5 Easy Tactics For Japanese Women Uncovered

In October 2017, The Hamilton Projectreleased a e-book of policy proposalsthat give attention to this avenue for enhancing economic security. Improvements in baby care, paid go away, and scheduling insurance policies would possibly make it extra feasible for girls within the United States to affix the labor market. Tax insurance policies could be rearranged so they don’t reduce the marginal benefit of work to married girls. An enlargement of the earned income tax credit score could improve the earnings of girls with much less education—increasing the motivation for them to…

Read More

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ത്തിയവരെ അറിയണം ! തന്റെ സ്വകാര്യത നഷ്ടമായെന്ന് അതിജീവിത…

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ത്തിയവരെ അറിയണമെന്ന് അതിക്രമത്തിനിരയായ നടി. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിക്കപ്പെട്ടു. ഇതില്‍ അന്വേഷണം വേണമെന്നും അതിജീവിത ഹൈക്കോടതിയില്‍ അറിയിച്ചു. ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ കണ്ടുവെന്ന് സാക്ഷിമൊഴിയുണ്ട്. അന്വേഷണം വേണം. സ്വകാര്യത നഷ്ടപ്പെട്ടുവെന്നും അതിജീവിത അറിയിച്ചു. എന്നാല്‍ ആശങ്ക വേണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കുന്നതില്‍ എന്ത് കുഴപ്പമെന്ന് ദീലീപിനോട് കോടതി ചോദിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറി എന്ന് മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. മെമ്മറി കാര്‍ഡ് പരിശോധിക്കുന്നത് അന്വേഷണം വൈകിപ്പിക്കില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

Read More

എന്റെ ഭാര്യയാണ് കാവ്യ മാധവന്‍ എന്നാണ് അവര്‍ കരുതിയിരുന്നത് ! താന്‍ പുലിവാലു പിടിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ മാധവന്‍…

ഇന്ത്യയെമ്പാടും ആരാധകരുള്ള നടനാണ് ആര്‍ മാധവന്‍. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ വെന്നിക്കൊടി പാറിച്ച അപൂര്‍വം നടന്മാരിലൊരാളാണ് താരം. മിന്നലെ, അലൈപായുതെ, റണ്‍ തുടങ്ങിയ സിനിമകളിലൂടെ ആരാധക ഹൃദയം കീഴടക്കിയ മാധവന്‍ഒരു കാലത്ത് സിനിമയിലെ ചോക്ലേറ്റ് ബോയ് ആയിരുന്നു. പരസ്യ ചിത്രങ്ങളില്‍ സജീവമായിരുന്നു താരം. പിന്നീട് ഹിന്ദി സീരിയല്‍ രംഗത്ത് എത്തുകയും അവിടെ നിന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി സിനിമയില്‍ എത്തുകയുമായിരുന്നു. 2000ല്‍ മണിരത്‌നം സംവിധാനം ചെയ്ത അലൈപ്പായുതേ എന്ന ചിത്രത്തിലൂടെ നായകനായി തമിഴകത്ത് അരങ്ങേറി താരം ഇന്ത്യയില്‍ ഒട്ടാകെ ആരാധകരെ നേടിയെടുത്തു. 2001 ല്‍ ഗൗതം വാസുദേവേ മേനോന്റെ മിന്നലെ താരത്തെ സൂപ്പര്‍ താരമാക്കി മാറ്റി. മിന്നലൈയിലെ വസീഗര എന്ന ഗാനവും രംഗവും ഇന്ത്യ മുഴുവന്‍ തരംഗമായി മാറി. പിന്നീട് തെന്നിന്ത്യയുടെ ചോക്കളേറ്റ് നായകനായി അറിയപ്പെടുന്ന മാധവന്‍ തന്റെ കരിയറിലെ തന്നെ ഏറെ പ്രതീക്ഷയുള്ള പ്രൊജക്ട് പൂര്‍ത്തിയാക്കി…

Read More

പയ്യന്നൂര്‍ സിപിഎമ്മിലെ ഫണ്ടുവെട്ടിപ്പും നടപടികളും; പ്രതിക്കൂട്ടിലായി  സിപിഎം ജില്ലാ നേതൃത്വം

സ്വന്തം ലേഖകൻകണ്ണൂര്‍: പയ്യന്നൂര്‍ സിപിഎമ്മിലെ ചിലര്‍ പാര്‍ട്ടി ഫണ്ട് വെട്ടിച്ചെടുത്തെന്ന ആരോപണത്തെ തുടര്‍ന്ന് സ്വീകരിച്ച നടപടി വിവാദങ്ങള്‍ക്ക് വഴിവെച്ചപ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് സിപിഎം ജില്ലാ നേതൃത്വം. മാസങ്ങളായി ഏരിയാ കമ്മിറ്റികളില്‍ ഉയരുന്ന പരാതികള്‍ ജില്ലാ കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഈ ദുരവസ്ഥയിലേക്ക് വലിച്ചിഴച്ചത് ജില്ലാ നേതൃത്വത്തിന്‍റെ കഴിവുകേടാണെന്നാണ് ആക്ഷേപമുയരുന്നത്. ഏരിയാ സമ്മേളനത്തിന് ശേഷം നടന്ന യോഗങ്ങളില്‍ ജില്ലാ കമ്മിറ്റികളില്‍ നിന്നും അംഗങ്ങള്‍ മാറി മാറി വരികയാണ് പതിവെങ്കിലും പയ്യന്നൂരിലെ യോഗങ്ങള്‍ക്കെത്തിയത് ജില്ലാ സെക്രട്ടറി മാത്രമാണെന്നാണ് ആക്ഷേപമുയരുന്നത്. സെന്‍ട്രല്‍ കമ്മിറ്റി യോഗങ്ങളിലും ഇതായിരുന്നു അവസ്ഥ. ഏരിയാ കമ്മിറ്റി യോഗങ്ങളില്‍ നടന്ന ഫണ്ടു സംബന്ധിച്ച ചര്‍ച്ചകള്‍ ജില്ലാക്കമ്മിറ്റിയില്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് വെട്ടിപ്പുകാര്‍ക്ക് വളമായി മാറുകയായിരുന്നു. ഇതാണ് നേരത്തേ തീരുമാനത്തിലെത്തേണ്ട വിഷയത്തില്‍ കാലതാമസമുണ്ടാക്കിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാമ്പത്തിക തട്ടിപ്പിന്‍റെ വ്യക്തമായ ഓഡിറ്റ് ചെയ്ത കണക്ക് മുന്നിലുണ്ടായിട്ടും കുറ്റവാളികള്‍ക്ക് പ്രോത്സാഹനമാകും വിധത്തില്‍ സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല…

Read More

മകളുടെ പ്രായമുള്ള നായികമാരുടെ കൂടെ അഭിനയിക്കരുത്; വർഷത്തിൽ രണ്ട് ചിത്രംമാത്രം; മോഹൻലാലിനും മമ്മൂട്ടിക്കുമെതിരെ വിമർശനവുമായി കൊല്ലം തുളസി 

മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ കഴിവ് എന്താണെന്ന് മനസില്‍ പ്രതിഷ്ഠിച്ച് കഴിഞ്ഞതാണ്. അവര്‍ ഇരുന്ന് കഴിഞ്ഞു. പ്രേക്ഷകര്‍ അവരെ അംഗീകരിച്ച് കഴിഞ്ഞതാണ്. ഇനി അവര്‍ ചെയ്യേണ്ടത്, കണ്ട തറ പടങ്ങളിലൊന്നും അഭിനയിക്കാന്‍ പോകരുത്. കൊല്ലത്തില്‍ ഒന്നോ രണ്ടോ പടത്തില്‍ മാത്രം അഭിനയിക്കുക എന്നതാവണം അവര്‍ ചെയ്യേണ്ടത്. പരമാവധി പോയാല്‍ മൂന്ന് പടങ്ങള്‍ വരെ ചെയ്യാം. മൂന്ന് പടത്തിലും അവരുടെ പ്രായത്തിലുള്ള നായികമാരായിരിക്കണം. അല്ലാതെ മകളുടെ പ്രായമുള്ള നായികമാരുടെ കൂടെ ഇനി അഭിനയിക്കരുത്. കോളേജ് കുമാരനായി അഭിനയിക്കാന്‍ എനിക്കും സാധിക്കും. പക്ഷേ എന്‍റെ പ്രായം കൂടെ നോക്കേണ്ടേ. മമ്മൂട്ടിയും മോഹന്‍ലാലും സെലക്ടീവാകണം.– കൊല്ലം തുളസി

Read More

അഗ്നിവീരന്മാരെ സ്വാഗതം ചെയ്യുന്നു ! അഗ്നിവീരന്മാര്‍ക്ക് ജോലി നല്‍കാന്‍ തയ്യാറെന്ന് ആനന്ദ് മഹീന്ദ്ര…

അഗ്നിപഥ് പദ്ധതിയ്‌ക്കെതിരേ ചില തല്‍പരകക്ഷികള്‍ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തുമ്പോള്‍ അഗ്നിവീരന്മാര്‍ക്ക് ജോലി വാഗ്ദാനവുമായി വ്യവസായി ആനന്ദ് മഹീന്ദ്ര. രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളില്‍ തനിക്ക് ദു:ഖമുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. ‘അഗ്‌നിപഥ് സ്‌കീമുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ ദുഃഖമുണ്ട്. അഗ്‌നിവീരന്മാരുടെ അച്ചടക്കവും നൈപുണിയും അവരെ മികച്ച തൊഴില്‍ യോഗ്യരാക്കുമെന്ന് കഴിഞ്ഞ വര്‍ഷം പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. അതിപ്പോഴും ആവര്‍ത്തിക്കുന്നു. അഗ്‌നിപഥ് പരിശീലനം ലഭിച്ച, കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു’ , ആനന്ദ് മഹീന്ദ്ര ട്വീറ്റില്‍ പറയുന്നു അഗ്നിവീര്‍മാരെ ഏതൊക്കെ സ്ഥാനങ്ങളില്‍ നിയമിക്കുമെന്ന ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യത്തിന്, ‘കോര്‍പ്പറേറ്റ് മേഖലയില്‍ വലിയ തൊഴിലവസരങ്ങളാണ് അഗ്നിവീര്‍മാര്‍ക്കുള്ളത്. അഗ്‌നിവീരന്മാരുടെ ലീഡര്‍ഷിപ്പ്, ടീം വര്‍ക്ക്, ശാരീരിക പരിശീലനം എന്നീ ഗുണങ്ങള്‍ തൊഴില്‍പരമായ കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കും. ഓപ്പറേഷന്‍സ്, അഡ്മിനിസ്ട്രേഷന്‍ തുടങ്ങി ചെയിന്‍ മാനേജ്മെന്റ്…

Read More

ലാലേട്ടൻ ചോദിച്ചു ഞാൻ യെസ് എന്നും പറഞ്ഞു;  മണിച്ചിത്രത്താഴിലേക്ക് വന്നതിനെക്കുറിച്ച് വിനയ പ്രസാദ് പറയുന്നതിങ്ങനെ

ഞാന്‍ മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത് പെരുന്തച്ചന്‍ എന്ന ചിത്രത്തിലാണ്. നെടുമുടി വേണു ചേട്ടന്‍റെ ഭാര്യയായി തമ്പുരാട്ടിയുടെ വേഷമായിരുന്നു. പിന്നീട് അതേ നെടുമുടി വേണു ചേട്ടന്‍റെ മകളായിട്ടാണ് മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ അഭിനയിച്ചത്. തനിക്ക് ലഭിച്ച ഏറ്റവും വലിയ അവസരമായിട്ടാണ് മണിച്ചിത്രത്താഴിനെ കാണുന്നത്. ഒരു ഷോ യില്‍ വച്ചാണ് മോഹന്‍ലാല്‍ സാറിനെ കാണുന്നത്. അന്ന് സംസാരിച്ചപ്പോള്‍ മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചു. തീര്‍ച്ചയായും ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഫാസില്‍ സര്‍ വിളിച്ചു, എന്‍റെ പുതിയ ചിത്രത്തില്‍ വിനയ പ്രസാദ് ആ വേഷം ചെയ്താല്‍ നന്നായിരിക്കും എന്ന് മോഹന്‍ലാല്‍ പറഞ്ഞു. അത്ര ആത്മാർഥതയോടെ അയാള്‍ പറഞ്ഞത് കൊണ്ട് എനിക്ക് വേറെ ഒന്നും ചിന്തിക്കനില്ല, വിനയ തയാറാണോ എന്നും ചോദിച്ചു. എനിക്ക് അത് തന്നെ വലിയ അംഗീകാരമായിരുന്നു, റെഡി സര്‍ എന്ന് ഞാനും മറുപടി കൊടുത്തു.– വിനയപ്രസാദ്

Read More

പു ക സ എന്നാല്‍ പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം; ഹരീഷിനെ ഒഴിവാക്കിയതിൽ  ജോയ് മാത്യുവിന് പറയാനുള്ളത്…

സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്ര്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്യൂണസത്തിന്‍റെ അഹന്തകളില്‍ ഒന്നാണ്. അതുകൊണ്ടാണ് സുഹൃത്തും മനുഷ്യപ്പറ്റുള്ള നാടകപ്രവര്‍ത്തകനുമായ എ. ശാന്തകുമാറിന്‍റെ അനുസ്മരണ ചടങ്ങില്‍ നിന്നു പു ക സ എന്ന പാര്‍ട്ടി സംഘടന ഹരീഷിനെ ഒഴിവാക്കിയത്. പു ക സ എന്നാല്‍ പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം എന്നായതിനാല്‍ ഹരീഷ് സന്തോഷിക്കുക . സ്വന്തം തീര്‍ച്ചകളുടെ സ്വാതന്ത്ര്യം എന്നത് അടിമകളുടെ പാരതന്ത്ര്യത്തേക്കാള്‍ എത്രയോ മഹത്തരമാണ് ,ആനന്ദകരവുമാണ്. – ജോയ് മാത്യു

Read More

നല്ല കഞ്ചാവ് ലഡുവും കുക്കീസും വയറു നിറച്ച് കഴിക്കൂ ! റെയ്ഡിനെത്തിയ പോലീസിന്റെ കണ്ണുതള്ളി…

കഞ്ചാവ് ഓയിലില്‍ നിര്‍മ്മിച്ച ലഡ്ഡുവും ബിസ്‌കറ്റുകളും വില്‍പ്പന നടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ഗാന്ധിനഗറിലെ ഭട്ട് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ചൗല ചിക്കന്‍’ എന്ന ധാബയില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കലര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്. ജയ് കിഷന്‍ ഠാക്കൂര്‍, അങ്കിത് ഫുല്‍ഹാരി, സോനു എന്നിവരാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായത്. ഇവരില്‍ നിന്ന് 1.59 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ഓയിലും കഞ്ചാവ് ഓയില്‍ കൊണ്ട് നിര്‍മിച്ച പലഹാരങ്ങളും പിടിച്ചെടുത്തു. ധാബ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഞ്ചാവ് കുക്കീസ് വാങ്ങാനെന്ന വ്യാജേനയാണ് ഉദ്യോഗസ്ഥര്‍ കടയിലെത്തിയത്. പരിശോധനയില്‍ കഞ്ചാവ് കുക്കീസ് ആമസോണ്‍ സ്റ്റിക്കര്‍ പതിച്ച പായ്ക്കറ്റുകളിലായിരുന്നു. ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കിയിരുന്നതായി അറസ്റ്റിലായ ജയ്കിഷന്‍ പോലീസിനോട് പറഞ്ഞു. കഞ്ചാവ് ഓയിലില്‍ നിര്‍മ്മിച്ച കുക്കീസിന് നാലായിരം…

Read More

സായ് പല്ലവിക്കെതിരേ വിജയശാന്തി; വ്യക്തികൾ അവർക്ക് അറിയാത്ത വിഷയങ്ങളിൽ മൗനം പാലിക്കാൻ ശ്രദ്ധിക്കണം

  കാഷ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്‍റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്ന നടി സായ് പല്ലവിയുടെ പ്രസ്താവനയ്ക്കെതിരേ നടിയും മുൻ എംപിയും ബിജെപി നേതാവുമായ വിജയശാന്തി രംഗത്ത്. അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളന്മാരെ ശിക്ഷിക്കുന്നതും ഒരുപോലെയാണോ എന്നായിരുന്നു വിജയശാന്തിയുടെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു വിജയശാന്തിയുടെ പ്രതികരണം. കള്ളനെ തല്ലുന്നതും തെറ്റ് ചെയ്തതിന് അമ്മ മകനെ തല്ലുന്നതും എങ്ങനെ സമാനമാകും? നിങ്ങൾ കള്ളനോടും അമ്മയോടും ഒരേ രീതിയിലാണോ പെരുമാറുക? വ്യക്തികൾ അവർക്ക് അറിയാത്ത വിഷയങ്ങളിൽ മൗനം പാലിക്കാൻ ശ്രദ്ധിക്കണം. വ്യക്തിത്വങ്ങൾ അവരുടെ പ്രശസ്തി സുരക്ഷിതമാക്കാൻ സമൂഹത്തിൽ ജാഗ്രത പാലിക്കണമെന്നാണ് വിജയശാന്തി ട്വീറ്റ് ചെയ്തത്. വിരാടപർവം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ നടി സായ് പല്ലവി നടത്തിയ പ്രതികരണമാണ് വലിയ വിവാദമായത്. സായ് പല്ലവിയുടെ രാഷ്ട്രീയ നിലപാട് തേടിയപ്പോഴായിരുന്നു നടിയുടെ പ്രതികരണം. ആശയപരമായി ഇടതോ വലതോ…

Read More