും അറിയിക്കുകയായിരുന്നു. പോലീസ് എത്തി മോഷ്ടാവിനെ അറസ്റ്റ് ചെയ്ത് പരിശോധിച്ചപ്പോൾ ഒരു കവർ നിറയെ നോട്ടും ചില്ലറയും ആണി, ബ്ലയിഡ്, ആലപ്പുഴ സ്വദേശിയുടെ ഒരു പേഴ്സ്, എ ടി എം കാർഡ് എന്നിവ ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസം മുൻപ് കാരയ്ക്കാട് ക്ഷേത്രത്തിലും ജംഗ്ഷനിനെ നാല്…

Read More

കടുത്ത ശരീരംവേദന, നടുവേദന..! ട്രാഫിക് എസ്ഐയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയെ പോലീസ് മർദിച്ചെന്ന് പരാതി! സ്കാനിങ്ങിൽ ജോബിന്റെ നട്ടെല്ലിനു ചതവ് ഉള്ളതായി ഡോക്ടർ

ചേർത്തല: അപകടകരമായി സഞ്ചരിച്ച ജീപ്പ് തടയാൻ ശ്രമിച്ച ട്രാഫിക് എസ്ഐയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയെ പോലീസ് മർദിച്ചെന്ന് പരാതി. മെഡിക്കൽ കോളജ് ആശുപത്രിയിൽ മിലിട്ടറി ഉദ്യോഗസ്ഥനായ കൊട്ടാരക്കര പത്തനാപുരം വെളകുടി പഞ്ചായത്തിൽ ആവണീശ്വരം സാബുരാജാ വിലാസത്തിൽ ജോബിനാണ് (29) ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നലെ എക്സറെ, സ്കാനിങ്ങ്, അൾട്രസൗണ്ട് സ്കാനിങ്ങ് എന്നിവയ്ക്കു വിധേയമാക്കി. സ്കാനിങ്ങിൽ ജോബിന്റെ നട്ടെല്ലിനു ചതവ് ഉള്ളതായി ഡോക്ടർ പോലീസിനെ അറിയിച്ചു. ഇയാൾ റിമാൻഡിൽ പോലീസ് സുരക്ഷയിലാണ് ചികിത്സയിൽ കഴിയുന്നത്.ജോബിൻ അടക്കം മൂന്നു പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കാൻ തുടങ്ങിയപ്പോൾ കടുത്ത ശരീരംവേദന, നടുവേദന തുടങ്ങിയവയെ തുടർന്ന് ജോബിനെ കോടതിയിൽ എത്തിക്കാനായില്ല. രണ്ടും മൂന്നും പ്രതികളായ വെളക്കുടി കുന്നിക്കോട് ശാസ്ത്രി കവല സി.എം. വീട്ടിൽ ഷമീർ മുഹമ്മദ് (29), ആവണീശ്വരം വിപിൻ ഹൗസിൽ വിപിൻ രാജ് (26)എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. മിലിട്ടറിയിൽ…

Read More

സ്ഥലമെടുപ്പിൽ ഇടനിലക്കാരനായപ്പോൾ കിട്ടിയത് എട്ടിന്‍റെ പണി; തഹസില്‍ദാരുടെ ഔദ്യോഗിക വാഹനം ജപ്തിചെയ്തു

ചേര്‍ത്തല: കോടതി ഉത്തരവിനെ തുടര്‍ന്ന് ചേര്‍ത്തല തഹസില്‍ദാരുടെ ഔദ്യോഗിക വാഹനം ജപ്തിചെയ്തു.പള്ളിപ്പുറം ഗ്രോത്ത് സെന്ററിനായി സ്ഥലം ഏറ്റെടുത്തിതിലെ നഷ്ടപരിഹാരതുക ലഭിക്കാത്തതിന്‍റെ പേരില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നുണ്ടായ വിധിയാണ് നടപ്പാക്കിയത്. ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് കോടതിയില്‍ നിന്നും ആമീന്‍മാരെത്തി വാഹനത്തില്‍ ജപ്തിനോട്ടീസ് പതിപ്പിച്ചത്.ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനമായതിനാല്‍ ജപ്തി ചെയ്ത വാഹനം തഹസില്‍ദാരുടെ ചുമതലയില്‍ തന്നെ ഏല്‍പിച്ചു. കോടതിയില്‍ നിന്നും നോട്ടീസ് ലഭിച്ചാല്‍ ഏതു സമയത്തും വാഹനം ഹാജരാക്കാമെന്ന ഉറപ്പിലാണ് വാഹനം തഹസില്‍ദാരെ ഏല്‍പിച്ചത്. പള്ളിപ്പുറത്തെ സ്ഥലമെടുപ്പിന്റെ പേരില്‍ തണ്ണീര്‍മുക്കം വാരണം രാധാകൃഷ്ണപുരത്ത് രത്‌നമ്മയുടെ അവകാശികളാണ് നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചത്. മൂന്നു കേസുകളിലായി ഏഴുലക്ഷമാണ് ഈടാക്കേണ്ടത്. തഹസില്‍ദാരുടെ വാഹനത്തിനു പുറമെ മറ്റൊരു ജീപ്പും ജപ്തിചെയ്യുന്നുണ്ട്. ഇതു കണ്ടെത്തി നടപടി സ്വീകരിക്കുന്നുണ്ട്. സ്റ്റീല്‍ അഥോറിട്ടിക്കായുള്ള സ്ഥലം എടുപ്പിലാണ് ജപ്തി നടപടി.ഇതില്‍ താലൂക്ക് ഓഫീസ് ഇടനിലക്കാര്‍ മാത്രമായിരുന്നു.സ്റ്റീല്‍ അതോറിട്ടിയില്‍ നിന്നും നഷ്ടപരിഹാരതുക ഈടാക്കി…

Read More