എഎഎസ് ഉദ്യോഗസ്ഥയോട് സൗജന്യ സാനിറ്ററി പാഡ് ആവശ്യപ്പെട്ട പെണ്‍കുട്ടിയ്ക്ക് പരസ്യ ഓഫറുമായി പാഡ് കമ്പനി ! മുഴുവന്‍ പഠനചെലവും വഹിക്കും…

ഐഎഎസ് ഉദ്യോഗസ്ഥയായ ഹര്‍ജോത് കൗറിനോട് സൗജന്യ സാനിറ്ററി പാഡുകള്‍ ചോദിച്ച് ശ്രദ്ധ നേടിയ റിയ കുമാരി എന്ന വിദ്യാര്‍ഥിനിയ്ക്ക് പരസ്യ ഓഫറുമായി സാനിറ്ററി പാഡ് കമ്പനി. ട ഇതുകൂടാതെ റിയയുടെ ബിരുദം വരെയുള്ള മുഴുവന്‍ പഠനച്ചെലവും കമ്പനി വഹിക്കും. ഒരു വര്‍ഷത്തേക്ക് സാനിറ്ററി പാഡുകള്‍ നല്‍കാമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്‌കൂളുകളില്‍ സൗജന്യ സാനിറ്ററി നാപ്കിനുകള്‍ക്കായി മുതിര്‍ന്ന ഉദ്യോഗസ്ഥയോട് ചോദിച്ചപ്പോള്‍ ഇനി കോണ്ടവും സര്‍ക്കാര്‍ നല്‍കണോ എന്ന് വനിതാ ശിശുക്ഷേമ അദ്ധ്യക്ഷ ചോദിച്ചത് വലിയ വിവാദമായിരുന്നു. ‘പെണ്‍കുട്ടികളെ ശാക്തീകരിക്കു ബീഹാറിനെ ഉന്നതിയിലെത്തിക്കൂ ‘എന്ന ബോധവല്‍ക്കരണ പരിപാടിക്കിടെയാണ് ഹര്‍ജോത് കൗറിന്റെ വിവാദ പരാമര്‍ശം. അവശ്യസാധനങ്ങള്‍ക്കായി മറ്റുള്ളവരെ ആശ്രയിക്കാതിരിക്കാന്‍ സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണമെന്നാണ് വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെടുന്നത്. ധാരാളം സാധനങ്ങള്‍ സൗജന്യമായി നല്‍കാറുണ്ട്. 20 അല്ലെങ്കില്‍ 30 രൂപ വിലയുള്ള സാനിറ്ററി പാഡുകള്‍ തരാനാകില്ലേ എന്നായിരുന്നു റിയയുടെ ചോദ്യം. എന്തിനാണ്…

Read More