ഇത് പണിയാകുമെന്ന് ഭാര്യ പറഞ്ഞിരുന്നു ! തന്റെ പുതിയ ലുക്ക് വൈറലായതിനെക്കുറിച്ച് വിനയ് ഫോര്‍ട്ട് പറയുന്നതിങ്ങനെ…

നടന്‍ വിനയ്‌ഫോര്‍ട്ടിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. കഴിഞ്ഞ ദിവസമാണ് താരം പുതിയൊരു ലുക്കില്‍ വേദിയില്‍ എത്തിയത്. താരത്തിന്റെ ലുക്ക് നിമിഷന്നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയായിരുന്നു. ഇപ്പോള്‍ അതേപ്പറ്റി സംസാരിക്കുകയാണ് നടന്‍. രാമചന്ദ്ര ബോസ് ആന്റ് കോ’ എന്ന ചിത്രത്തിനായി എത്തിയപ്പോള്‍ ആണ് വിനയ് ഫോര്‍ട്ടിന്റെ ലുക്ക് ആരാധകര്‍ ശ്രദ്ധിച്ചത്. അപ്പന്‍ സിനിമയുടെ സംവിധായകന്‍ മജുവിനൊപ്പം ചെയ്യുന്ന സിനിമയാണ് ഈ മേക്കോവറിന് കാരണം. ഒരു സാങ്കല്‍പ്പിക ലോകത്തിലെയും അവിടുത്തെ ആളുകളുടേയും കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് വിനയ് ബോസ് ആന്റ് കോയുടെ പ്രമോഷന് എത്തിയത്. ചിത്രത്തിലെ തന്റെ മേക്കോവറായിരുന്നു അത് എന്ന് നടന്‍ പറയുന്നു. ഇത് ഇങ്ങനെ വൈറല്‍ ആവും എന്ന് കരുതിയില്ല. ‘പെരുമാനി’ എന്ന ചിത്രത്തില്‍ വളരെ വിചിത്രമായ വേഷത്തിലാണ് വിനയ് എത്തുന്നത്. സിനിമയ്ക്കു വേണ്ടി ഇത്തരത്തിലൊരു മേക്കോവര്‍ ചെയ്തിരിക്കുമ്പോള്‍…

Read More

ആളുകളില്‍ നിന്ന് പണം വാങ്ങിയ ശേഷം ഭാര്യയോട് നഗ്നയായി വീഡിയോ കോള്‍ ചെയ്യാനാവശ്യപ്പെട്ട് മര്‍ദ്ദനം ! ഭര്‍ത്താവിനെതിരേ കേസ്

നഗ്നയായി വീഡിയോ കോള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരേ കേസെടുത്തു. പാലായില്‍ വാടകയ്ക്ക് താമസിക്കുന്ന ബങ്കളം സ്വദേശിയായ യുവാവിനെതിരെയാണ് 20കാരിയായ യുവതി നീലേശ്വരം പോലീസില്‍ പരാതി നല്‍കിയത്. നഗ്‌നയായി വീഡിയോകോള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ ശാരീരികമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്നുമാണ് പരാതി. ആളുകളില്‍നിന്ന് പണം വാങ്ങിയ ശേഷം തന്നെ ഭീഷണിപ്പെടുത്തി വിവസ്ത്രയായി നിന്ന് വീഡിയോകോള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഭര്‍ത്താവിന്റെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിച്ചതായും ഭാര്യ പോലീസിനോട് പറഞ്ഞു. ഗാര്‍ഹിക പീഡനത്തിന് യുവാവിനെതിരെ കേസെടുത്ത് നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

മുന്‍ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ കാണുന്നത് പതിവാക്കി ! ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് രണ്ടാം ഭാര്യ

ആന്ധ്രാപ്രദേശില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് 25കാരി. മുന്‍ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ ഭര്‍ത്താവ് കണ്ടതാണ് യുവതിയെ പ്രകോപിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം യുവാവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തീരദേശ മേഖലയായ എന്‍ടിആര്‍ ജില്ലയിലാണ് സംഭവം. ആനന്ദ് ബാബുവാണ് യുവതിയുടെ ക്രോധത്തിന് ഇരയായത്. യുവാവിന്റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വിജയവാഡയിലേക്ക് മാറ്റുകയായിരുന്നു. 26കാരനായ ആനന്ദ് ബാബു ആറുവര്‍ഷം മുന്‍പാണ് ആദ്യ വിവാഹം കഴിച്ചത്. വഴക്കിനെ തുടര്‍ന്ന് കല്യാണം കഴിഞ്ഞ് രണ്ടുവര്‍ഷത്തിന് ശേഷം ഇരുവരും പിരിഞ്ഞു. തുടര്‍ന്നാണ് വരമ്മയെ ആനന്ദ് ബാബു വിവാഹം ചെയ്തത്. ശനിയാഴ്ചയാണ് മുന്‍ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ ഭര്‍ത്താവ് കാണുന്നത് വരമ്മ കണ്ടത്. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുകൂടി. വഴക്ക് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്…

Read More

തക്കാളിയെച്ചൊല്ലിയുണ്ടായ വഴക്കിനു പിന്നാലെ ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി ! ഒടുവില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത് ഇങ്ങനെ…

തക്കാളി വില റോക്കറ്റ് പോലെ കുതിക്കുന്ന സാഹചര്യത്തില്‍ ഇതേച്ചൊല്ലിയുള്ള നിരവധി കഥകളാണ് ദിനം പ്രതി സോഷ്യല്‍ മീഡിയയിലും മറ്റും നിറയുന്നത്. തക്കാളി കാരണം കുടുംബകലഹം വരെയുണ്ടായി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കറിയില്‍ തക്കാളി ചേര്‍ത്തതിന്റെ പേരില്‍ വഴക്കിട്ട് പിരിഞ്ഞ ദമ്പതിമാരെ ഒടുവില്‍ പോലീസ് ഒന്നിപ്പിച്ചതാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന കൗതുകകരമായ ഒരു വാര്‍ത്ത. മദ്ധ്യപ്രദേശിലാണ് സംഭവം. ഷാഹ്‌ഡോള്‍ സ്വദേശികളായ സഞ്ജീവ് വര്‍മയും ഭാര്യ ആരതിയുമാണ് തക്കാളിയുടെ പേരില്‍ വിവാഹമോചനത്തിന്റെ വക്കുവരെയെത്തിയത്. ഗ്രാമത്തില്‍ ഭക്ഷണശാല നടത്തുകയാണ് ഇരുവരും. ഭക്ഷണമുണ്ടാക്കുന്നതിനിടെ സഞ്ജീവ് കറിയില്‍ രണ്ടു തക്കാളി അധികം ചേര്‍ത്തു. പൊന്നും വിലയുള്ള തക്കാളി അനാവശ്യമായി പാഴാക്കിയതില്‍ ക്ഷുഭിതയായ ആരതി സഞ്ജീവുമായി വഴക്കിടുകയായിരുന്നു. ഒടുവില്‍ വാക്കേറ്റം ശക്തമായതോടെ സഞ്ജീവിനോട് പറയാതെ മകളെയുമെടുത്ത് ആരതി വീട് വിട്ടിറങ്ങി. ഇരുവരേയും കണ്ടെത്താനാകാതെ വന്നതോടെ സഞ്ജീവ് പോലീസിന്റെ സഹായം തേടുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍…

Read More

രാത്രിയില്‍ ഭാര്യ കാമുകന്റെ വീട്ടില്‍ പോകും ! ഒടുവില്‍ വിവാഹം കഴിപ്പിച്ചു നല്‍കി ഭര്‍ത്താവ്; കാമുകന് ഭാര്യയും മൂന്നു കുട്ടികളും…

ഭാര്യയ്ക്ക് കാമുകനുമായുള്ള അടുപ്പം മനസ്സിലാക്കി ഒടുവില്‍ ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ചു കൊടുക്കുന്ന വിശാല മനസ്‌കരായ ഭര്‍ത്താക്കന്മാരെക്കുറിച്ചുള്ള കഥകള്‍ പലപ്പോഴായി പുറത്തു വരാറുണ്ട്. 1999ല്‍ പുറത്തിറങ്ങിയ ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന ചിത്രത്തിന്റെ ഇതിവൃത്തവും ഏതാണ്ട് സമാനമായിരുന്നു. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഇത്തരത്തില്‍ വിശാലമനസ്‌കനായ ഒരു ഭര്‍ത്താവിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.ബിഹാറിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവിന്റെ സാന്നിധ്യത്തിലാണ് യുവതിയും കാമുകനും വിവാഹിതരാകുന്നത്. കാമുകന്‍ ശിവക്ഷ്രേതത്തില്‍ വച്ച് യുവതിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതും കൂടി നിന്നവര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുന്നതും കാണാം. കാമുകന്‍ സിന്ദൂരം തൊടുമ്പോള്‍ യുവതി പൊട്ടിക്കരയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഭര്‍ത്താവ് പുറത്ത് ജോലിക്ക് പോയ സമയം രാത്രി വൈകി യുവതി കാമുകനെ കാണാന്‍ പോയതോടെയാണ് സംഭവം പുറത്തറിയുന്നത്. കാമുകന്റെ വീട്ടിലെത്തിയ യുവതിയെ ബന്ധുക്കള്‍ കൈയോടെ പിടികൂടി. അവര്‍…

Read More

ഭര്‍ത്താവ് ഇല്ലാത്ത നേരം തക്കമെന്നു കണ്ട് വീട്ടിലെത്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ! യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് ഛേദിച്ച് യുവതി. ബിഹാറിലെ പാറ്റ്‌നയിലെ ബാങ്ക ജില്ലയിലാണ് സംഭവം. 27കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി യുവതി കിടന്നുറങ്ങുന്ന സമയത്ത് വീടിന്റെ മുകള്‍ നിലയില്‍ കൂടി 27കാരന്‍ വീട്ടില്‍ കയറുകയായിരുന്നു. തുടര്‍ന്ന് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ചെറുത്തു നില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ തൊട്ടടുത്തുള്ള ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തേക്ക് ഓടിയ യുവതി ബഹളം വെച്ച് നാട്ടുകാരെ വിളിച്ചു കൂട്ടി. സംഭവ സ്ഥലത്തേക്ക് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പ്രതി സ്ഥലം കാലിയാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി. ഇയാളുടെ ജനനേന്ദ്രിയം പകുതി മുറിഞ്ഞതായും അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു. അതിജീവിതയെ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി…

Read More

രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത് ഒരു മാസം മുമ്പ് ! സെക്‌സിന് വിസമ്മതിച്ചതിന് യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ്…

ലൈംഗികബന്ധത്തിനു വിസമ്മതിച്ചതിന്റെ പേരില്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന് ഭര്‍ത്താവ്. ഹൈദരാബാദിലെ സൈദാബാദിലാണു ദാരുണസംഭവം. 20 വയസ്സുള്ള ജാന്‍സിയാണു കൊല്ലപ്പെട്ടത്. അറസ്റ്റിലായ ഭര്‍ത്താവ് തരുണിനെ (24) ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഓട്ടോ ഡ്രൈവറായ തരുണിനും ജാന്‍സിക്കും രണ്ടു മക്കളുണ്ട്. ഒരു മാസം മുന്‍പാണു ജാന്‍സി രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. നാഗര്‍കുര്‍ണൂല്‍ ജില്ലക്കാരായ ഇരുവരും പ്രണയിച്ചു വിവാഹിതരായവരാണ്. പിന്നീട് ഹൈദരാബാദിലേക്കു താമസം മാറുകയായിരുന്നു. മേയ് 20ന് ലൈംഗികബന്ധത്തിനായി തരുണ്‍ സമീപിച്ചപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളും ക്ഷീണവും ചൂണ്ടിക്കാട്ടി ജാന്‍സി സമ്മതിച്ചില്ല. എന്നാല്‍ സെക്‌സ് വേണമെന്നു തരുണ്‍ നിര്‍ബന്ധിച്ചു. തന്റെ നിസ്സഹായാവസ്ഥ ജാന്‍സി ആവര്‍ത്തിച്ചെങ്കിലും ഭര്‍ത്താവ് ചെവിക്കൊണ്ടില്ല. പ്രകോപിതനായ തരുണ്‍, ജാന്‍സിയുടെ വായുംമൂക്കും പൊത്തിപ്പിടിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ യുവതി അബോധാവസ്ഥയില്‍ ആവുകയും മരിക്കുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു. യുവതിയുടെ മരണവെപ്രാളം കണ്ടുഭയന്ന തരുണ്‍, സ്വാഭാവിക മരണമെന്ന മട്ടില്‍ ബന്ധുക്കളെ വിവരമറിയിച്ചു. ഉടന്‍ ആശുപത്രിയില്‍…

Read More

കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയെ പിരിച്ചുവിട്ട നടപടി റദ്ദാക്കി സിദ്ധരാമയ്യ ! വീണ്ടും നിയമിക്കും…

മംഗളൂരുവില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയെ പിരിച്ചുവിട്ട നടപടി റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. കരാര്‍ നിയമനത്തില്‍ ജോലി ചെയ്യുകയായിരുന്ന നൂതന്‍ കുമാരിയെയാണ് വീണ്ടും ജോലിയില്‍ നിയമിക്കുമെന്ന് അറിയിച്ചത്. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് കരാര്‍ ജീവനക്കാരെ മാറ്റുന്നത് സാധാരണയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രവീണിന്റെ ഭാര്യയെ മാത്രമല്ല, മറ്റ് 150 കരാര്‍ ജീവനക്കാരെയും ജോലിയില്‍നിന്നു മാറ്റിയതായി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതു ചര്‍ച്ചയായതോടെ, മാനുഷിക പരിഗണന നല്‍കി നൂതന്‍ കുമാരിയെ വീണ്ടും നിയമിക്കുമെന്ന് സിദ്ധരാമയ്യ അറിയിക്കുകയായിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് സി തസ്തികയിലാണ് നൂതന്‍ കുമാരിക്ക് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ദക്ഷിണ കന്നഡയിലെ മംഗളൂരുവിലെ ഓഫീസില്‍ നിയമനം നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയുന്ന മംഗളൂരു ഡപ്യൂട്ടി കമ്മിഷണറുടെ അസിസ്റ്റന്റായിട്ടായിരുന്നു നിയമനം. പുതിയതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്തെ താത്ക്കാലിക നിയമനങ്ങള്‍ റദ്ദാക്കി. സാധാരണഗതിയില്‍ സര്‍ക്കാര്‍…

Read More

നല്ല ഭാര്യയാക്കാനുള്ള ട്രെയ്‌നിങ് തുടങ്ങിയെങ്കിലും ഞങ്ങള്‍ മുളയിലേ നുള്ളി ! കുടുംബിനിയാകാന്‍ കുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്ന് നിഖില വിമല്‍

സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെ 2009ല്‍ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് നിഖില വിമല്‍. പിന്നീട് ദിലീപ് നായകനായ ലൗ 24*7 ലൂടെ നായികയാവുകയും ചെയ്തു. തന്റെ നിലപാടുകള്‍ക്കൊണ്ടു കൂടി വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന താരം കൂടിയാണ് നിഖില വിമല്‍. മലബാറിലെ വിവാഹങ്ങളില്‍ സ്ത്രീകളെയും, പുരുഷന്മാരെയും വേര്‍ത്തിരിച്ച് കാണുന്നു എന്ന നിഖിലയുടെ പരാമര്‍ശം വളരെ അധികം ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വനിതക്ക് നല്കിയ താരത്തിന്റെ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ വിവാഹത്തെ കുറിച്ചാണ് താരം മനസ്സ് തുറന്നത്. നല്ല കുടുംബിനി ആകാനുള്ള ട്രെയിനിങ്ങ് ഒക്കെ തുടങ്ങിയോ എന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടി ഇങ്ങനെ; കുറച്ചു ഫെമിനിസമൊക്കെ ഇറക്കുന്ന മക്കളാണു ഞാനും ചേച്ചി അഖിലയും. സ്ത്രീകള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം തരുന്ന മോഡേണ്‍ ഫാമിലിയാണ് എന്ന് അമ്മ പറയുമെങ്കിലും ‘സ്വാതന്ത്ര്യം നിങ്ങള്‍ തരേണ്ട, അതു ഞങ്ങളുടെ കയ്യിലുണ്ട്’ എന്നൊക്കെ…

Read More