Как открывал Marathon Bet Mobi Обзор Всех продуктов Раздела Marathon Bet Mobile

1xbet Mobile современные Технологии Для Ставок На Спорт При блокировках произойдет автоматическая переадресация на рабочее зеркало. Функционально программа похожа на официальный сайт БК. Войдите в официальный магазин Apple напрямую. Другой вариант – зайти и своего телефона и главные страницу мобильного сайта 1xBet. Прокрутите его вниз и и разделе «Мобильные приложения» найдите ссылку на App Store. Прохода на 1xBet mobile осуществляется по чем же логину и паролю. Программа работает быстро и экономит трафик пользователя. Прямых доступ к сайту букмекера 1xBet решенный не во двух странах. Оно имеет простой и понятный интерфейс,…

Read More

പാരീസോ സിംഗപൂരോ അല്ല; ലോകത്തിലെ ചെലവേറിയ നഗരം ഇതാണ്..!

ലണ്ടൻ: ലോകത്ത് ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരമായി ഇസ്രായേലിലെ ടെല്‍ അവീവ് തെരഞ്ഞെടുക്കപ്പെട്ടു. ഇക്കണോമിസ്റ്റ് ഇന്‍റലിജന്‍സ് യൂണിറ്റ് (ഇഐയു) പ്രസിദ്ധീകരിച്ച സർവേപ്രകാരമാണ് ടെൽ അവീവ് അഞ്ച് സ്ഥാനങ്ങള്‍ മറികടന്ന് ഒന്നാം സ്ഥാനത്ത് കയറിയത്. ഫ്രാന്‍സിലെ പാരീസും സിംഗപ്പൂരും സംയുക്തമായി രണ്ടാം സ്ഥാനത്തെത്തി. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച്, ഹോങ്കോംഗ്, ന്യൂയോര്‍ക്ക്, ജനീവ, ഡെന്‍മാര്‍ക്ക് തലസ്ഥാനം കോപ്പന്‍ഹേഗന്‍, ലോസ് ഏഞ്ചല്‍സ്, ജപ്പാനിലെ ഒസാക്ക എന്നിവ യഥാക്രമം നാല് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങൾ നേടി. ലോകത്തിലെ 173 നഗരങ്ങളിലെ ചരക്കുകളുടെയും സേവനങ്ങളുടെയും വില യുഎസ് ഡോളറില്‍ താരതമ്യം ചെയ്താണ് ലോകമെമ്പാടുമുള്ള ജീവിതച്ചെലവ് സൂചിക തയാറാക്കിയത്. ഇസ്രായേല്‍ ദേശീയ കറന്‍സിയായ ഷെക്കലിന്‍റെ മൂല്യം ഉയര്‍ന്നതും ഗതാഗതത്തിനും പലചരക്ക് സാധനങ്ങള്‍ക്കും വിലയിലുണ്ടായ വര്‍ധനവുമാണ് ടെല്‍ അവീവ് ഒന്നാമതെത്താൻ കാരണം. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ നഗരമായി ഡമാസ്‌കസ് തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ഉപരോധം വില വര്‍ധിപ്പിക്കുകയും…

Read More

പാല്‍ നല്‍കണമെന്ന് അത്ര ആഗ്രഹമുണ്ടെങ്കില്‍ അതു നിങ്ങള്‍ ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക..! ലളിതജീവിതം ഇഷ്ടപ്പെടുന്ന സല്‍മാന്‍ ഖാനെക്കുറിച്ച്… 

സല്‍മാന്‍ ഖാന്‍ നായകനായെത്തുന്ന പുതിയ ബോളിവുഡ് ചിത്രം അന്തിം ദ ഫൈനല്‍ ട്രൂത്ത് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സല്‍മാന്‍റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തിത്. ലളിത ജീവിതം ഇഷ്ടപ്പെടുന്ന സല്‍മാന്‍ഖാന്‍ എന്ന വ്യക്തിയെക്കുറിച്ച് മഹേഷും ആയുഷും ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങാളാണ് ഇപ്പോള്‍ വൈറലാകുന്നത്. എസിയൊന്നുമില്ലാതെ ഫാന്‍ മാത്രമായി സോഫയില്‍ കിടക്കാന്‍ തയാറാകുന്ന ആളാണു സല്‍മാന്‍ എന്നാണ് മഹേഷ് അഭിമുഖത്തില്‍ പറഞ്ഞത്. ആയുഷ് ഇതിനെ ശരി വയ്ക്കുകയും ചെയ്യുന്നു. സല്‍മാന്‍ ഭായിയുടെ ജീവിതശൈലി വളരെ ലളിതമാണ്. പുതിയ മോഡല്‍ ഫോണുകളോടോ കാറുകളോടോ ഒന്നും അദ്ദേഹത്തിനു താല്‍പര്യമില്ല. ഏറ്റവും വേഗതയേറിയ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനൊന്നും ഭായ് ശ്രദ്ധിക്കാറില്ല. സിനിമകളോടു മാത്രമാണ് അദ്ദേഹത്തിനു താല്‍പ്പര്യം. കുറച്ചു നേരത്തേക്ക് അദ്ദേഹത്തെ തനിച്ചാക്കിയാല്‍ ആ സമയത്ത് ഭായ് ഇരുന്ന് സിനിമ കാണും. അത്യാവശ്യം വേണ്ട കുറച്ച്…

Read More

പാളിപ്പോയ പ്ലാനിംഗ്! പിണങ്ങിപ്പോയ കാമുകനെ തിരികെ എത്തിക്കാന്‍ വേണ്ടി അവള്‍ അല്‍പ്പം കടുംകൈ പ്രയോഗം തന്നെ നടത്തി; പക്ഷേ ഫലം നിരാശ മാത്രം

പിണങ്ങിപ്പോയ കാമുകനെ തിരികെ എത്തിക്കാന്‍ വേണ്ടി അവള്‍ അല്‍പ്പം കടുംകൈ പ്രയോഗം തന്നെ നടത്തിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. TikTok-Â @dieschaklin എന്ന ടികിടോക് അക്കൗണ്ടിനുടമയായ ഒരു പെണ്‍കുട്ടിയാണ് തന്‍റെ സങ്കടകരമായ അവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത്. എന്‍റെ സ്വന്തം വ്യാജ കല്യാണം കാമുകനെ തിരികെ കിട്ടണം എന്ന ഒറ്റ ആഗ്രഹമേ അവള്‍ക്കുണ്ടായിരുന്നുള്ളു. അതിനായി എന്തു ചെയ്യും എന്ന ആലോചനകള്‍ക്കൊടുവിലാണ് സ്വന്തം കല്യാണം അങ്ങ് വ്യജമായി നടത്താം എന്ന് തീരുമാനിച്ചത്. അതിനായി ഒരു വരനെ ആദ്യം കണ്ടെത്തി. വരന്‍ മാത്രം പോരല്ലോ കണ്ടാല്‍ ഒറിജിനലെ വെല്ലുന്ന വ്യാജനായിരിക്കണം എന്ന് അവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ബ്യൂട്ടീഷനെ വരുത്തി വെള്ള ഗൗണൊക്കെ ധരിച്ച് സുന്ദരിയായ കല്യാണപ്പെണ്ണാകാന്‍ തീരുമാനിച്ചത്. ഒരുക്കാന്‍ അടിപൊളിയൊരു ബ്യൂട്ടീഷനെയും കണ്ടെത്തി. ഇത്രയൊക്കെ സെറ്റപ്പ് കണ്ടാല്‍ അവന്‍ എന്തെങ്കിലും പറഞ്ഞ് ഒരിക്കലെങ്കിലും വരും എന്നായിരുന്നു അവളുടെ പ്രതീക്ഷ. എല്ലാം വെറുതെ കയ്യിലിരുന്ന…

Read More

ഓര്‍മ പോയ കജോൾ! 1988-ല്‍ കുച്ച് കുച്ച് ഹോതാ ഹേ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് അപകടം; ആ സംഭവം ഇങ്ങനെ…

ബോളിവുഡിലെ സൂപ്പർ സുന്ദരിമാരിൽ ഒരാളാണ് കജോൾ. ഒരു കാലത്ത് ബോളിവുഡ് സിനിമ അടക്കി വാണ താരറാണി. ബോളിവുഡ് താരം അജയ് ദേവ്ഗണിനെ കല്യാണം കഴിച്ച് സുഖമായി കുടുംബജീവിതം നയിക്കുകയാണ് ഈ താരറാണി ഇപ്പോൾ. വിവാഹം കഴിഞ്ഞതോടെ മറ്റു നടിമാർ അഭിനയം നിർത്തുന്നതുപോലെ കജോൾ അഭിനയമൊന്നും നിർത്തിയിട്ടില്ല. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ കജോൾ ഇപ്പോഴും അഭിനയിക്കും. വിവാഹശേഷവും കുറേ നല്ല ചിത്രങ്ങളുടെ ഭാഗമായി കജോൾ. സിനിമയിൽ കത്തിനിന്ന സമയത്ത് കജോളിനും ഒരു അപകടം സംഭവിച്ചിട്ടുണ്ട്. ആ അപകടത്തിൽ ഒാർമശക്തി വരെ താരത്തിന് നഷ്ടപ്പെട്ടു. 1988ല്‍ കുച്ച് കുച്ച് ഹോതാ ഹേ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് അപകടം. യേ ലഡ്കാ ഹേ ദീവാന എന്ന ഗാനരംഗം ചിത്രീകരിക്കുകയായിരുന്നു. ചിത്രത്തിലെ നായകനായ ഷാരൂഖ് ഖാനും നായികയായ കജോളും സൈക്കിള്‍ ചവിട്ടി വരുന്നതാണ് രംഗം. പിന്നിലായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സൈക്കിള്‍ ചവിട്ടുന്നുണ്ട്. ഈ…

Read More

ജീവിക്കാൻ പഠിപ്പിച്ചു! എനിക്ക് എന്‍റെ വഴിയില്‍ പോവാനും ബിജുവേട്ടന് ബിജുവേട്ടന്‍റെ വഴിയില്‍ പോവാനുമാണ് ഇഷ്ടം; സംയുക്ത വർമ പറയുന്നു…

ഞാന്‍ അഭിനയിക്കുന്നതില്‍ ഒരു തടസവും പറയാത്ത ആളാണ് ബിജുവേട്ടന്‍. ബിജു ജീവിക്കാന്‍ പഠിപ്പിച്ചു. ഞാന്‍ സിനിമയില്‍ നിന്ന് നേരിട്ടാണ് ആ കുടുംബത്തിലേക്ക് ചെന്നത്. വലിയ ഫാമിലി. നാലു സഹോദരന്മാര്‍, നാല് ഏടത്തിയമ്മമാര്‍, കുട്ടികള്‍. നമ്മള്‍ ചിലതു പറയരുത്. ചിലത് പറയണം. അങ്ങനെയൊക്കെ ഉണ്ടാവുമല്ലോ. എല്ലാം പറഞ്ഞുതന്നത് ബിജുവേട്ടനാണ്. എല്ലാം ലൈറ്റ് ആയി എടുക്കാന്‍ പഠിപ്പിച്ചു. ബിജുവേട്ടനും സ്വകാര്യത വേണ്ട ആളാണ്. രണ്ടുപേര്‍ക്കും അവരുടേതായ സ്‌പേസ് ഉണ്ട്. സ്വാതന്ത്ര്യമുണ്ട്. അതില്‍ വേറൊരാള്‍ കടന്നുകയറുന്നത് ഇഷ്ടമല്ല. എനിക്ക് എന്‍റെ വഴിയില്‍ പോവാനും ബിജുവേട്ടന് ബിജുവേട്ടന്‍റെ വഴിയില്‍ പോവാനുമാണ് ഇഷ്ടം. രണ്ടുപേരും അതില്‍ അങ്ങോട്ടും ഇങ്ങോട്ടും ഇടപെടാറില്ല. പക്ഷേ ഒന്നിച്ചിരിക്കേണ്ട സമയത്ത് ഒന്നിച്ചിരിക്കും… കാര്യങ്ങള്‍ പരസ്പരം പറയും. -സംയുക്ത വർമ

Read More

എന്‍റെ രാഷ്‌ട്രീയം മനുഷ്യത്വമാണ്! മതമാണെങ്കിലും രാഷ്‌ട്രീയമാണെങ്കിലും ജനങ്ങളുടെ നന്മക്കു വേണ്ടി നിര്‍മിക്കപ്പെട്ടവയാണ്.. കുഞ്ചാക്കോ ബോബന്‍ പറയുന്നു…

എന്‍റെ രാഷ്‌ട്രീയം മനുഷ്യത്വമാണ്, മാനുഷിക മൂല്യങ്ങളാണ്. അല്ലാതെ കക്ഷി രാഷ്‌ട്രീയ പാര്‍ട്ടികളല്ല. മതമാണെങ്കിലും രാഷ്‌ട്രീയമാണെങ്കിലും ജനങ്ങളുടെ നന്മക്കു വേണ്ടി നിര്‍മിക്കപ്പെട്ടവയാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ ഇന്ന് സാമൂഹിക നന്മയ്ക്കുവേണ്ടി പൂര്‍ണമായും നിലകൊള്ളുന്നുവെന്ന് പറയാനാകില്ല. മതമാണെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയാണെങ്കിലും പരസ്പരം പോരടിക്കുന്ന കാഴ്ച ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. തമ്മിലടിക്കുന്നതിന് പകരം സമൂഹത്തിന്‍റെ ഉന്നമനത്തിനായിട്ടായിരിക്കണം ഇവര്‍ നിലകൊള്ളേണ്ടത്. മാനുഷിക മൂല്യങ്ങള്‍ ഉള്‍ചേര്‍ന്നതായിരിക്കണം ആ രാഷ്‌ട്രീയം. അല്ലാതെ മത-രാഷ്‌ട്രീയ-ജാതീയ ചായ്‌വുകളാവരുതെന്ന് മാത്രം.

Read More

കെപിഎസി ലളിത സർക്കാർ സഹായത്തിനു യോഗ്യയാണ്! ഒരാപത്ത് വരുമ്പോള്‍ വീട്ടില്‍ കാശുണ്ടോയെന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്; കെ.ബി. ഗണേഷ് കുമാർ

ഗുരുതര കര ള്‍രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ നടി കെപിഎസി ലളിത സർക്കാർ സഹായത്തിനു യോഗ്യയാണ്. ഒരു കലാകാരിയാണവര്‍, അവര്‍ക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. നിലവില്‍ സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍റെ പദവി വഹിക്കുന്ന കെപിഎസി ലളിത സര്‍ക്കാര്‍ ചികിത്സ ലഭിക്കാന്‍ യോഗ്യയാണ്. ജഗതിക്കും തിലകനും ഉൾപ്പെടെ നിരവധി കലാകാരന്മാർക്ക് മുമ്പ് ധനസഹായം നൽകിയിട്ടുണ്ട്. നമ്മള്‍ ആദരിക്കുന്നവരും സ്നേഹിക്കുന്നവരുമാണ് കലാകാരന്മാര്‍. അവര്‍ക്ക് ഒരാപത്ത് വരുമ്പോള്‍ വീട്ടില്‍ കാശുണ്ടോയെന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്. -കെ.ബി. ഗണേഷ് കുമാർ

Read More

ചെറുപ്പക്കാരികളെ നായികമാരാക്കുന്ന കിളവന്മാര്‍! മുപ്പതിലേക്ക് എത്തിയാല്‍ നായികമാര്‍ സെക്‌സി അല്ലെന്നുമുള്ള കാഴ്ചപ്പാട് മാറുന്നുണ്ട്; ലാറ ദത്ത പറയുന്നു…

ബോളിവുഡിലെ പ്രധാന നായികമാരില്‍ ഒരാളാണു ലാറ ദത്ത. സൗന്ദര്യ മത്സരത്തിലൂടെയാണ് താരസുന്ദരി ബോളിവുഡിലെത്തിയത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ലാറ ഇപ്പോള്‍ തിരിച്ചു വന്നിരിക്കുകയാണ്. സിനിമകളിലെ പ്രകടനം പോലെ തന്നെ തന്‍റെ നിലപാടുകളിലൂടെയും ലാറ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ചും സ്ത്രീകളോടുള്ള സമീപനത്തെക്കുറിച്ചുമെല്ലാം ലാറ ദത്ത മനസ് തുറക്കുകയാണ്. നായകന്മാരും നായികമാരും തമ്മിലുള്ള പ്രായ വ്യത്യാസം ഉൾപ്പെടെ ബോളിവുഡിലെ സ്ത്രീവിരുദ്ധത പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് . ഈ വിഷയത്തില്‍ ലാറ ദത്തയും മനസു തുറന്നിരിക്കുകയാണ്. തന്‍റെ പുതിയ ഷോയായ ഹിക്കപ്പ്‌സ് ആന്‍റ് ഹുക്കപ്പ്‌സ് എന്നാണ് ലാറയുടെ പുതിയ ഷോയുടെ പേര്. ഇതിന്‍റെ ഭാഗമായി ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ലാറ മനസ് തുറന്നത്. മുതിര്‍ന്ന നായകന്മാരുടെ നായികമാരായി ചെറുപ്പക്കാരായ നായികമാര്‍ വരുന്ന ട്രെൻഡ് ഇപ്പോഴുമുണ്ട്. സാമാന്യ ബോധം ഇതെല്ലാം തിരുത്തുമെന്ന്…

Read More

പോലീസ് നമ്മ ആള്, കവലപ്പെടവേണ്ട..! സ്ത്രീകളുടെ ശരീരത്തിൽ എംഡിഎംഎ കൊണ്ട് ചിത്രങ്ങൾ; സൈജുവിന്‍റെ ചാറ്റിലുള്ള വന്പന്മാർ കുടുങ്ങും

കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചനുമായി ചാറ്റു ചെയ്തവരെ വിളിച്ചുവരുത്താനുള്ള തയാറെടുപ്പിൽ അന്വേഷണ സംഘം. സൈജുവിന്‍റെ ഫോണില്‍നിന്ന് വീണ്ടെടുത്ത ചാറ്റുകളില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. വന്പൻമാർ ഉൾപ്പെടെയുള്ളവരുമായി സൈജു ചാറ്റ് നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മയക്കുമരുന്ന് പാര്‍ട്ടി സംബന്ധിച്ചുള്ള വിവരങ്ങളാണ് ചാറ്റിൽനിന്നും ലഭിച്ചിരിക്കുന്നത്. കൊച്ചി, മൂന്നാര്‍, ഗോവ എന്നിവിടങ്ങളില്‍ ലഹരി പാര്‍ട്ടി നടത്തിയതിന്‍റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് നമ്മ ആള് പോലീസ് ഉദ്യോഗസ്ഥരമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് സാധൂകരിക്കുന്ന ഇയാളുടെ സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങളും അന്വേഷണത്തില്‍ കണ്ടെത്തി. ആലപ്പുഴ മാരാരിക്കുളത്തെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ഇന്‍സ്റ്റഗ്രാം ചാറ്റില്‍ “പോലീസ് നമ്മ ആള്, കവലപ്പെടവേണ്ട’ എന്ന് സൈജു പറയുന്നുണ്ട്. സ്ത്രീകളുടെ ശരീരത്തിൽ എംഡിഎംഎ കൊണ്ട്…

Read More