ഐശ്വര്യയോട്  മീനയ്ക്ക് അസൂയ; കാരണം മറച്ച് വയ്ക്കാതെ തുറന്നു പറയുന്നു

എനിക്ക് ഐശ്വര്യ റായിയോട് അസൂയയാണ്. ഓക്കെ, എനിക്ക് ഇത് ഇനിയും മറച്ചു വയ്ക്കാൻ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. എന്‍റെ നെഞ്ചിനുള്ളിൽനിന്ന് അത് ഇറക്കിവയ്ക്കണം. ഞാൻ അസൂയാലുവാണ്! ജീവിതത്തിൽ ആദ്യമായി ഒരാളോട് എനിക്ക് അസൂയ തോന്നുന്നു. ഐശ്വര്യ റായ് ബച്ചൻ. കാരണം ഐശ്യര്യക്ക് പൊന്നിയിൻ സെൽവനിൽ എന്‍റെ സ്വപ്ന കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാൻ അവസരം കിട്ടി. പൊന്നിയിൻ സെൽവൻ ടീമിന് മുഴുവൻ വിജയാശംസകളും. -മീന

Read More

ഭാര്യയുടെ വാക്കുകേട്ട് കടയില്‍ പോയ ഭര്‍ത്താവിന് അടിച്ചത് ജാക്‌പോട്ട് ! ഇത്രയും വലിയ തുക എന്തുചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ഇയാള്‍ പറഞ്ഞത്…

ഒരു നിമിഷത്തിന്റെ ചിന്തകളിലായിരിക്കും ജീവിതത്തില്‍ ഭാഗ്യ-നിര്‍ഭാഗ്യങ്ങള്‍ കടന്നുവരുന്നത്. ചിലപ്പോഴൊക്കെ മറ്റു ചിലരിലൂടെയാവും നമ്മിലേക്ക് ഭാഗ്യം എത്തുക. അമേരിക്കയിലെ മിഷിഗണ്‍ സ്വദേശിയായ പ്രെട്സണ്‍ മാക്കിയ്ക്കും സംഭവിച്ചത് ഇതാണ്. ഭാര്യയുടെ വാക്കുകേട്ട് പലചരക്കു കടയില്‍ പോയതോടെയാണ് ഈ 46കാരന്റെ ഭാഗ്യം തെളിഞ്ഞത്. 190,736 ഡോളര്‍ അഥവാ ഒന്നരക്കോടിരൂപ (1,54,82,956) യുടെ ലോട്ടറിയാണ് പ്രെസ്റ്റണ് അടിച്ചത്. ആ ജാക്‌പോട്ട് കഥയിങ്ങനെ…പതിവുപോലെ ഓഫീസ് ജോലി അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രെസ്റ്റണെത്തേടി ഭാര്യയുടെ സന്ദേശം എത്തുന്നത്. വരുന്ന വഴിയ്ക്ക് പലചരക്കുകടയില്‍ ഒന്നു കയറണമെന്നായിരുന്നു അതിന്റെ ര്തനച്ചുരുക്കം. തുടര്‍ന്ന്, വീട്ടിലേക്കുള്ള യാത്രയ്ക്കിടെ സാധനങ്ങള്‍ വാങ്ങാനായി, പ്രെസ്റ്റണ്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ മയേറിന്റെ ഒരു കടയില്‍ കയറി. അവിടെനിന്ന് എടുത്ത ടിക്കറ്റിലൂടെയാണ് പ്രെസ്റ്റണ് ജാക്ക് പോട്ട് അടിച്ചത്. സെപ്റ്റംബര്‍ 29നായിരുന്നു നറുക്കെടുപ്പ്. ഭാര്യയുടെ സന്ദേശം വരാതിരുന്നെങ്കില്‍ താന്‍ ടിക്കറ്റ് എടുക്കില്ലായിരുന്നെന്ന് പ്രെസ്റ്റണ്‍ മിഷിഗണ്‍ ലോട്ടറി അധികൃതരോടു…

Read More

പൊന്നിയിൽ സെൽവനിൽ ഐശ്വര്യ റായിയുടെ ആ പ്രവൃത്തി ഷോക്കാക്കിയെന്ന്  റഹ്മാൻ

  അപൂർവമായി മാത്രമേ ഒരു സിനിമയിൽ (പൊന്നിയിൽ സെൽവൻ) ഇത്രയധികം താരങ്ങൾ വരാറുള്ളൂ. അഭിനയിച്ച എല്ലാവരും പ്രധാനപ്പെട്ട താരങ്ങളാണ്. സെറ്റിൽ അമ്പത്, അറുപത് കാരവാനുകളുണ്ടാവും. ഓരോരുത്തർക്കും കാരവാനുണ്ട്. ബാഹുബലിയിൽ മൂന്നോ നാലോ പേരാണ് പ്രധാന അഭിനേതാക്കൾ. ബാക്കിയെല്ലാവരും ജൂനിയർ ആർട്ടിസ്റ്റുകളും മറ്റുമാണ്. പൊന്നിയിൻ സെൽവനിൽ ഒരു ചെറിയ വേഷത്തിലാണെങ്കിലും പ്രമുഖ ആർട്ടിസ്റ്റുകളാണ്. പൊന്നിയിൻ സെൽവനിൽ എന്‍റെ ആദ്യ സീൻ ഐശ്വര്യ റായ്ക്കൊപ്പമാണ്. അവർ വളരെ പ്രൊഫഷണലാണ്. ഞാൻ‌ വിചാരിച്ചത് ഐശ്വര്യ റായ് നമ്മളോടൊന്നും സംസാരിക്കില്ലെന്നാണ്. പക്ഷെ അങ്ങനെയായിരുന്നില്ല. എന്നെ പറ്റി അവർക്ക് നന്നായി അറിയാമായിരുന്നു. സിനിമയിലെ എന്‍റെ വർഷങ്ങളെക്കുറിച്ചെല്ലാം സംസാരിച്ചു. ഞാൻ ഷോക്കായി. ഒരു സീനിൽ റിഹേഴ്സൽ ചെയ്യണമെന്ന് പറഞ്ഞ് അവരും ഞാനും ഒരുമിച്ച് റിഹേഴ്സൽ ചെയ്തു. അവരുടെ താത്പര്യപ്രകാരമായിരുന്നുഅത്. -റഹ്മാൻ

Read More

Evaluations For Omegle Anti-spam And Darkish Mode Add-ons For Firefox En-us

As Omegle openly shops consumer data , I rigorously checked ExpressVPN’s privacy policy. I was pleased to search out ExpressVPN has undergone a third-party audit that proves it by no means logs or stores data. Every server runs on RAM, which means they bodily cannot store information and are wiped clean with every reboot. Plus, ExpressVPN’s no-logs policy was provenwhen certainly one of its Turkish servers was seized during a legal investigation — no knowledge was recovered. This reassures me that it won’t log my exercise when I’m utilizing Omegle.…

Read More

ദക്ഷിണേന്ത്യക്കാർ ഭാഗ്യം നൽകുന്നവർ; സോനം കപൂർ മനസ് തുറക്കുന്നു

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരമാണ് സോനം കപൂർ. അമ്മയായതിന്‍റെ സന്തോഷത്തിലാണ് താരം ഇപ്പോൾ. വായു കപൂര്‍ അഹൂജ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്‍റെ ചിത്രം സോനം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.താരത്തിന്‍റെ ഗര്‍ഭകാല ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. തന്‍റെ അഭിനയ ജീവിതത്തിലെ രസകരമായ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയാറുള്ള സോനം ഒരു അനുഭവത്തെക്കുറിച്ച് നടി പറഞ്ഞത് വീണ്ടും ഇപ്പോൾ വൈറലായിരിക്കുകയാണ്. ദക്ഷിണേന്ത്യക്കാര്‍ തനിക്ക് ഭാഗ്യവാന്മാരാണെന്ന് കരുതുന്നതായി താരം വെളിപ്പെടുത്തിയത്. എന്‍റെ സിനിമകളുടെ വിജയം എന്നത് തെന്നിന്ത്യക്കാരാണ്. കാരണം എന്‍റെ എല്ലാ ചിത്രത്തിനു പിന്നിലും ഒരു തെന്നിന്ത്യക്കാരനുണ്ടാകും. തെന്നിന്ത്യക്കാര്‍ എനിക്ക് ഭാഗ്യവാന്മാര്‍ ആണെന്ന് ഞാന്‍ കരുതുന്നു. അവിടെ നിന്നുള്ള ആളുകള്‍ക്കൊപ്പം ജോലി ചെയ്താല്‍ അത് എപ്പോഴും വിജയകരമാകുമെന്ന് ആരോ എന്നോട് പറഞ്ഞു- താരം വ്യക്തമാക്കി.നിങ്ങള്‍ക്ക് ശരിക്കും ഇതില്‍ വിശ്വാസമുണ്ടോ എന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ ചോദിച്ചു. നമുക്കാര്‍ക്കും ഒന്നും പറയാനാകില്ല,…

Read More

അറബിക്കഥയിലെ കോട്ട് നമ്പ്യാർ..! “ജനകോടികളുടെവിശ്വസ്തസ്ഥാപനം”; വൈശാലി,  ധനം, സുകൃതം തുടങ്ങി മലയാളികൾ നെഞ്ചിലേറ്റിയ സിനിമകളുടെ നിർമാതാവ് വിടവാങ്ങുമ്പോൾ….

ദുബായി: പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം. രാമചന്ദ്രന്‍ (അറ്റ്‌ലസ് രാമചന്ദ്രൻ-80) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് രണ്ടു ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ അർധരാത്രിയോടെയായിരുന്നു അന്ത്യം. വൈശാലി ഉള്‍പ്പെടെ ഒട്ടേറെ മികച്ച സിനിമകളുടെ നിര്‍മാതാവാണ് അറ്റ്‌ലസ്് രാമചന്ദ്രൻ. തൃശൂർ മധുകര മൂത്തേടത്ത് കമലാകരമേനോന്‍റെയും രുഗ്മിണിയമ്മയുടെയും മകനായി 1942 ജൂലൈ 31നാണ് ജനനം. ഭാര്യ: ഇന്ദിര. മക്കൾ: ഡോ. മഞ്ജു, ശ്രീകാന്ത്. ഓർമയാകുന്നത്”ജനകോടികളുടെവിശ്വസ്തസ്ഥാപനം’ പഠനശേഷം കാനറാ ബാങ്കിലും പിന്നീട് എസ്ബിടിയിലും ഉദ്യോഗസ്ഥനായ രാമചന്ദ്രന്‍ 1970കളിൽ ജോലി രാജിവച്ച് ഗൾഫിലേക്ക് പോയി. കുവൈറ്റിൽ ബാങ്ക് ജോലിയിൽ തന്നെയായിരുന്നു തുടക്കം. എന്നാൽ എൺപതുകളുടെ അവസാനത്തിൽ ജോലി ഉപേക്ഷിച്ച് സ്വർണവ്യാപാരം തുടങ്ങി. അറ്റ്‌ലസ്് ജ്വല്ലറി ഗ്രൂപ്പ് പെട്ടെന്നുതന്നെ പ്രശസ്തമായി. ബിസിനസിന്‍റെ പല മേഖലകളിലേക്കു വിജയകരമായി പടർന്നു പന്തലിച്ച രാമചന്ദ്രൻ വളരെ വേഗമാണ് ഗൾഫിലെ പ്രമുഖ മലയാളികളുടെ…

Read More

ഇനി നിയമപരമായി നീങ്ങും ! സോഷ്യല്‍ മീഡിയ വഴി അക്രമണം നടത്തുന്നവര്‍ക്കെതിരേ അമൃത സുരേഷ്…

തനിക്കെതിരേ നടക്കുന്ന സൈബര്‍ അറ്റാക്കിനെതിരേ പ്രതികരണവുമായി ഗായിക അമൃത സുരേഷ്. കമന്റുകള്‍ അതിര്‍വരമ്പുകള്‍ ലംഘിച്ചാല്‍ നിയമപരമായി നീങ്ങുമെന്നാണ് അമൃത അറിയിച്ചിരിക്കുന്നത്. ഇന്‍സറ്റഗ്രാമിലൂടെയാണ് അമൃത ഇക്കാര്യം വ്യക്തമാക്കിയത്. മോശം കമന്റുകളും ബുള്ളിയിങ്ങും നിരീക്ഷിക്കുകയും അത് അയക്കുന്ന പ്രൊഫൈലുകള്‍ സേവ് ചെയ്യുന്നുണ്ടെന്നും അമൃത പറഞ്ഞു. ഇത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി ലൈവ് വിഡിയോയില്‍ എത്തി തനിക്കെതിരേയും സഹോദരിക്കെതിരേയും ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നതെന്നും താനും കുടുംബവും കടുത്ത മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്നും അഭിരാമി പറഞ്ഞു. മോശം കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് അഭിരാമി പലര്‍ക്കും മറുപടി നല്‍കിയത്. തന്റെ സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റേയും ഗോപി സുന്ദറിന്റേയും ബന്ധത്തെ…

Read More

മകൾക്ക് മുന്നിലിട്ട് അച്ഛനെ മർദിച്ച  കെഎസ്ആർടിസിയിലെ മെക്കാനിക്ക് അജികുമാർ പിടിയിൽ; ജോലിയിൽ നിന്ന് സസ്പെന്‍റ് ചെയ്തു

  കാട്ടാക്കട : കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ മുന്നിൽ അച്ഛനെ മർദിച്ച കേസിൽ അറസ്റ്റിലായ കെഎസ്ആർടിസി ജീവനക്കാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പോലീസ് ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യപ്പെടും. ചോദ്യം ചെയ്യുന്നത് തുടരണമെന്നും മറ്റ് പ്രതികളെ കൂടി കസ്റ്റഡിയിൽ എടുക്കാൻ ഇത് സഹായകരമാകുമെന്നുമാണ് പോലീസിന്‍റെ കണക്കുകൂട്ടൽ. ഇനി മൂന്ന് പ്രതികളെ കൂടെ കിട്ടാനുണ്ട്. നാലാം പ്രതി മെക്കാനിക്ക് എസ് അജികുമാറാണ് ഇന്നലെ പിടിയിലായത്. കൺസെഷൻ പുതുക്കാനായെത്തിയ അച്ഛനെയും മകളെയും യൂണിഫോമിൽ ആക്രമിച്ച ആളാണ് ഇപ്പോൾ പിടിയിലായ അജികുമാർ. ആക്രമണ ദൃശ്യങ്ങളിൽ നീല യൂണിഫോമിൽ കണ്ട അജിയെ കേസിൽ ആദ്യം പ്രതി ചേർക്കാത്തതിൽ വിമർശനം ഉയർന്നിരുന്നു. പോലീസ് പ്രതി ചേർത്തതിന് പിന്നാലെ കെ എസ് ആർ ടി സി മാനേജ്മെൻറ് ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പന്നിയോട്…

Read More

കോടിയേരിക്ക് അന്ത്യവിശ്രമം പയ്യമ്പലത്ത് ഇ.കെ. നായനാർ, ചടയൻ ഗോവിന്ദൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങൾക്ക് മധ്യത്തിൽ

  കണ്ണൂർ: ഇന്നലെ തലശേരി ടൗൺ ഹാളിൽ നിന്നും കോടിയേരിയിലെ സ്വവസതിയിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ പതിനൊന്നോടെയാണ് കണ്ണൂരിലെ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലെത്തിച്ചത്. കോടിയേരിയിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രാ മധ്യേ പ്രിയ നേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ റോഡിന്‍റെ ഇരുവശങ്ങളിലും പാർട്ടി പ്രവർത്തകരുടെ വൻ നിരയായിരുന്നു. ഭൗതിക ശരീരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിക്കുന്നതിന് മുന്പ് തന്നെ പാർട്ടി ഓഫീസിലേക്കുള്ള വഴികൾ ജനനിബിഡമായിരുന്നു. അന്ത്യാഭിവാദ്യങ്ങളർപ്പിക്കാൻ എത്തിയവരെ നിയന്ത്രിക്കാൻ റെഡ് വോളണ്ടിയർമാരും പോലീസും ഏറെ ക്ലേശിച്ചു. കോടിയേരിയോടുള്ള ആദര സൂചകമായി കണ്ണൂർ, ധർമടം, തലശരി നിയോജക മണ്ഡലങ്ങളിലും മാഹിയിലും ഹർത്താൽ ആചരിക്കുകയാണ്. ഉച്ചകഴിഞ്ഞ് മൂന്നു വരെ പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം തുടർന്ന് പയ്യാന്പലത്ത് വിലാപയാത്രയായി കൊണ്ടു പോകും. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. തന്‍റെ രാഷ്‌ട്രീയ ഗുരുക്കൻമാരായ ഇ.കെ. നായനാർ, ചടയൻ ഗോവിന്ദൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങൾക്ക് മധ്യത്തിലായും പി.…

Read More

42 കാരനായ കാമുകനുമായി പിണങ്ങുമ്പോഴൊക്കെ 14 കാരി കൈ ഞരമ്പ് മുറിക്കും ! പാലായിലെ എട്ടാം ക്ലാസുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചത് 18തവണ…

വെറും 14 വയസുള്ള പെണ്‍കുട്ടി ഇതിനോടകം ആത്മഹത്യയ്ക്ക് ശ്രമിച്ചത് 18 തവണ. പാലായിലാണ് സംഭവം. പാലാ ജനറല്‍ ആശുപത്രിയിലെ വിമുക്തി മിഷന്‍ ഡിഅഡിക്ഷന്‍ സെന്ററിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറും മുന്‍ കോളേജു അദ്ധ്യപികയുമായ ആശാ മരിയ പോളിന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. പാലാ നഗരസഭയും വിമുക്തിമിഷനും ചേര്‍ന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രബോധന സെമിനാറിലാണ് അവര്‍ 14കാരിയുടേതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ വിവരിച്ചത്. പാലായ്ക്കടുത്തുളള ഒരു സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാഥിനി. കുട്ടിയുടെ കാമുകനാകട്ടെ 42 വയസും. കാമുകനുമായി ഒന്നും രണ്ടും പറഞ്ഞ് തെറ്റിയാല്‍ അപ്പോഴെ ആത്മഹത്യാ പ്രവണത കാണിക്കുകയാണ് പെണ്‍കുട്ടി. 18 തവണയാണ് കൈ ഞരമ്പ് മുറിച്ചത്. മൂന്ന് തവണ വാഹനങ്ങള്‍ക്ക് മുന്നില്‍ ചാടി. ജീവന്‍ രക്ഷപെട്ടത് ആയുസിന്റെ ബലംകൊണ്ട് മാത്രമാണെന്നും ആശാ മരിയ പറയുന്നു. ഇതു കൂടാതെ മറ്റു ചില സംഭവങ്ങള്‍ കൂടി ഇവര്‍ വെളിപ്പെടുത്തി. സ്‌കൂളിലെ സോഷ്യല്‍ ദിനത്തില്‍…

Read More