Cam4 Review Sex Cams Search Engine @ Cambb Xxx

Unfortunately, not all broadcasters have invested in webcams that are as nice as others. Fortunately, this drawback does not seem to be an extreme quantity of of an issue. Private show – Per-Minute Rate – This the traditional means if you merely pay for the period of time you spend in a non-public chat session with a cam host. You need not pre-purchase a block of time and needn’t commit to a minimum spend. You don’t need to be a registered member and even pay to view as many open…

Read More

ഉറങ്ങിക്കിടന്ന സുഹൃത്തിനെ തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി;  കൊലപ്പെട്ട അഭയ് മലയാളി യുവതിയെ വിവാഹം ചെയ്ത് മരങ്ങാട്ടുപിള്ളിയിൽ താമസിച്ചു വരുകയായിരുന്നു

പാലാ: താമസസ്ഥലത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചുറ്റികയ്ക്ക് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന ഒഡിഷ സ്വദേശി മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഒഡീഷ സ്വദേശിയും നിര്‍മാണ തൊഴിലാളിയുമായ അഭയ് (48) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കടപ്പാട്ടൂരിലെ സ്വകാര്യ കെട്ടിടത്തിലെ താമസ കേന്ദ്രത്തിലായിരുന്നു സംഭവം. അടിയേറ്റ് കോട്ടയം മെഡിക്കല്‍ കോള ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭയ് ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതി പശ്ചിമബംഗാള്‍ ജയ്പാല്‍ഗുരി സ്വദേശി പ്രദീപ് ബർമനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവശേഷം കോട്ടയം വഴി എറണാകുളത്തെത്തി ട്രെയിനില്‍ നാട്ടിലേയ്ക്ക് കടക്കുന്നതിനിടെ കോയമ്പത്തൂരില്‍ ചെന്നിറങ്ങിയ പ്രതിയെ റെയില്‍വേ പോലീസിന്‍റെ സഹായത്തോടെയാണ് പാലാ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട അഭയ് തൊഴില്‍ തേടിയെത്തി 24 വര്‍ഷമായി കേരളത്തിലാണ് താമസം. പാലായില്‍ ജോലിക്കെത്തിയ ഇയാള്‍ മരങ്ങാട്ടുപിള്ളി സ്വദേശിനിയായ മലയാളി…

Read More

എഎഎസ് ഉദ്യോഗസ്ഥയോട് സൗജന്യ സാനിറ്ററി പാഡ് ആവശ്യപ്പെട്ട പെണ്‍കുട്ടിയ്ക്ക് പരസ്യ ഓഫറുമായി പാഡ് കമ്പനി ! മുഴുവന്‍ പഠനചെലവും വഹിക്കും…

ഐഎഎസ് ഉദ്യോഗസ്ഥയായ ഹര്‍ജോത് കൗറിനോട് സൗജന്യ സാനിറ്ററി പാഡുകള്‍ ചോദിച്ച് ശ്രദ്ധ നേടിയ റിയ കുമാരി എന്ന വിദ്യാര്‍ഥിനിയ്ക്ക് പരസ്യ ഓഫറുമായി സാനിറ്ററി പാഡ് കമ്പനി. ട ഇതുകൂടാതെ റിയയുടെ ബിരുദം വരെയുള്ള മുഴുവന്‍ പഠനച്ചെലവും കമ്പനി വഹിക്കും. ഒരു വര്‍ഷത്തേക്ക് സാനിറ്ററി പാഡുകള്‍ നല്‍കാമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്‌കൂളുകളില്‍ സൗജന്യ സാനിറ്ററി നാപ്കിനുകള്‍ക്കായി മുതിര്‍ന്ന ഉദ്യോഗസ്ഥയോട് ചോദിച്ചപ്പോള്‍ ഇനി കോണ്ടവും സര്‍ക്കാര്‍ നല്‍കണോ എന്ന് വനിതാ ശിശുക്ഷേമ അദ്ധ്യക്ഷ ചോദിച്ചത് വലിയ വിവാദമായിരുന്നു. ‘പെണ്‍കുട്ടികളെ ശാക്തീകരിക്കു ബീഹാറിനെ ഉന്നതിയിലെത്തിക്കൂ ‘എന്ന ബോധവല്‍ക്കരണ പരിപാടിക്കിടെയാണ് ഹര്‍ജോത് കൗറിന്റെ വിവാദ പരാമര്‍ശം. അവശ്യസാധനങ്ങള്‍ക്കായി മറ്റുള്ളവരെ ആശ്രയിക്കാതിരിക്കാന്‍ സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണമെന്നാണ് വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെടുന്നത്. ധാരാളം സാധനങ്ങള്‍ സൗജന്യമായി നല്‍കാറുണ്ട്. 20 അല്ലെങ്കില്‍ 30 രൂപ വിലയുള്ള സാനിറ്ററി പാഡുകള്‍ തരാനാകില്ലേ എന്നായിരുന്നു റിയയുടെ ചോദ്യം. എന്തിനാണ്…

Read More

പുറകില്‍നിന്ന് കഴുത്തിന് ചുറ്റിപ്പിടിച്ചു, അവൻമാർ മർദിച്ചു; തെളിവെടുപ്പിനിടെ ഭാവവ്യത്യാസങ്ങളില്ലാതെ മുത്തുകുമാര്‍ എല്ലാം അഭിനയിച്ചു കാണിച്ചു

ചങ്ങനാശേരി: ക്രൂരമര്‍ദനത്തില്‍ കൊല്ലപ്പെട്ട ബിന്ദുകുമാറിന്‍റെ വാരിയെല്ലുകള്‍ തകര്‍ന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി പോലീസ്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന മൃതദേഹപരിശോധനയുടെ ഫലം കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ ചങ്ങനാശേരി എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസിന് കൈമാറിയിട്ടുണ്ട്. വീട്ടില്‍ തയാറാക്കിവച്ചിരുന്ന ഭക്ഷണവും മദ്യവും കഴിക്കുന്നതിനിടയില്‍ പ്രതി മുത്തുകുമാര്‍ ബിന്ദുകുമാറിന്‍റെ പുറകില്‍നിന്ന് കഴുത്തിന് ചുറ്റിപ്പിടിക്കുകയും കൂട്ടുപ്രതികള്‍ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. കൊടിയ മര്‍ദനമേറ്റു നിലത്തുവീണ ബിന്ദുകുമാര്‍ മരിച്ചതായി പ്രതികള്‍ ഉറപ്പുവരുത്തി. നേരത്തെ വാങ്ങി വച്ചിരുന്ന തൂമ്പായും സമീപത്തെ വീട്ടില്‍നിന്ന് എടുത്തുകൊണ്ടുവന്ന കമ്പിപ്പാരയും ഉപയോഗിച്ച് അടുക്കളയോടു ചേര്‍ന്നുള്ള ഷെഡില്‍ പ്രതികള്‍ രണ്ടര അടി താഴ്ചയില്‍ കുഴിയെടുത്തു. മുത്തുകുമാറും കൂട്ടുപ്രതികളായ രണ്ടുപേരും ചേര്‍ന്ന് മൃതദേഹം കുഴിച്ചുമൂടി. ഇതിനുശേഷം നേരത്തെ കരുതിവച്ചിരുന്ന സിമന്‍റ് ഉപയോഗിച്ച് സംശയംതോന്നാത്തവിധം തറതേച്ച് വെടിപ്പാക്കി. സിമന്‍റ് തൃക്കൊടിത്താനം മുക്കാട്ടുപടിയിലുള്ള കടയില്‍നിന്നും തേക്കുവാനുപയോഗിച്ച കരണ്ടി ചങ്ങനാശേരി മാര്‍ക്കറ്റ് റോഡിലെ കടയില്‍നിന്നും വാങ്ങിയതായി പിടിയിലായ പ്രതി…

Read More

“ഭാരത് ജോഡോ റോഡ്’; സമുദായങ്ങൾ തമ്മിലുള്ള തർക്കം; മൂന്ന് പതിറ്റാണ്ട് മുൻപ് അടച്ച വഴി തുറന്ന് രാഹുൽ ഗാന്ധി

ബംഗളൂരു: കന്യാകുമാരി മുതൽ കാഷ്മീർ വരെയുള്ള ഭാരത് ജോഡോ യാത്രക്കിടെ മൂന്ന് പതിറ്റാണ്ട് മുൻപ് അടച്ച റോഡ് തുറന്ന് നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടകയിലെ ബദനവലുവിൽ രണ്ടു സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് 1993ൽ അടച്ച റോഡ് ആണ് രാഹുൽ ഗാന്ധി തുറന്നത്.”ഭാരത് ജോഡോ റോഡ്’ എന്ന പേരിൽ ഈ വഴി അറിയപ്പെടുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് ഭാരത് ജോഡോ യാത്ര ബദനവലുവില്‍ പ്രവേശിച്ചത്. ഇവിടെ 1927ല്‍ മഹാത്മാ ഗാന്ധി സ്ഥാപിച്ച ഖാദി ഗ്രാമോദ്യോഗ കേന്ദ്രവും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. സ്വാതന്ത്ര സമരത്തിനിടെയാണ് മഹാത്മാഗാന്ധി ഇവിടെ എത്തിയത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാഞ്ജലി അർപ്പിച്ച രാഹുൽ, കൈത്തറി, നൂൽ ചക്രങ്ങൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനം പരിശോധിക്കുകയും ഖാദി നിർമാണ പ്രക്രിയയെക്കുറിച്ച് മനസിലാക്കുകയും ചെയ്തു. കേന്ദ്രത്തിലെ പ്രവർത്തകരുമായി സംവദിച്ചു.…

Read More

മോഷണശ്രമത്തിനിടെ വീട്ടുടമയെ വെട്ടി; ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ മോഷ്ടാവിനെ പിടിച്ചു കെട്ടി; കള്ളൻ ആരാണെന്ന് അറിഞ്ഞപ്പോൾ…

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവായ മരിയാര്‍പൂതം കൊച്ചിയില്‍ അറസ്റ്റില്‍. മോഷണശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെയോടെ എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ ഇയാള്‍ മോഷണത്തിനെത്തിയപ്പോഴാണ് പിടിയിലായത്. ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട് സ്വദേശിയായ വീട്ടുടമയെ വാക്കത്തികൊണ്ട് വെട്ടിപരിക്കല്‍പ്പിച്ചു. പിന്നീട് പ്രദേശവാസികളെത്തിയാണ് കള്ളനെ പിടികൂടിയത്. വാക്കത്തികൊണ്ടുള്ള ആക്രമണത്തില്‍ വീട്ടുടമയുടെ തലയ്ക്ക് മൂന്നു തുന്നലുണ്ട്. 2018ല്‍ മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട മരിയാര്‍പൂതം കഴിഞ്ഞ ഓഗസ്റ്റിലാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് ഇയാള്‍ വീണ്ടും മോഷണത്തിനിറങ്ങിയത്.

Read More

എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ച് പ്രിയസഖാവിനെ ഒരുനോക്ക് കാണാൻ പുഷ്പ്പനെത്തി; കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി‌

കണ്ണൂർ: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടി കോടിയേരി ബാലകൃഷ്ണന് ആദരാജ്ഞാലി അർപ്പിക്കാൻ പുഷ്പ്പൻ എത്തി. പൊതുദർശനം നടക്കുന്ന തലശേരി ടൗൺ ഹാളിലെത്തിയാണ് പുഷ്പ്പൻ, കോടിയേരി ബാലകൃഷ്ണനെ കണ്ടത്. 1994ലെ കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി‌യാണ് പുഷ്പന്‍. പുഷ്പ്പനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അതേസമയം, ഇന്ന് മുഴുവൻ മൃതദേഹം തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ചെന്നൈയിൽനിന്ന് എയർആംബുലൻസിലാണ് കോടിയേരിയുടെ മൃതദേഹം കണ്ണൂരിലെത്തിച്ചത്. കോടിയേരിയുടെ ഭാര്യ വിനോദിനി മകന്‍ ബിനീഷ് അദ്ദേഹത്തിന്‍റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാ‍ജന്‍ മൃതദേഹം വിമാനത്താവളത്തിൽ ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, എസ്. രാമചന്ദ്രൻ പിള്ള ഉൾപ്പെടെയുള്ള നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. മൃതദേഹം എത്തുന്നതും കാത്ത് വിമാനത്താവളത്തിൽ വൻജനാവലിയാണ് തടിച്ചുകൂടിയത്. വിമാനത്താവളത്തിൽനിന്ന് മൃതദേഹം വിലാപയാത്രയായാണ് തലശേരിയിലേക്ക് കൊണ്ടുവന്നത്. നിരവധി…

Read More

E-chat Recensie December 2022: Voors En Tegens Alle Servicefuncties

Seemingly, the platform does not receive system, structure, and have upgrades more often. You would even assume that the platform was abandoned. The fonts on the web site are visible although not so fashionable. Those that use cell phones to navigate can attest to its responsiveness. A lot of us really wish to play games when we are chatting with totally different folks. Your chatroom will stay empty eternally until you ship invitations to completely different members. How do I sign up? Signing up is quick and easy. No e…

Read More

E-chat Recensie December 2022: Voors En Tegens Alle Servicefuncties

Seemingly, the platform does not receive system, structure, and have upgrades more often. You would even assume that the platform was abandoned. The fonts on the web site are visible although not so fashionable. Those that use cell phones to navigate can attest to its responsiveness. A lot of us really wish to play games when we are chatting with totally different folks. Your chatroom will stay empty eternally until you ship invitations to completely different members. How do I sign up? Signing up is quick and easy. No e…

Read More

സെലിബ്രിറ്റി ചോദ്യങ്ങളും ഉത്തരവും വിവാദത്തിന്‍റെ കൊടുമുടിയിൽ..! മെഗാസ്റ്റാർ  മമ്മൂട്ടി ദുബായിൽ  നൽകിയ ചോദ്യത്തിന്‍റെ ഉത്തരം വൈറാലാകുന്നു

  ദോഹ: സെലിബ്രിറ്റി അഭിമുഖങ്ങളെക്കുറിച്ചും അവര്‍ നേരിടേണ്ടിവരുന്ന ചോദ്യങ്ങളെക്കുറിച്ചുമൊക്കെ അടുത്തിടെ സോഷ്യൽ മീഡിയകളിൽ ചർച്ചകളിൽ നടന്നിരുന്നു.  ഇപ്പോഴിതാ ഈ ചര്‍ച്ചകളുടെ തുടര്‍ച്ചയെന്ന നിലയിലുള്ള ഒരു ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി.  ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാൻ കഴിയില്ല. സാമാന്യ ധാരണയാണ് വേണ്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്‍റർവ്യൂകളുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾക്ക് കാരണം ചോദ്യങ്ങളുടെ പ്രശ്‌നമാണോ അതോ ഉത്തരങ്ങളുടെ പ്രശ്‌നമാണോ എന്ന ചോദ്യത്തിനാണ് മമ്മൂട്ടി മറുപടി പറഞ്ഞത്. ഈ ചോദ്യത്തിന് കുഴപ്പമില്ല, അതുകൊണ്ട് തന്നെ ഉത്തരത്തിനും കുഴപ്പമുണ്ടാകാൻ ഇടയില്ല. ഓരോരുത്തരും ഓരോ ചോദ്യങ്ങളും ഓരോരുത്തരും അവരവര്‍ക്കുള്ള മറുപടിയുമാണ് പറയുന്നത്.  അതിനെ നമുക്ക് നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായ ഒരു ധാരണയാണ് വേണ്ടത്. ചര്‍ച്ചകള്‍ നടക്കട്ടെ’- മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രമായ റോഷാക്കിന്‍റെ ഗ്ലോബൽ ലോഞ്ചിംഗിനായി ദോഹയിൽ എത്തിയതായിരുന്നു മമ്മൂട്ടി.  

Read More