Freechatnow Review 2021: Execs & Cons, Features

For the sake of everyone’s sanity, images won’t appear instantly contained throughout the chat window. Fill out the questionnaire and supply a username, gender and date of begin to chat as a guest. Free Chat Now is free to make use of but you still have the option of being a guest or a member. You can access a ton of options as a visitor which is superior, but should you make an account you’ll have a few further benefits. This web page may even fill you in on any…

Read More

Prime Sex Chat Websites Finest Adult Chat Rooms 2022

I thought I was into some wild stuff, however the other members on right here put me to shame! This website has actually strapped a rocket to my sexual libido and helped me make some loopy new friends. More on the column of “cool” than humorous is the free video chat, which lets you enter customized created rooms, each described together with the number of live customers. You can also sext in your mobile phone, or any system, such as an old-timey desktop. There’s not a lot in the greatest…

Read More

My Dog Ate My Dominican Republic Girls!

She studied visual arts and illustration at Altos de Chavón School of Design within the Dominican Republic, and he or she has a degree in visible arts from the National School of Visual Arts, Mexico, with a speciality in images and mural portray. She research Graphic Design and Illustration in Norway, and returns to the Dominican Republic to check Fine Arts on the Altos de Chavón School of Design. Generally, mid-income and low-income households preserve a common family with their youngsters. The paths of those three girls intersected in Bologna,…

Read More

ആസാദ് കശ്മീര്‍ പരാമര്‍ശം കെ.ടി ജലീലിന്റെ ചീട്ടു കീറുമോ ? ജലീലിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി കോടതി നിര്‍ദേശം…

ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍ എംഎല്‍.എയ്ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം. ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ കോടതിയുടെതാണ് ഉത്തരവ്. ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ ജി.എസ് മണി ആണ് കോടതിയെ സമീപിച്ചത്. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കോടതി ഉത്തരവിട്ടാല്‍ കേസെടുക്കാമെന്നായിരുന്നു നിലപാട്. കെ.ടി ജലീലിന്റെ പരാമര്‍ശം ദേശദ്രോഹവും, ഹിന്ദു-മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. സമാനമായ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് അടക്കമുള്ള ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഡല്‍ഹി തിലക് മാര്‍ഗ് പോലീസിലാണ് ജിഎസ് മണി പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ജലീലിനെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നിയമോപദേശം തേടിയിരുന്നു. ഹര്‍ജിയില്‍ കോടതി മറ്റെന്നാള്‍ അന്തിമ വിധി പുറപ്പെടുവിക്കും.

Read More

വീല്‍ചെയറില്‍ ഭക്ഷണ വിതരണം ചെയ്ത് യുവതി ! വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു…

ഓണ്‍ലൈന്‍ ഫുഡ് ആപ്പുകളുടെ കാലമാണിന്ന്. കടയില്‍ നിന്ന് നേരിട്ട് കിട്ടുന്നതിലും വിലകുറവില്‍,കടയില്‍ ക്യൂ നില്‍ക്കാതെ സാധനം വീട്ടിലെത്തുന്ന ഫുഡ് ഡെലിവറി മാറുന്ന കാലത്തിന്റെ ദൃഷ്ടാന്തം കൂടിയാണ്. എന്നാല്‍, ജീവിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്നവരാണ് ഇങ്ങനെ ഫുഡ് ഡെലിവറി നടത്തുന്നവര്‍ എന്നതാണ് യാഥാര്‍ഥ്യം. തന്റെ അച്ഛന് സുഖമില്ലാതെ വന്നതിനാല്‍ ഒഴിവുസമയങ്ങളില്‍ ഭക്ഷണവിതരണം നടത്തുന്ന കുട്ടിയുടെയും കുട്ടികളോടൊപ്പം ഫുഡ് ഡെലിവറിക്ക് പോകുന്ന അച്ഛന്റെയും വീഡിയോകള്‍ അടുത്തിടെ സാമൂഹികമാധ്യമത്തില്‍ ശ്രദ്ധനേടിയിരുന്നു. വീല്‍ചെയറിലിരുന്ന് ഫുഡ് ഡെലിവറി നടത്തുന്ന യുവാവിന്റെ വീഡിയോയും അടുത്തിടെയാണ് വൈറലായത്. ഇപ്പോഴിതാ മോട്ടോര്‍ വീല്‍ചെയറിലിരുന്ന് ഫുഡ് ഡെലിവറി നടത്തുന്ന യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഡല്‍ഹിയിലെ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. വീല്‍ചെയര്‍ ഓടിച്ചുകൊണ്ട് ഭക്ഷണം വിതരണം ചെയ്യുന്ന യുവതിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. ജീവിതം കടുപ്പമേറിയതാണെന്ന കാര്യത്തില്‍ സംശയമേതുമില്ല. എന്നാല്‍,…

Read More

കോട്ടയം നഗരത്തില്‍ ബാലഭിക്ഷാടനം;നാല് കുട്ടികളെ രക്ഷപ്പെടുത്തി; സംഘത്തിൽ‌ രണ്ടും മൂന്നും വയസുള്ള കുട്ടികളും

കോട്ടയം: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും സമീപത്തെ റോഡുകളിലുമായി ഭിക്ഷാടനം നടത്തിയ നാലുകുട്ടികളെ ആളുകള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ്‌ലൈൻ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മൂന്നും അഞ്ചും ഏഴും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് കണ്ടെത്തിയത്. തെലുങ്കും ഹിന്ദിയും ഭാഷകളാണ് കുട്ടികള്‍ സംസാരിക്കുന്നത്. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും സമീപത്ത് ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ രക്ഷിതാക്കളാണോ എന്ന് വ്യക്തമല്ല. ഓണ ദിവസങ്ങളിലാണ് സംഘം ട്രെയിനില്‍ കോട്ടയത്തെത്തിയത് എന്നാണ് വിവരം. തിങ്കളാഴ്ച രാവിലെയാണ് കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബാലഭിക്ഷാടനം നടന്നത്. കുട്ടികള്‍ ഭിക്ഷ യാചിക്കുന്നതിനായി അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് ശ്രദ്ധയില്‍ പെട്ട ചിലര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരും, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അധികൃതരും എത്തി കുട്ടികളെയും ഒപ്പമുള്ളവരെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടികളുടെ യാതൊരു ഔദ്യോഗിക രേഖകളും കൂടെയുള്ളവരില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട്ടികളെ താല്‍ക്കാലികമായി കോട്ടയത്തെ സംരക്ഷണ കേന്ദ്രത്തില്‍ പരിപാലിക്കും.…

Read More

പതിവ് ഓണപ്പാട്ടുകളില്‍ നിന്നും വേറിട്ട് ‘നീലാഴി തീരത്ത്’ ! ആസ്വദിക്കാം ഹൃദ്യമായ ഓണഗാനങ്ങള്‍…

ബാല്യകാലത്തിന്റെ ഏറ്റവും സുഖമുള്ള ഓര്‍മയാണ് ഓണം. അത് നീലാഴി തീരം സാക്ഷിയായി കണ്ണീരില്‍ കുതിര്‍ന്നാണെങ്കിലോ? കടല്‍പോലെ ആഞ്ഞടിക്കുന്ന വേര്‍പാടിലും ആ കുഞ്ഞുമനസ്സിന്റെ പുഞ്ചിരി കാണാന്‍ കൊതിക്കുന്ന ഒരമ്മ. സമൃദ്ധിയുടെ കാഴ്ചകളൊരുക്കുന്ന പതിവ് ഓണപ്പാട്ടുകള്‍ക്ക് ഇടവേള നല്‍കുകയാണ് നീലാഴി തീരത്ത് സംഗീത ആല്‍ബം. നൂറ വരിക്കോടന്റെ രചനയില്‍ കലേഷ് പനമ്പയില്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീലക്ഷ്മി കെ. അനിലാണ്. ഇല്ലായ്മയിലും ചേര്‍ത്തു നിര്‍ത്തലിന്റെ ആഘോഷമാണ് ഓണമെന്ന് വീണ്ടും നമ്മെ ഓര്‍മപ്പെടുത്തുകയാണ് നീലാഴി തീരത്ത്. പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനനാണ് പ്രൊജക്ട് ഡിസൈനര്‍. നോവും സുഖമുണര്‍ത്തുന്ന പാട്ടിന് ദൃശ്യഭാഷയൊരുക്കിയിരിക്കുന്നത് സബിന്‍ കാട്ടുങ്ങളലാണ്. ആഞ്ചലിന്‍ വി. സോജന്‍, സിജി പ്രദീപ്, ഫെബി, കുഞ്ഞുമോള്‍, പ്രിന്‍സ് കണ്ണാറ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ഐവാസ് വിഷ്വല്‍ മാജിക് നിര്‍മിച്ചിരിക്കുന്ന നീലാഴി തീരത്തിന്റെ ഛായാഗ്രഹണം ഗൗതം ബാബുവാണ്. ചിത്രസംയോജനം: ഏകലവ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ്പാല്‍, കലാസംവിധാനം: സുരേഷ്…

Read More

ഭാരത് ജോഡോയോ സീറ്റ് ജോഡോയോ; പരിഹാസവുമായി സിപിഎം

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ പരിഹാസവുമായി സിപിഎം. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പരിഹാസം. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി നടത്തുന്ന പദയാത്ര കേരളത്തില്‍ 18 ദിവസമാണ്. അതേസമയം ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസം മാത്രമാണ് യാത്ര നടത്തുന്നതെന്നും പോസ്റ്ററില്‍ പറയുന്നു. ബിജെപിയോട് പോരാടാനുള്ള വിചിത്രമായ വഴിയാണിതെന്നും പോസ്റ്ററില്‍ പരിഹാസമുണ്ട്. http://<blockquote class=”twitter-tweet”><p lang=”zxx” dir=”ltr”><a href=”https://t.co/lpDpy1jVRm”>pic.twitter.com/lpDpy1jVRm</a></p>&mdash; CPI (M) (@cpimspeak) <a href=”https://twitter.com/cpimspeak/status/1569241051235491844?ref_src=twsrc%5Etfw”>September 12, 2022</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script> ഭാരതത്തിന്‍റെ ഐക്യത്തിനു വേണ്ടിയുള്ള ഭാരത് ജോഡോ ആണോ അതോ സീറ്റിനുവേണ്ടി മാത്രമുള്ള സീറ്റ് ജോഡോ ആണോ ഇതിനു പിന്നിലെ ലക്ഷ്യമെന്നും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്. രാഹുലിന്‍റെ കാരിക്കേച്ചര്‍ ഉള്‍പ്പെടെ ഉപയോഗിച്ചുകൊണ്ടാണ് പോസ്റ്റര്‍ തയാറാക്കിയിരിക്കുന്നത്.

Read More

നാരുകൾ ആഹാരത്തിൽ അവശ്യം; ഏതു പ്രായക്കാർക്കും

ശരീരപോഷണത്തിനും ശരിയായ വളർച്ചയ്ക്കും ചില പ്രത്യേക തരത്തിലുള്ള ഭക്ഷണം ആവശ്യമാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ് എന്നിവ ഈ വിഭാഗത്തിൽപ്പെട്ടവയാണ്. വിറ്റാമിനുകളും മിനറലുകളും കൂടി ഇതിൽ പെടുന്നവതന്നെ. അവയുടെ ദൗർലഭ്യം ആരോഗ്യത്തെ കുറയ്ക്കുകയും രോഗത്തിന് കാരണമാകുകയും ചെയ്യും. പാകപ്പെടുത്തൽ പിഴച്ചാൽ…ഏത് പ്രായത്തിലുള്ളവർക്കും നിർബന്ധമായും ആഹാരത്തിൽ ഉണ്ടായിരിക്കേണ്ടവയാണ് നാരുകൾ അഥവാ ഫൈബറുകൾ. അതുകൊണ്ടാണ് നാരുകളടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടർമാർ നിർദേ ശിക്കുന്നത്. നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് വളരെ ഗുണകരമാണ്. എന്നാൽ നാരുകളടങ്ങിയവയാണെങ്കിലും ചിലതരം പാകപ്പെടുത്തലുകൾ കൊണ്ട് അവയുടെ ശരിക്കുള്ള ഉപയോഗം കിട്ടാതെയും വരാം. ആഹാരവസ്തുക്കൾക്ക് രൂപമാറ്റങ്ങൾ വരുത്തുന്നതും പാകപ്പെടുത്തുന്നതും കാരണം ഫൈബറുകൾക്ക് അവയുടെ ഗുണപരമായ ഉപയോഗം നഷ്ടപ്പെടുന്നു. ഗോതന്പിലും ആട്ടയിലും മൈദയിലും…ഉമിയുള്ള ഗോതമ്പും തവിടുള്ള അരിയും ഫൈബറുകൾ ധാരാളമടങ്ങിയ ആഹാരപദാർത്ഥങ്ങളാണെങ്കിലും അവ തന്നെ അരച്ചും പൊടിച്ചും ഉമി നീക്കിയും നിറം മാറ്റിയും രുചികരമാക്കിയും മൃദുത്വമുള്ളതാക്കിയും കൂടുതൽ സംസ്കരിക്കുന്നതിനനുസരിച്ച് ഫൈബറിന്‍റെ അളവും…

Read More

നീ ഇല്ലെങ്കിൽ ഞാൻ ചത്തുകളും;  ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയുമായി ഒളിച്ചോട്ടം; അറസ്റ്റിലായത് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ കോഴിക്കോടുകാരന്‍

പത്തനംതിട്ട: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിയായ കുട്ടിയെ ഇമോഷണല്‍ മെയിലിംഗ് നടത്തിയാണ് തനിക്കൊപ്പം യുവാവ് കൊണ്ടുപോയത്. കഴിഞ്ഞ ഓഗസ്റ്റ് 28നാണ് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതിയുണ്ടായത്. ഫോണ്‍ സ്വിച്ച് ഓഫ്പെണ്‍കുട്ടിയെ കാണാതായതിന് പത്തനംതിട്ട പോലീസ് അന്നുതന്നെ കേസെടുത്തിരുന്നു. കോഴിക്കോട് വളയനാട് മാങ്കാവ് കുമ്പണ്ടന്ന കെസി ഹൗസില്‍ ഫാസിലിനെയാണ് (26) അറസ്റ്റു ചെയ്തത്. പത്തനംതിട്ടയ്ക്കു സമീപമുള്ള സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാണാതായതിന് കഴിഞ്ഞമാസം 28 ന് പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അന്വേഷണത്തില്‍ പെണ്‍കുട്ടി താന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടയാള്‍ക്കൊപ്പമാണ് പോയിട്ടുള്ളതെന്നു തുടക്കത്തില്‍ തന്നെ പോലീസിനു വ്യക്തമായി. നാടുവിടുമ്പോള്‍ ഇരുവരും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ചെന്നൈയിൽസൈബര്‍ സെല്ലിന്‍റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചു. തുടര്‍ന്ന്…

Read More