Andy’s Livesexcams Com Review Is It Definitely Value The Money?

Site Support doesn’t in force guidelines of conduct for the models. Use this site at your personal threat and stay away from Models from Romania. You can even enter an amount of credit yourself and the positioning will calculate the whole quantity to be paid for you. In addition to the free credits, new members also receive a 50% discount on their first purchase. The high quality of the models on this site is amongst the highest. I have to say that concerning the visitors, I can´t complain since I…

Read More

വ്യത്യസ്തനായ ആയുർവേദ ഡോക്ടർ! 49 കാരനായ ഡോക്ടര്‍ക്ക് വിശേഷണങ്ങളും വ്യത്യസ്തതകളും നിരവധി

ബിജു ഇത്തിത്തറ കടുത്തുരുത്തി: ഒപ്പുശേഖരണം, സ്റ്റാമ്പ്, നാണയം, ഫോട്ടോ ശേഖരം‍, പുസ്തക സമ്പാദ്യം, കാരിക്കേച്ചറിസ്റ്റ്, പ്രഭാഷകന്‍… 49 കാരനായ ആയുര്‍വേദ ഡോക്ടര്‍ക്ക് വിശേഷണങ്ങളും വ്യത്യസ്തതകളും നിരവധി. തലയോലപ്പറമ്പില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി നടത്തുകയാണ് തലയോലപ്പറമ്പ് ശ്രീവിലാസത്തില്‍ ഡോ. എസ്. പ്രീതന്‍. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ വായനയോടും പുസ്തകങ്ങളോടും ഇഷ്ടമായിരുന്നു. വായന അദ്ദേഹത്തെ അറിവിന്‍റെ പുതിയ വാതായനങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയി. അത് വ്യത്യസ്ത ശീലങ്ങളിലേക്കുള്ള വഴി തുറക്കലായിരുന്നു. ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിനെ പോലുള്ള സ്‌പോര്‍ട്‌സ് താരങ്ങളുടെ പടങ്ങള്‍ സ്വന്തമാക്കിയായിരുന്നു ശേഖരണം എന്ന വിനോദം പ്രീതന്‍ തുടങ്ങിയത്. ഏഴായിരത്തിലധികം വ്യക്തികളുടെ ഒപ്പുശേഖരവും 25000 ഫോട്ടോകളും പ്രീതന് സ്വന്തമായുണ്ട്. സുകുമാര്‍ അഴിക്കോട്, കാവാലം നാരായണപ്പണിക്കര്‍, ഇളയരാജ, യേശുദാസ്, ശശി തരൂര്‍, സിനിമാ താരങ്ങള്‍ തുടങ്ങി 300-ല്‍ അധികം വ്യക്തികളുടെ ഒറിജിനല്‍ ഒപ്പും ഇതില്‍പ്പെടും. മഹാത്മാഗാന്ധിയുടെയും ഇന്ത്യയിലെ മുഴുവന്‍ രാഷ്‌ട്രപതിമാരുടെയും പ്രധാന മന്ത്രിമാരുടെയും കേരളത്തിലെ മുഖ്യമന്ത്രിമാരുടെയും കൈയൊപ്പിന്‍റെ ശേഖരവും…

Read More

വിനയന്‍ എന്ന പേരു പറയാന്‍ പാടില്ലെന്ന ഒരു നിയമം മലയാള സിനിമയില്‍ പൊതുവേയുണ്ട്..! മാല പാർവതി പറയുന്നു…

പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയെ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇരുന്നൂറിലേറെ ആളുകള്‍ അത് ഷെയർ ചെയ്തിട്ടുണ്ട്. നാളെ അതിന്‍റെ പ്രത്യാഘാതങ്ങള്‍ എനിക്കും ഉണ്ടാവും. പക്ഷേ എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു. വിനയന്‍ എന്ന പേരു പറയാന്‍ പാടില്ലെന്ന ഒരു നിയമം മലയാള സിനിമയില്‍ പൊതുവേയുണ്ട്. അദ്ദേഹത്തിന്‍റെ കുഴപ്പം കൊണ്ടാണോ എന്നൊന്നും എനിക്ക് അറിയില്ല. ഗ്രൂപ്പ് വഴക്കുകള്‍ എന്തായാലും ഒരാളെ ജോലി എടുക്കാന്‍ അനുവദിക്കാതിരിക്കിരുന്നത്. ഇദ്ദേഹം പ്രവർത്തിക്കാന്‍ പാടില്ലെന്ന് അനൗദ്യോഗികമായി ബാന്‍ വയ്ക്കുന്നതിന് എതിരേയാണ് ഞാന്‍ സംസാരിക്കുന്നത്. അത് എല്ലാവരും അനുഭവിക്കുന്ന കാര്യമാണ്. ഒരു കാര്യം സംസാരിച്ച് കഴിഞ്ഞാല്‍ അപ്പോള്‍ ബാന്‍. അത് അങ്ങനെയല്ലല്ലോ വേണ്ടത്. -മാല പാർവതി

Read More

ഒരുപാട് സങ്കടപ്പെടുത്തി! തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍

എനിക്ക് കുട്ടിക്കാലത്ത് തന്നെ സിനിമകള്‍ കാണാന്‍ അവസരമുണ്ടായിരുന്നു. കണ്ടതാണെങ്കിലും വീണ്ടും അതേ സിനിമ കാണുന്ന ശീലമുണ്ടായിരുന്നു എനിക്ക്. എല്ലാ ശനിയും ഞായറും സിനിമ കണ്ടിരിക്കണമെന്നുള്ളത് തങ്ങളുടെ വീട്ടിലെ നിയമമായിരുന്നു. ഞാന്‍ സിനിമയിലേക്ക് വരുന്നു എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചത് അച്ഛന്‍റെ ചേട്ടനായിരുന്നു. അദ്ദേഹത്തിന് മക്കളുണ്ടായിരുന്നില്ല. നൃത്തവും സിനിമയുമൊക്കെ ഏറെയിഷ്ടമാണ്. ഞാന്‍ ആദ്യ സിനിമയില്‍ അഭിനയിക്കാനായി യാത്ര പുറപ്പെടുന്ന സമയത്താണ് വല്യച്ഛന്‍ മരിച്ചുവെന്ന വിവരം വന്നത്. അത് ഒരുപാട് സങ്കടപ്പെടുത്തി. എപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്ന എന്‍റെ ഈ സ്വഭാവത്തിന് പിന്നില്‍ മറ്റുള്ളവരില്‍ നിന്നുമുള്ള പ്രചോദനമല്ല. താന്‍ ഇങ്ങനെ ആയത് കൊണ്ടാണ്. അതേസമയം ഞാനും എല്ലാവരേയും പോലെ അപ്‌സെറ്റ് ആകാറുണ്ട്. ചില സമയത്ത് പുറമെ കാണിക്കാറുണ്ട്. -മഞ്ജു വാര്യർ

Read More

എല്ലാം വല്ലാതെ ഗ്ലാമറസായിരിക്കും! തെലുങ്ക് സിനിമ ഭരിക്കുന്നത് ചില കുടുംബങ്ങൾ; എന്തുകൊണ്ടാണ് തെലുങ്കില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതെന്ന് വ്യക്തമാക്കി അമല പോള്‍

തെന്നിന്ത്യന്‍ സിനിമയിലെല്ലാം തിളങ്ങിനിൽക്കുന്ന നടിയാണ് മലയാളിയായ അമല പോള്‍. മലയാളത്തിലൂടെയായിരുന്നു അമലയുടെ അരങ്ങേറ്റം. പിന്നീട് തെന്നിന്ത്യയിലെ താരമായി മാറുകയായിരുന്നു. തമിഴിനും കന്നടയ്ക്കും പുറമെ തെലുങ്ക് സിനിമകളിലും അമല അഭിനയിച്ചു. തെലുങ്കില്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് അമല അഭിനയിച്ചിട്ടുള്ളത്. 2011 മുതല്‍ 2015 വരെ ആകെ അഭിനയിച്ചിട്ടുള്ളത് നാലു തെലുങ്ക് സിനിമകളിൽ മാത്രമാണ്. നാഗ ചൈതന്യ നായകനായ ബേജാവ്ഡ എന്ന ചിത്രത്തിലൂടെയായിരുന്നു അമല തെലുങ്കിൽ അരങ്ങേറിയത്. രാം ചരണ്‍, അല്ലു അര്‍ജുന്‍, നാനി എന്നിവരായിരുന്നു അമല അഭിനയിച്ച മറ്റു മൂന്നു തെലുങ്ക് ചിത്രങ്ങളിലെ നായകന്മാര്‍. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് തെലുങ്കില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമല പോള്‍. ഒരഭിമുഖത്തിലാണ് അമല പോള്‍ മനസ് തുറന്നിരിക്കുന്നത്. തെലുങ്ക് സിനിമയില്‍ നായികമാരോടുള്ള സമീപനാണ് തന്‍റെ പിന്മാറ്റത്തിന് കാരണമായി അമല പോള്‍ പറയുന്നത്. ഞാന്‍ തെലുങ്കിലേക്ക് വന്നപ്പോഴാണ് അവിടെ കുടുംബം എന്നൊരു…

Read More

അവര്‍ ക്ഷണിച്ചു..! മുഖ്യനും സംഘവും അടുത്ത മാസം യൂറോപ്പിലേക്ക് ! പോകുന്നതിന്റെ കാരണം…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും അടുത്തമാസം യൂറോപ്പ് സന്ദർശിക്കും. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും യൂറോപ്പ് സന്ദർശിക്കുന്നതെന്നാണ് സർക്കാർ വിശദീകരണം. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും. ഒക്ടോബർ ആദ്യവാരമായിരിക്കും സന്ദർശനം. യാത്ര രണ്ടാഴ്ച നീണ്ടേക്കും.

Read More

ഭാര്യ തന്‍റെ ഭർത്താവിന്‍റെ പ്രണയം കൈയോടെ പൊക്കി! ഭാര്യയുടെ അനുമതിയോടെ ഭിന്നലിംഗ യുവതിയെ വിവാഹം ചെയ്ത് യുവാവ്

കലഹണ്ടി: ഒഡീഷയിലെ കലഹണ്ടി ജില്ലയിലുള്ള നർലയിൽ 32 കാരൻ, ഭാര്യയുടെ അനുമതിയോടെ ഭിന്നലിംഗ യുവതിയെ വിവാഹം ചെയ്തു. യുവാവിന്‍റെ ഭാര്യ വിവാഹം അംഗീകരിക്കുക മാത്രമല്ല, ട്രാൻസ്‌വുമണിനൊപ്പം ഒരേ വീട്ടിൽ താമസിക്കാൻ സമ്മതിക്കുകയും ചെയ്തു. രണ്ട് വയസുള്ള കുട്ടിയുടെ പിതാവാണ് കഥയിലെ നായകൻ. കഴിഞ്ഞ വർഷം റായഗഡ ജില്ലയിലെ അംബഡോലയിൽ തെരുവിലാണ് യുവാവ് ഭിന്നലിംഗ യുവതിയെ കണ്ടുമുട്ടുന്നത്. യുവതി തെരുവിൽ ഭിക്ഷയാചിക്കുകയായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ യുവാവിന് പ്രണയം തോന്നി. അയാൾ യുവതിയുടെ മൊബൈൽ നമ്പർ വാങ്ങി അവളുമായി ബന്ധം തുടർന്നു. ഒരു മാസം മുൻപ് ഭാര്യ തന്‍റെ ഭർത്താവിന്‍റെ പ്രണയം കൈയോടെ പൊക്കി. ചോദിച്ചപ്പോൾ യുവാവ് തനിക്ക് ഭിന്നലിംഗ യുവതിയുമായി അടുപ്പമുണ്ടെന്നും പിരിയാൻ കഴിയാത്ത ബന്ധമാണെന്നും അറിയിച്ചു. ഇതോടെ ട്രാൻസ്‌വുമണിനെ കുടുംബത്തിൽ സ്വീകരിക്കാൻ ഭാര്യ സമ്മതിച്ചു. ഭാര്യയുടെ സമ്മതം ലഭിച്ചതോടെ നർലയിലെ ക്ഷേത്രത്തിൽ ഭിന്നലിംഗ വിഭാഗത്തിലെ ആളുകളുടേയും…

Read More

വനിതാ സഹായി നോക്കിനിന്നു! നഴ്‌സറി വിദ്യാർഥിനിയെ സ്കൂൾ ബസ് ഡ്രൈവർ ലൈംഗീക പീഡനത്തിനിരയാക്കി

ഭോപ്പാൽ: മധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാലിൽ മൂന്നര വയസുകാരിയായ നഴ്‌സറി വിദ്യാർഥിനിയെ സ്‌കൂൾ ബസ് ഡ്രൈവർ ലൈംഗീക പീഡനത്തിനിരയാക്കി. ബസിലെ വനിത അറ്റൻഡറുടെ സാന്നിദ്ധ്യത്തിലായിരുന്നു പീഡനം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ഡ്രൈവറെയും അറ്റൻഡറെയും പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ പ്രമുഖ സ്വകാര്യസ്കൂളിലെ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. സ്കൂൾ അധികൃതർ സംഭവം ആദ്യം മൂടിവയ്ക്കാൻ ശ്രമം നടത്തി. സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെന്‍റിന്‍റെ പങ്ക് പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര അറിയിച്ചു. സ്കൂളിൽനിന്നും വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് കുട്ടി പീഡനത്തിന് ഇരയായത്. വീട്ടിലെത്തിയ കുട്ടിയുടെ വസ്ത്രങ്ങൾ മാറ്റിയതായി അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. ബാഗിൽ സൂക്ഷിച്ചിരുന്ന ഉടുപ്പ് ധരിച്ചാണ് കുട്ടി എത്തിയത്. കുട്ടിയുടെ വസ്ത്രം മാറ്റിയത് ആരാണെന്നും എന്തിനാണെന്നും അമ്മ ക്ലാസ് ടീച്ചറോടും പ്രിൻസിപ്പലിനോടും അന്വേഷിച്ചെങ്കിലും വസ്ത്രം മാറ്റിയില്ലെന്ന് അവർ അറിയിച്ചു. കുട്ടി പിന്നീട് തന്‍റെ ലൈംഗീക അവയവങ്ങളിൽ വേദന അനുഭവപ്പെടുന്നതായി മാതാപിതാക്കളോട് പറഞ്ഞു.…

Read More

കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി ! മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വെച്ചിരുന്നു…

കോട്ടയത്ത് തെരുവുനായയെ അജ്ഞാതര്‍ കൊന്ന് കെട്ടിതൂക്കി. കോട്ടയം പെരുന്നയില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് സംഭവം. മാസങ്ങളായി നാട്ടുകാര്‍ക്ക് ശല്യമായിരുന്ന നായയെയാണ് കൊന്ന് കെട്ടിതൂക്കിയത്. മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. ആരാണ് കൃത്യം നടത്തിയതെന്ന് വ്യക്തമല്ല. അതേസമയം, കോട്ടയം മുളക്കുളത്ത് നായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരായ വകുപ്പ് ചുമത്തിയാണ് വെളളൂര്‍ പോലീസ് കേസെടുത്തത്. മൃഗസ്‌നേഹികളുടെ പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരെത്തി ചത്ത നായകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍ എന്നിവിടങ്ങളില്‍ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. 12 നായകളാണ് ചത്തത്. വിഷം കൊടുത്തു കൊന്നതിന്റെ ലക്ഷണങ്ങളോടെയാണ് നായകളുടെയെല്ലാം ശവങ്ങള്‍ കണ്ടെത്തിയത്. നായ ശല്യം രൂക്ഷമായ മേഖലയായതിനാല്‍ സംഭവത്തെ പറ്റി അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു പഞ്ചായത്തിന്റെ നിലപാട്.

Read More

മയക്കുമരുന്നുമായി നഴ്‌സിംഗ് വിദ്യാര്‍ഥികളായ ദമ്പതികള്‍ പിടിയില്‍ ! ഇരുവരും നഴ്‌സിംഗ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത് ഇങ്ങനെയെന്ന് സൂചന …

മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാര്‍ത്ഥികളായ ദമ്പതികള്‍ പിടിയില്‍. തിരുവനന്തപുരം ചിറയിന്‍ കീഴ് സ്വദേശി പ്രജിന്‍, ഭാര്യ ദര്‍ശന എസ് പിള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. 200 നൈട്രോസെപാം ഗുളികകള്‍ ഇവരില്‍ നിന്നും കണ്ടെടുത്തു. ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് എക്സൈസ് സംഘം തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന നടത്തിയത്. ചാക്ക ബൈപ്പാസ് ഭാഗത്തുവെച്ചുള്ള വാഹനപരിശോധനയ്ക്കിടെയാണ് ദമ്പതികള്‍ പിടിയിലാകുന്നത്. ബൈക്കിലെത്തിയ ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇരുവരും അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ്. നഴ്‌സിംഗ് പഠനത്തിനുള്ള പണം ഇവര്‍ കണ്ടെത്തിയിരുന്നത് മയക്കുമരുന്ന് വില്‍പ്പനയിലൂടെയായിരുന്നു എന്നാണ് സൂചന.

Read More