തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി! ജഡത്തിന് താഴെ ഇലയും പൂക്കളും; സംഭവം ചങ്ങനാശേരി പെരുന്നയില്‍

കോട്ടയം: ചങ്ങനാശേരി പെരുന്നയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമാണ് സംഭവം. ജഡത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. നാട്ടുകാര്‍ പിന്നീട് നായയെ മറവ് ചെയ്തു. പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. 2001 മുതൽ തുടർച്ചയായി അഞ്ചു തവണ കേരള നിയമസഭയിലേക്കു കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാർഥിയായി ഇടുക്കി നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച റോഷി അഗസ്റ്റിൻ നിലവിലുള്ള നിയമ സഭയിൽ ജലസേചന വകുപ്പ് മന്ത്രിയായി സ്തുത്യർഹമായ സേവനം കാഴ്ച വയ്ക്കുന്നു. കേരളാ കോണ്‍ഗ്രസ്‌സ് (എം)-ൻറെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പലരും പാർട്ടി വിട്ടു പോയ സാഹചര്യങ്ങളിലും പാർട്ടിയിൽ അടിയുറച്ചു നിന്ന നേതാവാണ് റോഷി എന്ന് പ്രസിഡൻറ് സലിം തന്‍റെ പ്രസംഗത്തിൽ മന്ത്രിയെ പ്രകീർത്തിച്ച് സംസാരിച്ചു.

Read More

പേസ്റ്റ് രൂപത്തിലാക്കി ഗുളിക മാതൃകയിലാക്കി, പക്ഷേ പണി പാളി! കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അരക്കിലോ സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അരക്കിലോയോളം സ്വർണം പിടികൂടി. ആഭ്യന്തര യാത്രക്കാരനിൽ നിന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് സ്വർണം പിടികൂടിയത്. കണ്ണൂർ സ്വദേശി സി.കെ. ജസീലിൽ നിന്നാണ് 22 ലക്ഷത്തോളം രൂപ വരുന്ന അരക്കിലോയോളം സ്വർണം പിടിച്ചത്. ബംഗളൂരു വഴി ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാൾ. തിങ്കളാഴ്ച വൈകുന്നേരം ഏഴിന് വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ വച്ച് പരിശോധനയ്ക്കിടെയാണ് സിഐഎസ്എഫ് സ്വർണം പിടികൂടിയത്. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടു വന്ന സ്വർണം മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതാണെന്നാണ് സൂചന. പേസ്റ്റ് രൂപത്തിലാക്കി ഗുളിക മാതൃകയിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ബാഗേജ് പരിശോധനയ്ക്കിടെ ഇയാളുടെ ഹാൻഡ് ബാഗിൽ നിന്നാണ് രണ്ട് ഗോൾഡ് കോമ്പൗണ്ടുകൾ സിഐഎസ്എഫ് കണ്ടെത്തിയത്. പിടിയിലായ യാത്രക്കാരൻ ഗൾഫ് എയർ വഴി ബഹറിനിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തളം വഴിയെത്തിയതായിരുന്നുവെന്നാണ് വിവരം. യാത്രക്കാരനെ പിടികൂടിയ 550 ഗ്രാം തൂക്കമുള്ള പേസ്റ്റ്…

Read More

വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് ! കണ്ടക്ടറെ പഞ്ഞിക്കിട്ടു; കണ്ടക്ടറെ രക്ഷിച്ചത് മുക്കത്തെ കയറ്റിറക്ക് തൊഴിലാളികള്‍

മുക്കം: വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടർക്ക് വിദ്യാർഥിനിയുടെ സഹോദരന്‍റെ സുഹൃത്തുക്കളുടെ മർദനമേറ്റു. അരീക്കോട് – മുക്കം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെയാണ് ജീപ്പിലെത്തിയ പത്തോളം പേർ മർദിച്ചത്. വൈകിട്ട് ആറരയോടെ മുക്കം ബസ് സ്റ്റാൻഡിലാണ് സംഭവം. കോഴിക്കോട്ടെ സ്വകാര്യ കോളേജിലെ ബികോം വിദ്യാർഥിനിയോടാണ് കണ്ടക്ടർ അപമര്യാദയായി പെരുമാറിയത്. വിദ്യാർഥിനിക്ക് ബസിൽ സീറ്റു കിട്ടിയപ്പോൾ ഇരിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ടിക്കറ്റെടുക്കാൻ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ അരീക്കോട് കൊണ്ടു പോയി ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി വിസമ്മതിച്ചതോടെ കണ്ടക്ടർ ബാഗ് വാങ്ങിവച്ചതായി വിദ്യാർഥിനി പറഞ്ഞു. ഇതോടെ വിദ്യാർഥിനി വിദേശത്തുള്ള സഹോദരനെ വിവരമറിയിച്ചു. സഹോദരൻ നാട്ടിലുള്ള സുഹൃത്തുക്കളെയും വിവരമറിയിച്ചു. ബസ് കെട്ടാങ്ങലിൽ എത്തിയിട്ടും കണ്ടക്ടർ ബാഗ് വിട്ടു നൽകാതായതോടെ വിദ്യാർഥിനി മുക്കം വരെ ബസിൽ യാത്ര തുടർന്നു. ബസ് മുക്കം സ്റ്റാൻഡിൽ എത്തുമ്പോഴേക്കും പത്തോളം പേർ ജീപ്പിൽ…

Read More

അപകടം വരുത്തിയശേഷം ‘നൈസായി മുങ്ങി’! അപകടത്തിൽപ്പെട്ടത് ഒരേ ദിശയിൽ സഞ്ചരിക്കുന്ന വാഹനങ്ങള്‍…

കൊയിലാണ്ടി: പൂക്കാട് പെട്രോൾ പമ്പിന് സമീപത്ത് സ്കൂട്ടറുകൾ തമ്മിലിടിച്ച് ഒരാൾക്ക് പരിക്കേറ്റു. അപകട ശേഷം സ്കൂട്ടറുമായി യുവാവ് മുങ്ങി.  ഒരേ ദിശയിൽ സഞ്ചരിക്കുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ സഞ്ചരിക്കുകയായിരുന്നു സ്കൂട്ടറിൽ പിറകെ വന്ന ജൂപ്പിറ്റർ സ്കൂട്ടറാണിടിച്ചത്. പുറക്കാട്ടിരി സ്വദേശി മുഹമ്മദ് ഫായിസിനാണ് പരിക്കേറ്റത്. ഇയാളുടെ തുടയെല്ല് പൊട്ടി ഇപ്പോഴും ചികിത്സയിലാണ്. അപകടത്തിനിടയാക്കിയ നീല ജൂപ്പിറ്റർ ഓടിച്ച യുവാവിനെയാണ് പോലീസ് തിരയുന്നത്. മുഹമ്മദ് സഞ്ചരിച്ച സ്കൂട്ടറും പിറകിലായി ജൂപ്പിറ്റർ സ്കൂട്ടറും കോഴിക്കോട് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു. പൂക്കാട് പെട്രോൾ പമ്പിന് സമീപത്തെത്തിയപ്പോൾ ജൂപ്പിറ്റർ മുഹമ്മദ് സഞ്ചരിച്ച വാഹനത്തിനെ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഇയാൾ തെറിച്ച് റോഡികിലേക്ക് വീണു. അപകട ദൃശ്യങ്ങളിൽ പരിക്കുപറ്റിയോ എന്ന് നോക്കാനായി ജൂപ്പിറ്റർ ഓടിച്ചിരുന്ന യുവാവ് വാഹനത്തിനരികലേക്ക് വരുന്നത് വ്യക്തമാണ്. എന്നാൽ ആളു കൂടിയതോടെ വാഹനവുമായി ഇയാൾ കടന്നു കളഞ്ഞു. നീല ടീഷർട്ട്…

Read More

ഫ്രഞ്ച് നവതരംഗ സിനിമയുടെ ‘പിതാമഹന്‍’ഗൊദാര്‍ദിന് വിട…

വിഖ്യാത ഫ്രഞ്ച് ചലച്ചിത്ര സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദ്(91) അന്തരിച്ചു. ഫ്രഞ്ച് നവതരംഗ സിനിമയുടെ ഗോഡ് ഫാദര്‍ എന്നറിയപ്പെടുന്ന അദ്ദേഹം എഴുത്തുകാരന്‍ ചലച്ചിത്ര നിരൂപകന്‍ എന്നീ നിലകളിലും ലോക പ്രശസ്തനായിരുന്നു. ‘ബ്രെത്ത്ലസ്’ പോലുള്ള ക്ലാസിക് സിനിമകളിലൂടെ ലോക സിനിമയില്‍ തന്നെ വിപ്ലവം കൊണ്ടു വന്ന സംവിധായകനായിരുന്നു ഗൊദാര്‍ദ്. 1930 ഡിസംബര്‍ മൂന്നിന് പാരീസില്‍ ജനിച്ച ഗൊദാര്‍ദ് പിന്നീട് സ്വിറ്റ്‌സര്‍ലന്‍ഡിലെ ന്യോണില്‍ തന്റെ വിദ്യാഭ്യാസം ആരംഭിച്ചു. 1949ല്‍ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് പാരീസിലേക്ക് മടങ്ങിയ അദ്ദേഹം അവിടുത്തെ ചലച്ചിത്ര ക്ലബ്ബുകളില്‍ സജീവമായി. അക്കാലത്ത് വളര്‍ന്നുവരുന്ന യുവ ചലച്ചിത്ര നിരൂപകരുടെ ഇടയില്‍ ഗൊദാര്‍ദ് ഏറെ സ്വീകാര്യനായി. സിനിമയുടെ സ്ഥാപിതമായ പതിവ് രീതികളെ ലംഘിച്ച് അദ്ദേഹം ഹാന്‍ഡ്‌ഹെല്‍ഡ് കാമറ വര്‍ക്ക്, ജംപ് കട്ടുകള്‍, അസ്തിത്വപരമായ സംഭാഷണങ്ങള്‍ എന്നിവ ഉപയോഗിച്ച് ഒരു പുതിയ ചലച്ചിത്ര നിര്‍മാണ ശൈലിക്ക് തുടക്കം കുറിച്ചു. ഫ്രാന്‍സ്വാ ത്രൂഫോ,…

Read More

മരണാനന്തരം ശരീരം മെഡിക്കൽ കോളജിന്; മാതൃകയായൊരു വിവാഹം… ശ്രീദേവിക്ക് ബിഗ് സല്യൂട്ട്

ഒറ്റപ്പാലം: മാതൃകയായൊരു വിവാഹം… വിവാഹ ചടങ്ങുകൾ കോപ്രായപ്രകടനങ്ങൾക്കു വേദിയാകുന്ന ന്യൂജൻ ട്രെന്‍റിന് ഗുഡ് ബൈ പറഞ്ഞാണ് മയിലും പുറത്ത് മാതൃകയായൊരു വിവാഹം നടന്നത്. വിവാഹം സ്വർഗത്തിൽ നടക്കുന്നുവെന്നാണ് പ്രമാണം… എന്നാൽ മയിലുംപുറം വലിയ വീട്ടിൽ കുളങ്ങര ശ്രീദേവിക്ക് തന്‍റെ വിവാഹ സുദിനത്തിൽ ഭൂമിയിൽ സന്മനസുള്ള ചിലർക്കെങ്കിലും സമാധാനം നൽകാനും കൂടിയായിരുന്നു തീരുമാനം. ഇതിനിവർ കണ്ടെത്തിയ മാർഗം താനുൾപ്പെടെ എട്ട് പേരുടെ ശരീരം മരണാനന്തരം തൃശൂർ മെഡിക്കൽ കോളജിന് കൈമാറാനായിരുന്നു. വിവാഹങ്ങൾ പല രീതിയിൽ വ്യത്യസ്തങ്ങളായി നടത്താറുണ്ടങ്കിലും ശ്രിദേവിയുടെ വിവാഹം നാടിനു തന്നെ മാതൃക നൽകുന്നതായി. വിവാഹ ദിനത്തിൽ ഇതേ വേദിയിൽ വച്ച് തന്‍റേയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉൾപ്പടെ എട്ട് പേരുടെ ശരീരം മരണാനന്തരം തൃശൂർ ഗവ. മെഡിക്കൽ കോളജിന് വിട്ടു കൊടുക്കുന്നതിന് തയാറാക്കിയ സമ്മതപത്രം കൈമാറുകയും ചെയ്തു. മണ്ണിലൊതുങ്ങുന്ന തങ്ങളുടെ ദേഹം കൊണ്ട് കാഴ്ചവട്ടങ്ങളുടെ മായാപ്രപഞ്ചം ഏതെങ്കിലും…

Read More

ഭൂമിയിൽ സ്വർഗംതീർക്കുന്ന ദന്പതികൾ; ആറ് കുടുംബങ്ങൾക്ക് കിടപ്പാടമൊരുക്കാൻ ഭൂമി സൗജന്യമായി വിട്ടുനൽകി

എടത്തിരുത്തി: നിർധനരായ ആറ് കുടുംബങ്ങൾക്ക് കിടപ്പാടമൊരുക്കാൻ അരക്കോടിയുടെ ഭൂമി സൗജന്യമായി വിട്ടുനൽകി ദന്പതികൾ. പൈനൂർ പല്ലയിലാണ് ആറ് കുടുംബങ്ങളുടെ ജീവിതാഭിലാഷം പൂവണിയാനായി മുപ്പതുസെന്‍റ് ഭൂമിയാണ് വാടാനപ്പള്ളി സ്വദേശി കടവിൽ ബഷീറും ഭാര്യ ഷാജിതയും ചേർന്ന് തങ്ങളുടെ ജന്മനാട്ടിൽ ഭൂമി സൗജന്യമായി വിട്ടുനൽകിയത് വലപ്പാട്, എടത്തിരുത്തി ഗ്രാമപഞ്ചായത്തിന്‍റെ പരിധിയിൽ വാടകക്കും മറ്റുള്ളവരുടെ ദയയിലും താമസിക്കുന്ന അർഹരായ ആറ് കുടുംബങ്ങൾക്കാണ് ഭൂമി ലഭിച്ചത്. ടാറിട്ട റോഡിന് അഭിമുഖമായതും മറ്റുള്ളവർക്ക് പന്ത്രണ്ട് അടി വീതിയിലുള്ള വഴിയും തിരിച്ചിട്ടാണ് ഭൂമി കൊടുത്തത്. ബഷീറിന്‍റെ ഭാര്യ ഷാജിതക്ക് കിടപ്പാടമില്ലാത്തവരുടെയും നിരാലംബരായ രോഗികളുടേയും വാർത്തകൾ കാണുന്പോൾ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന മോഹമാണ് ഇന്ന് പൂവണിഞ്ഞത്. ഇനിയും തങ്ങളാൽ കഴിയുന്നപോലെ നിരാലംബരെ ചേർത്തുപിടിക്കുമെന്ന് കടവിൽ ബഷീർ പറഞ്ഞു.വലപ്പാട് ഗവ. ഹൈസ്കൂളിലെ പത്താംക്ലാസിലെ ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയുടെ കുടുംബത്തിന് ഏഴുലക്ഷം രൂപ ചെലവഴിച്ചുള്ള വീട് നിർമാണം അധ്യാപക സംഘടന ഏറ്റെടുത്തതായി…

Read More

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ  ബിയർ കുപ്പിക്ക് തലയ്ക്ക് അടിച്ചത് നിഷാദ്;  സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്തിയ പോലീസ് പറയുന്നതിങ്ങനെ

തിരുവനന്തപുരം: കാട്ടായിക്കോണത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജിയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വെങ്കായം സ്വദേശി നിഷാദാണ് അറസ്റ്റിലായത്. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളില്ലെന്ന് പോലീസ് അറിയിച്ചു.അറസ്റ്റിലായ ആള്‍ ഉള്‍പ്പെടെ രണ്ടു പേര്‍ സഞ്ചരിച്ച കാര്‍ ഷാജിയുടെ ബൈക്കില്‍ ഉരസിയതുമായി ബന്ധപ്പെടുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കാറിലുണ്ടായിരുന്നവര്‍ മദ്യക്കുപ്പികൊണ്ട് ഷാജിയുടെ തലയ്ക്കടിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് അക്രമത്തിനു കാരണമെന്നും പോലീസ് വ്യക്തമാക്കി. ഇവര്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പങ്കുള്ള മറ്റേ ആള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജിക്ക് നേരെ ആക്രമണമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

15 ഭാര്യമാരും 107 മക്കളും ! ഡേവിഡും തന്റെ ‘ഗോലിയാത്ത്’ കുടുംബവും സോഷ്യല്‍ മീഡിയയില്‍ വൈറല്‍…

ലോകത്തിലെ വലിയ കുടുംബങ്ങളെക്കുറിച്ചുള്ള വാര്‍ത്ത എപ്പോഴും കൗതുകകരമാണ്. ആഫ്രിക്കയിലെ പടിഞ്ഞാറന്‍ കെനിയയിലുള്ള ഒരു ഗ്രാമത്തിലുള്ള ഡേവിഡ് സകായോ കലുഹാന എന്നയാള്‍ അത്തരത്തിലൊരു വലിയ കുടുംബത്തിന്റെ നാഥനാണ്. 15 ഭാര്യമാരും 107 മക്കളും അടങ്ങുന്നതാണ് 61 കാരനായ ഡേവിഡിന്റെ കുടുംബം. ഡേവിഡും അദ്ദേഹത്തിന്റെ പതിനഞ്ച് ഭാര്യമാരും നൂറ്റി ഏഴ് മക്കളും ഒന്നിച്ചാണ് കഴിയുന്നത് എന്നതാണ് പ്രത്യേകത. തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് ഡേവിഡിന്റെ ഭാര്യമാര്‍ പറയുന്നു. ആഫ്രിമാക്‌സ് ഇംഗ്ലീഷ് എന്ന യൂട്യൂബ് ചാനലിലാണ് ഡേവിഡിനേയും കുടുംബത്തേയും പരിചയപ്പെടുത്തുന്നത്. ഉയര്‍ന്ന ഐക്യു ഉള്ളയാളാണ് താനെന്നും അതിനാല്‍ ഒരു ഭാര്യയ്ക്ക് മാത്രം തന്നെ നോക്കാന്‍ ആവില്ലെന്നുമാണ് 15 പേരെ വിവാഹം ചെയ്തതിനെ കുറിച്ച് ഡേവിഡ് പറയുന്നത്. ചരിത്രകാരനാണ് ഡേവിഡ് എന്ന് വീഡിയോയില്‍ പറയുന്നുണ്ട്. 4000 ല്‍ അധികം പുസ്തകങ്ങള്‍ താന്‍ വായിച്ചിട്ടുണ്ടെന്നും ഡേവിഡ് വീഡിയോയില്‍ അവകാശപ്പെടുന്നു. തന്റെ ഭാര്യമാര്‍ പരസ്പരം കടമകള്‍ പങ്കിടുകയും…

Read More

89 വയസ്സുള്ള ഭര്‍ത്താവ് പതിവായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു ! പരാതിയുമായി കിടപ്പുരോഗിയായ 87കാരി

89കാരനായ ഭര്‍ത്താവ് പതിവായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നെന്ന പരാതിയുമായി 87കാരിയായ ഭാര്യ രംഗത്ത്. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിക്കുന്ന സംഭവം. ഭര്‍ത്താവിന്റെ ശല്യം സഹിക്കാന്‍ വയ്യാതായതോടെയാണ് വയോധികയും കുടുംബവും അഭയം ഹെല്‍പ് ലൈനില്‍ വിളിച്ച് പരാതിപ്പെട്ടത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ’89 വയസുള്ള ‘ഹൈപ്പര്‍സെക്ഷ്വല്‍’ ഭര്‍ത്താവ് നിരന്തരം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു. സുഖമില്ലാതെ കിടപ്പിലായ ഭാര്യക്ക് അയാളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ല. പക്ഷേ അയാള്‍ നിര്‍ബന്ധിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന് വിസമ്മതിക്കുമ്പോള്‍ ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നാണ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നത്. സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കാനും അവരെ സഹായിക്കാനും പരിശീലനം ലഭിച്ച ആളുകളാണ് അഭയത്തില്‍ വര്‍ക്ക് ചെയ്യുന്നത്. ദമ്പതിമാര്‍ തമ്മില്‍ ആരോഗ്യകരമായ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നെന്നാണ് അഭയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ സുഖമില്ലാതെ ആയതോടെ 87കാരി കിടപ്പിലായി. നിലവില്‍ മകന്റെയോ, മരുമകളുടെയോ സഹായം ഇല്ലാതെ കിടക്കയില്‍ നിന്ന് എഴുനേല്‍ക്കാനോ, നടക്കാനോ ഇവര്‍ക്ക്…

Read More