Chat Hour Review 2023 Chatting, Flirting, Assembly & Relationship

The third one is for the wordy descriptions about your self or anything you want your visitors to read each time they go to your profile. The final section is for other info you would possibly need to tell and share, similar to your bodily attributes, hobbies, interests, and achievements. The online occasions for this site have gotten a great and attention-grabbing skills for me. It does work utterly for my very own shallowness and makes it attainable for generating brand-new relationships. They have the look of early chatrooms from…

Read More

17 Finest Random Video Chat Apps With Strangers

You also can select to maintain up your anonymity on the positioning by not creating an account or showing your real face on digital camera. But to entry the majority of its options, it is strongly recommended that you just create an account. You want only a webcam to begin chatting with their more than three million members. It is now potential to talk with individuals from over 70 completely different nations because of translation tools so as to converse with anybody. With Shagle, you presumably can mask your id…

Read More

10 Best Older Men Dating Sites For Looking For Younger Girls

If it does, put the cellphone down and do something else for a while. Come again whenever you feel refreshed and ready to interact in a dialog. Scan your match’s profile and any previous messages to see in case you have any interests or experiences in frequent you can share. They’re extra likely to feel a connection with you should you show them you may have some things in common and have been taking observe of their profile, photos, and chats. Match is a premium dating app that gives a…

Read More

13+ Finest Free Live Chat Software Program For Web Sites In 2023

This free chat app permits you to share your current location with your beloved ones and pals. You can use its chat locking feature to lock your chat so that nobody accesses your chat except you. You also can edit messages even after it has already been sent. By now, you understand what the best free chat apps for Android, iOS, and other units are. Also, confirm that people you wish to talk to additionally use the app. What app do ladies discuss first? On Bumble, women make the primary…

Read More

13+ Finest Free Live Chat Software Program For Web Sites In 2023

This free chat app permits you to share your current location with your beloved ones and pals. You can use its chat locking feature to lock your chat so that nobody accesses your chat except you. You also can edit messages even after it has already been sent. By now, you understand what the best free chat apps for Android, iOS, and other units are. Also, confirm that people you wish to talk to additionally use the app. What app do ladies discuss first? On Bumble, women make the primary…

Read More

യൂട്യൂബ് ലൈവിനിടെ വിദേശ യുവതിയെ കയറിപ്പിടിച്ച് യുവാവ് ! ഞെട്ടിക്കുന്ന വീഡിയോ…

ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ യൂട്യൂബറായ യുവതിയ്ക്ക് നേരെ യുവാവിന്റെ അതിക്രമം. മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ യുവാവിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് യുവതി ലൈവ് ചെയ്യുന്നതിനിടെയാണ് യുവാവിന്റെ അതിക്രമം. മ്യോചി എന്നാണ് യുവതിയുടെ പേര്. ഇവര്‍ തെരുവില്‍ വച്ച് ലൈവ് ചെയ്യുന്നതിനിടെ ഒരു യുവാവ് അവരുടെ സമീപത്തേക്ക് വരികയും കൈയില്‍ കയറി പിടിക്കുന്നതും. വലിച്ച് കൊണ്ടു പോകാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. മുംബൈയിലെ ഖാര്‍ മേഖലയില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവം. നിരവധി പേര്‍ നോക്കി നില്‍ക്കേയാണ് യുവാവിന്റെ പരാക്രമം. ലൈവിനെടെയായതിനാല്‍ ആയിരക്കണക്കിന് പേര്‍ വീഡിയോ വഴിയും ദൃശ്യങ്ങള്‍ തത്സമയം കാണുന്നുണ്ടായിരുന്നു. ലൈവ് ചെയ്യുന്നതിനിടെ യുവതിയോട് ലിഫ്റ്റ് വേണോയെന്നു ചോദിച്ചാണ് യുവാവ്…

Read More

എല്ലാത്തിനുമൊരു കണക്ക് വേണ്ടേ! ജാമ്യം കിട്ടിയിട്ടും ജയിലിൽ കഴിയുന്ന വിചാരണത്തടവുകാരുടെ വിവരങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: ജാമ്യം കിട്ടിയിട്ടും ജയിലിൽ കഴിയുന്ന വിചാരണത്തടവുകാരുടെ വിവരങ്ങൾ സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ നിർദേശം. ജയിലിൽ കഴിയുന്ന ജീവപര്യന്തം തടവുകാരുടെ ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, എ.എസ്. ഓക എന്നിവരുൾപ്പെട്ട ബെഞ്ചിന്‍റെ നിർദേശം. തടവുകാർക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം, ജാമ്യം അനുവദിച്ച തീയതി, ജാമ്യ വ്യവസ്ഥ ലംഘിക്കുന്നതിനുള്ള കാരണം തുടങ്ങിയ വിവരങ്ങൾ പതിനഞ്ചു ദിവസത്തിനകം ജയിൽ അധികൃതർ സംസ്ഥാനങ്ങൾക്കു കൈമാറണം. ശേഷം ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാന സർക്കാർ ദേശീയ ലീഗൽ സർവീസ് വകുപ്പിന് കൈമാറണം. ലീഗൽ സർവീസ് വകുപ്പ് തടവുകാർക്കാവശ്യമായ നിയമസഹായം നൽകുമെന്നും കോടതി അറിയിച്ചു.

Read More

”ഒരഞ്ചെണ്ണം വിട്ടാൽ പൂസാകുമോ സാറോ..! അടിച്ച് പൂക്കുറ്റിയായി’ യുവതിയുടെ ഡ്രൈവിംഗ്‌; സ്കൂട്ടർ യാത്രികരായ ദമ്പതികളെ ഇടിച്ചുവീഴ്ത്തി; അക്രമാസക്തയായ യുവതിയുടെ പരാക്രമം ഞെട്ടിക്കുന്നത്

മാഹി: മദ്യലഹരിയിൽ കാർ ഓടിച്ച യുവതി സ്കൂട്ടർ യാത്രികരായ ദന്പതികളെ ഇടിച്ചു വീഴ്ത്തി. ആളുകൾ കൂടിയതോടെ നടുറോഡിൽ പരാക്രമവും സംഭവത്തെക്കുറിച്ച് അന്വേഷിച്ച ബൈക്ക് യാത്രികന്‍റെ ഫോൺ തട്ടിപ്പറിച്ച് റോഡിൽ എറിഞ്ഞുടച്ചു. പന്തക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പന്തോക്കാവിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു വടക്കുന്പാട് സ്വദേശിനിയായ യുവതിയുടെ പരാക്രമം. മൂഴിക്കരയിലെ പ്രശാന്തും ഭാര്യയും കുട്ടിയും സഞ്ചരിച്ച സ്കൂട്ടറിലാണ് കാർ ഇടിച്ചത്. അപകടത്തിൽ മൂവർക്കും പരിക്കേറ്റു. അപകടം നടന്നയുടനെ പരിസരവാസികൾ കൂട്ടമായി എത്തിയതോടെ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്തമാകുകയായിരുന്നു. ഇതിനിടെ ബൈക്ക് യാത്രികനായ പാനൂർ സ്വദേശി എന്താണ് കാര്യമെന്ന് തിരിക്കിയപ്പോൾ പ്രകോപിതയായ യുവതി ഇയാളുടെ മൊബൈൽ ഫോൺ ബലമായി പിടിച്ചെടുത്ത് റോഡിൽ എറിഞ്ഞുടയക്കുകയും സമീപത്തുണ്ടായിരുന്നവരെ കൈയേറ്റം ചെയ്യുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പന്തക്കൽ എസ്ഐ ‌പി.പി. ജയരാജൻ, എഎസ്ഐ എ.വി.മനോജ് കുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമെത്തി യുവതിയെയും‌ യുവതി ഓടിച്ചു…

Read More

ആശിച്ചു വാങ്ങിച്ച സൈക്കിള്‍ കള്ളന്മാര്‍ കൊണ്ടുപോയി ! സൈക്കിള്‍ തിരികെ കിട്ടാനായി കൊച്ചി മെട്രോ സ്‌റ്റേഷനില്‍ വിദ്യാര്‍ഥിയുടെ നോട്ടീസ്…

  ഒരുപാട് ആശിച്ചു വാങ്ങിയ സൈക്കിള്‍ മോഷണംപോയതിന്റെ സങ്കടത്തിലാണ് തേവര എസ് എച്ച് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പവേല്‍ സമിത്. കൊച്ചി സ്റ്റേഡിയം മെട്രോ സ്റ്റേഷന് പിറകിലാണ് പവേല്‍ സമിത് സൈക്കിള്‍ വെച്ചിട്ടു സ്‌കൂളിലേക്ക് പോകുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ 22ന് വൈകിട്ട് അഞ്ചരയോടെ സ്‌കൂള്‍ വിട്ട് തിരിച്ചു വന്നപ്പോള്‍ സൈക്കിള്‍ കാണാനില്ല. എല്ലായിടത്തും അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. മറ്റെല്ലാ വഴിയും അടഞ്ഞപ്പോഴാണ് പവേല്‍ സ്മിത്തിന് ഒരു ഉപായം തോന്നിയത്. സൈക്കിള്‍ മോഷണം പോയ സ്ഥലത്തു തന്നെ കള്ളനോട് സൈക്കിള്‍ തിരിച്ചു തരണം എന്ന് അപേക്ഷിച്ചു കൊണ്ടു ഒരു നോട്ടീസ് പതിച്ചു. നോട്ടീസ് ഇങ്ങനെയാണ് ‘ ഞാന്‍ പവേല്‍ സമിത് തേവര എസ്എച്ച് സ്‌കൂളില്‍ പഠിക്കുന്നു. രാവിലെ ഇവിടെ സൈക്കിള്‍ വച്ചിട്ടാണ് സ്‌കൂളില്‍ പോകുന്നത്. ഇന്നലെ തിരിച്ചു വന്നപ്പോള്‍ക്കും സൈക്കിള്‍ നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ചു വാങ്ങിയതാണ്. എടുത്ത…

Read More

നാലുവർഷമായി തുടരുന്ന പീഡനം; കൊല്ലത്ത് ഹയർ സെക്കൻഡറി അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ; പരാതിയുമായി പൂർവവിദ്യാർഥികളും

സ്വന്തം ലേഖകന്‍കൊല്ലം: പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകൻ റിമാൻഡിൽ. പുത്തൂര്‍ ബഥനി ജംഗ്ഷന്‍ തയ്യില്‍ തെക്കതില്‍ ജോസഫ് കുട്ടി (43) ആണ് അറസ്റ്റിലായത്. ഇയാള്‍ കിഴക്കേ കല്ലടയിലെ എയ്ഡഡ് സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം കംപ്യൂട്ടര്‍ സയന്‍സ് അധ്യാപകനും ഇടുക്കിയിലെ ഒരു സ്വകാര്യ കോളജ് സിഇഒയുമാണ്. നാലു വര്‍ഷത്തിലധികമായി വിവിധ ബാച്ചുകളിലെ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതികളിലാണ് അറസ്റ്റ്.വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ മാനേജ്‌മെന്‍റിന് പരാതി നല്‍കുകയായിരുന്നു. മാനേജ്‌മെന്‍റിന്‍റെ പരാതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തുടര്‍നടപടിക്കായി കിഴക്കേ കല്ലട പോലീസിനു കൈമാറുകയായിരുന്നു. വിദ്യാര്‍ഥിനികളുടെ മൊഴി രേഖപ്പെടുത്തിയശേഷം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. അതിക്രമത്തിന് ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആദ്യം പരാതി നല്‍കിയത്.തുടര്‍ന്ന്, പൂര്‍വവിദ്യാര്‍ഥിനികളും ഇയാള്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തി. അഞ്ചു പരാതികളാണ് ഇയാള്‍ക്കെതിരേ ലഭിച്ചത്. 2018 മുതല്‍ വിദ്യാര്‍ഥിനികളെ ഉപദ്രവിക്കുന്നതായുള്ള പരാതി ലഭിച്ചിട്ടുണ്ടെന്നും ഇയാള്‍ക്കെതിരേ മൂന്നുകേസുകള്‍ എടുത്തിട്ടുണ്ടെന്നും എസ്‌ഐ അനീഷ്…

Read More