What Makes Best Porn Site That Different

XPornoList is owned by a dude who loves porn as a lot as the next guy, so I decided to setup a web site sharing one of the best porn websites. AUSTRALIA’s youth are awash with porn, with a new survey exhibiting as much as ninety per cent of Victorians aged between 15 and 29 admitting to accessing sexual content. ETimes is an Entertainment, TELEVISION & Life-style trade’s promotional website and carries advertorials and native advertising top porn sites. Yes it may possibly. Coupled with a tangible plan and support…

Read More

പതിമൂന്നുകാരനു നേരേ പീഡനം: സാക്ഷികള്‍ എല്ലാം പ്രതിയുടെ ബന്ധുക്കൾ; കൂറുമാറ്റത്തെ അതിജീവിച്ച് കേസ് തെളിയിക്കപ്പെട്ടപ്പോൾ വയോധികന് 51 വര്‍ഷം കഠിനതടവും പിഴയും

സാക്ഷികള്‍ എല്ലാം പ്രതിയുടെ ബന്ധു; കൂറുമാറ്റത്തെ അതിജീവിച്ച് കേസ് തെളിയിക്കപ്പെട്ടപ്പോൾ വയോധികന് 51 വര്‍ഷം കഠിനതടവും പിഴയും പത്തനംതിട്ട: പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അടൂര്‍ ഏനാത്ത് കുളക്കട വില്ലേജില്‍ കുളക്കട ഈസ്റ്റ് തുരുത്തില്‍ ദിവ്യാസദനം വീട്ടില്‍ രാജു (62) വിനെ പത്തനംതിട്ട പോക്‌സോ പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണ്‍ വിവിധ വകുപ്പുകളിലായി 51 വര്‍ഷം കഠിന തടവിനും ഒന്നരലക്ഷം രൂപ പിഴയായും ഒടുക്കുന്നതിന് ശിക്ഷവിധിച്ചു. ഏനാത്ത് പൂന്തോട്ടം എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരുമ്പോള്‍ അവിടെയെത്തിയ കുട്ടിയെ ഇയാള്‍ പലതവണ പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് ഒരു കൗണ്‍സിലറിന്റെ സഹായത്തോടെ പീഡന വിവരം മനസിലാക്കി്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്‍റെ ഇടപെടലിലൂടെ ഏനാത്ത് പോലീസ് കേസെടുക്കുകയായിരുന്നു. പ്രതിയുടെ അടുത്ത ബന്ധുകൂടിയായ കുട്ടിയ്ക്കുനേരെ നടത്തിയ പീഡനം ഗൗരവമായി കണ്ട കോടതി വിവിധ…

Read More

പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗിക ചോദനത്തിനു കാരണമായി; സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം നല്‍കിയ ആദ്യ കോടതി ഉത്തരവും വിവാദത്തില്‍

കോഴിക്കോട്: എഴുത്തുകാരന്‍ സിവിക് ചന്ദ്രനു സ്ത്രീപീഡനകേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോഴിക്കോട് സെഷന്‍സ് കോടതിയുടെ ആദ്യ ഉത്തരവും വിവാദത്തില്‍. പട്ടികജാതിക്കാരിയായ യുവതിയാണ് സിവിക്കിനെതിരേ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ പരാതിക്കാരിയുടെ എസ്എസ്എല്‍സി ബുക്കില്‍ ജാതിയും മതവും രേഖപ്പെടുത്തേണ്ട കോളത്തില്‍ ജാതിയും മതവും രേഖപ്പെടുത്താത്തതിനാല്‍ പട്ടിക ജാതി,വര്‍ഗ അതിക്രമ നിയമത്തിലെ വ്യവസ്ഥകള്‍ നിലനില്‍ക്കില്ലെന്നാണ് കോഴിക്കോട് സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. സ്ത്രീപീഡന പരാതിയില്‍ പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗിക ചോദനയ്ക്ക് കാരണമായതായി കഴിഞ്ഞ ദിവസം സിവിക്കിനു മുന്‍കൂര്‍ ജാമ്യം നല്‍കിയ മറ്റൊരു ഉത്തരവില്‍ കോടതി നടത്തിയ പരമാര്‍ശം വിവാദമായിരുന്നു.അതിനിടയിലാണ് ആദ്യ പരാതിയിലെ ജാമ്യ ഉത്തരവും വിവാദമായിട്ടുള്ളത്. ഹൈക്കോടതിയിൽ അപ്പീൽരണ്ടു യുവതികളുടെ പരാതിയിലും കൊയിലാണ്ടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ആദ്യ പരാതിക്കാരി പട്ടികജാതിക്കാരിയായ യുവതിയായിരുന്നു. ഈ കേസില്‍ കോഴിക്കോട് സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരുന്നത്. പട്ടിക…

Read More

അയൽക്കാർ തമ്മിൽ അഭിപ്രായവ്യത്യാസം;വീട്ടിൽ കയറി മധ്യവയസ്കയെ മാനഹാനിപ്പെടുത്താൻ ശ്രമം; ഇരുപത്തിയെട്ടുകാരൻ പിടിയിൽ

കൊല്ലം : വീട്ടിൽ അതിക്രമിച്ച് കയറി മധ്യവയസ്ക്കയെ മാനഹാനിപ്പെടുത്താൻ ശ്രമിച്ച പ്രതി ശക്തികുളങ്ങര പോലീസിന്‍റെ പിടിയിൽ. കുരീപ്പുഴ ചേരിയിൽ മുൻവിനാട് കായൽവാരം വീട്ടിൽ ആൽബിൻ (28) ആണ് പോലീസ് പിടിയിലായത്.ആൽബിന്‍റെ അമ്മയും പരാതിക്കാരിയും തമ്മിൽ ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പ്രതിയുടെ അമ്മ വീട്ടിൽ നിന്നും ഇറങ്ങിപോയിരുന്നു. ഇതിനെ തുടർന്ന് പരാതിക്കാരിയുടെ വീട്ടിൽ എത്തിയ ആൽബിൻ ചീത്ത വിളിച്ചു കൊണ്ട ് ആവലാതിക്കാരിയേയും മകളേയും അക്രമിക്കുകയായിരുന്നു. വീടിന്‍റെ ജനൽ ചില്ലുകൾ എറിഞ്ഞുടച്ച പ്രതിയെ തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾ അവരെ മാനഹാനിപ്പെടുത്താനും ശ്രമിച്ചു. ഇതിനെ തുടർന്ന് ഇവർ നൽകിയ പരാതിയിൽ വീട്ടിൽ അതിക്രമിച്ച് കയറിയതിനും, മാനഹാനിപ്പെടു ത്താൻശ്രമി ച്ചതിനും ശക്തികുളങ്ങര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു വർഗ്ഗീസിന്‍റെ നേതൃത്വത്തിൽ എസ്.ഐ ആശ ഐ.വി, സി.പി.ഓ ശ്രീലാൽ എന്നിവരാണ്…

Read More

“ഗവർണർ മോദി സർക്കാരിന്‍റെ ചട്ടുകം”; ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് കോടിയേരി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. പൊതുതെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്ക് പരിശോധന നടത്താന്‍ അവസരം നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. ഫെഡറല്‍ സംവിധാനമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്ന ഭരണഘടനയുടെ 356-ാം വകുപ്പ് സംസ്ഥാനങ്ങളുടെ മേല്‍ മുന്‍പ് പല തവണ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് പരീക്ഷിക്കാന്‍ ഇന്ന് പരിമിതികളുണ്ട്. അതുകൊണ്ടാണ് വളഞ്ഞ വഴി നോക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയുടേയും മോദി ഭരണത്തിന്‍റെയും ചട്ടുകമായി മാറി. ഗവർണറെ ഉപയോഗിച്ച് ജനകീയ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നോക്കുകയാണ് ബിജെപി. വളഞ്ഞ വഴിയിലൂടെ വരിഞ്ഞു മുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും നോക്കുകയാണെന്നും അതിന്‍റെ ഭാഗമാണ്…

Read More

വാടകയ്ക്ക് താമസത്തിനെത്തി ശ്രീകോവിലിന് മുന്നിലെ ആമവിളക്ക് മോഷ്ടിച്ചു മുങ്ങി;1ലക്ഷം രൂപയുടെ വിളക്ക്  പന്ത്രണ്ടായിരം രൂപയ്ക്ക് ആക്രിക്കടയിൽ വിറ്റു; മണിക്കൂറുകൾക്കുള്ളി ൽ കള്ളൻമാർ വലയിലായതിങ്ങനെ…

കൊല്ലം: മോഷണം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി .കൊല്ലം ശക്തികുളങ്ങര വെൻകുളങ്ങര സ്ക്കൂളിന് സമീപത്തെ ക്ഷേത്രത്തിൽ ഒരു ലക്ഷം രൂപ വിലമതിക്കുന്ന ആമ വിളക്ക് മോഷ്ടിച്ച കേസിലെ രണ്ട് പ്രതികളെയാണ് ശക്തികുളങ്ങര പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് ശക്തികുളങ്ങര കുളക്കുടി ഭന്ദ്രാദേവി ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചിരുന്ന ആമ വിളക്കാണ് മോഷണം പോയത്. മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തു.ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വൈഷ്ണവ്(18) ,ശക്തികുളങ്ങര സ്വദേശി അജിത് (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു. മോഷണം നടന്ന ക്ഷേത്രത്തിന് സമീപം സിസിടിവി കാമറകൾ ഇല്ലായിരുന്നു. ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകൾ പരിശോധിച്ച് സംശയം തോന്നിയവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതികളെ പിടികൂടാൻ…

Read More

പ്രിയ വർഗീസിന്‍റെ നിയമനം ; ചാൻസലറും സർവകലാശാലയും തമ്മിലുള്ള പ്രശ്നത്തിൽ സർക്കാർ കക്ഷിയല്ലെന്ന് പി. രാജീവ്

കൊച്ചി: കണ്ണൂർ സർവകലാശാലയും ചാൻസലറും തമ്മിലുള്ള പ്രശ്നത്തിൽ സർക്കാർ നിലവിൽ കക്ഷിയല്ലെന്ന് മന്ത്രി പി. രാജീവ്. ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. എന്നാൽ സർവകലാശാല വിഷയങ്ങൾ സംസ്ഥാന സർക്കാരിന്‍റെ പരിധിയിൽ വരുന്നതാണ്. സർവകലാശാല നിയമപരമായി മുന്നോട്ട് പോകുമെന്നും മന്ത്രി രാജീവ് കൂട്ടിച്ചേർത്തു. അതേസമയം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനം സ്റ്റേ ചെയ്തതോടെ ഗവർണർ സർക്കാർ പോര് രൂക്ഷമായിരിക്കുകയാണ്. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കണ്ണൂർ വിസി നാളെ ഹൈക്കോടതിയെ സമീപിക്കും. നടപടി ക്രമം പാലിക്കാതെയാണ് സ്റ്റേ എന്നാണ് വാദം. അതേസമയം വിസിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്റ്റേ എന്നാണ് രാജ്ഭവന്‍റെ നിലപാട്.

Read More

  ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് കോട്ടയം മുട്ടന്പലം തൃഗൗതമപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇന്നു രാവിലെ നടന്ന ഗോപികാനൃത്തത്തിൽ പങ്കെടുക്കാനെത്തിയവർ. – അനൂപ് ടോം

Read More

കുടിച്ച് ‘മരിച്ചു’! ആചാരങ്ങളൊന്നും തെറ്റിക്കാതെ നാട്ടുകാര്‍ കുഴിച്ചിട്ടയാള്‍ തിരിച്ചെത്തി ഞെട്ടിച്ചു

മദ്യപിച്ചിട്ട് പലരും കാട്ടുന്ന പരാക്രമങ്ങള്‍ മിക്കപ്പോഴും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ മദ്യപിച്ച ശേഷം “നിശബ്ദനായതിന്‍റെ’ പേരില്‍ വാര്‍ത്തയിലിടം നേടിയിരിക്കുകയാണ് ബൊളീവിയയില്‍ നിന്നുള്ളൊരു യുവാവ്. ബൊളീവിയയിലെ എല്‍ അല്‍ട്ടൊ എന്ന നഗരത്തില്‍ ഓഗസ്റ്റ് ഒന്നിനാണ് വാര്‍ത്തയ്ക്ക് ആധാരമായ സംഭവം നടന്നത്. അന്നാട്ടിലെ ടോബ എന്ന വംശക്കാര്‍ വര്‍ഷാവര്‍ഷങ്ങളില്‍ ഭൂമി മാതാവിനായി ഒരു പ്രത്യേക ഉത്സവം നടത്താറുണ്ട്. പ്രകൃതിക്കും പ്രപഞ്ചത്തിനുമായി നന്ദി പറയാനാണിത്. “പച്ചമാമ’ എന്നൊരു ദേവതയ്ക്കാണിവര്‍ നേര്‍ച്ചകള്‍ അര്‍പ്പിക്കുക. ഈ ഉത്സവത്തിനായി ഒരു സുഹൃത്തിന്‍റെ ക്ഷണപ്രകാരം എത്തിയതായിരുന്നു വിക്ടര്‍ ഹ്യൂഗോ മൈകാ ആല്‍വറെസ് എന്ന മുപ്പതുകാരന്‍. പക്ഷെ ആഘോഷങ്ങള്‍ക്കിടെ നല്ല രീതിയില്‍ മദ്യപിച്ച വിക്ടറിന് തന്‍റെ ബോധം നഷ്ടമായി. എന്നാല്‍ ഏറെ നേരം അനക്കമില്ലാതിരുന്ന വിക്ടര്‍ മരിച്ചുപോയെന്നാണ് നാട്ടുകാരും സുഹൃത്തും ധരിച്ചത്. അവര്‍ ആചാരങ്ങളൊന്നും തെറ്റിക്കാതെ “ശവം’ കൃത്യമായി മറവ് ചെയ്തു.

Read More

തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ്നേതാക്കളെവീട്ടിൽ കയറി മർദിച്ച കേസ് ; സിപിഎം പഞ്ചായത്തംഗവും ബ്രാഞ്ച് സെക്രട്ടറിയും പോലീസ് പിടിയിൽ

ചങ്ങനാശേരി: തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വീട്ടിൽ കയറി കന്പിവടിക്ക് അടിച്ച കേസിൽ സിപിഎം പഞ്ചായത്തംഗവും ബ്രാഞ്ച് സെക്രട്ടറിയും റിമാൻഡിൽ. തൃക്കൊടിത്താനം പഞ്ചായത്ത് നാലാംവാർഡംഗം ബൈജു വിജയൻ(43), മണികണ്ഠവയൽ ലോക്കൽ സെക്രട്ടറി തടത്തിൽ സുനിൽകുമാർ(45)എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മനുകുമാർ, ആന്‍റോ ആന്‍റണി എന്നിവരെയാണ് മനുകുമാറിന്‍റെ വീട്ടിൽ കയറി ബൈജു വിജയന്‍റെ നേതൃത്വത്തിലുള്ള സിപിഎം പ്രവർത്തകർ ക്രൂരമായി മർദിച്ചത്. കഴിഞ്ഞ 12-ന് പുലർച്ചെ 1.30നാണ് സംഭവം. അക്രമത്തിനുശേഷം ഒളിവിൽപ്പോയ ഇരുവരെയും ഇന്നലെയാണ് തൃക്കൊടിത്താനം എസ്എച്ച്ഒ ഇ.അജീബ്, എസ് ഐ ബോബി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മനുകുമാറിന്‍റെ വീട്ടിൽക്കയറി ബൈജു അക്രമം നടത്തുന്ന രംഗം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ബൈജുവാണ് കേസിലെ ഒന്നാംപ്രതി. കേസുമായി ബന്ധപ്പെട്ട് തൂന്പുങ്കൽ ആന്‍റണി (മജു-43)വിനെ പോലീസ് നേരത്തെ അറസ്റ്റ്…

Read More