നാലുനാൾ നീണ്ട ആശങ്ക; വീട്ടുകാരേയും നാട്ടുകാരേയും ഭീതിയുടെ മുൾമുനയിൽ നിർത്തിയ മൂർഖൻമാർ പിടിയിൽ

തൊടുപുഴ: നാലുനാൾ നീണ്ട ആശങ്കയ്ക്കു വിരാമമിട്ട് ഇടവെട്ടി നടയം മരവെട്ടിച്ചുവടിനു സമീപം കുടുംബത്തിനു ഭീഷണിയായി വിലസിയിരുന്ന മൂർഖൻ പാന്പുകളെ പിടികൂടി. ഇതോടെ ദിവസങ്ങളായി നിലനിന്നിരുന്ന ഭീതിയൊഴിഞ്ഞ ആശ്വാസത്തിലാണു മരവെട്ടിച്ചുവട് മുട്ടത്തിൽപുത്തൻപുരയിൽ തങ്കച്ചനും നാട്ടുകാരും. ജില്ലാ കളക്ടറുടെ ഇടപെടലിനെത്തുടർന്ന് പാന്പിനെ പിടിക്കാൻ ലൈസൻസുള്ള ഈരാട്ടുപേട്ട സ്വദേശി നസീബെത്തിയാണ് ഇവയെ പിടികൂടിയത്. നാലു ദിവസമായി സ്ഥലത്തു തന്പടിച്ചിരുന്ന പാന്പുകൾ ആളുകൾ കൂടിയതോടെ ഞായറാഴ്ച രാവിലെ വീടിനു മുന്നിലെ മാളത്തിൽ കയറുകയായിരുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചെങ്കിലും ഇവർ പ്രശ്നത്തിൽ ഇടപെട്ടില്ല. പാന്പുകൾ വീടിനു പരിസരത്തുതന്നെ നിലയുറപ്പിച്ചതിനാൽ വീട്ടുകാർ രാത്രിയും ഉറക്കമില്ലാതെ ഭീതിയോടെ കഴിയുകയായിരുന്നു. ഇതിനിടെ, നാട്ടുകാർ ഇടപെട്ട് ജില്ലാ കളക്ടറെ വിവരം അറിയിക്കുകയും മാധ്യമങ്ങളിൽ വാർത്ത വരികയും ചെയ്തോടെയാണ് നടപടിയുണ്ടായത്. ഇന്നലെ വനംവകുപ്പ്, പഞ്ചായത്തധികൃതർ സ്ഥലത്തെത്തി. പാന്പുകളെ പിടികൂടാൻ പഞ്ചായത്ത് റോഡിന്‍റെ സംരക്ഷണഭിത്തി പൊളിക്കുന്നതു തടസമായപ്പോൾ പ്രസിഡന്‍റ് ഷീജ നൗഷാദ് ഇതിന്‍റെ…

Read More

ഒരു പുകയെടുത്തില്ലെങ്കില്‍ വല്യ ബുദ്ധിമുട്ടാ ! വിമാനത്തിന്റെ ശുചിമുറിയില്‍ ഇരുന്ന് പുകവലിച്ച തൃശൂര്‍ സ്വദേശി അറസ്റ്റില്‍

പറന്നുയര്‍ന്ന വിമാനത്തിലിരുന്ന് പുകവലിച്ച 62കാരന്‍ അറസ്റ്റില്‍. തൃശൂര്‍ മാള സ്വദേശിയായ സുകുമാരനെയാണ് ദുബായി -കൊച്ചി വിമാനത്തിലെ ശുചിമുറിയില്‍ വച്ച് പുകവലിച്ചതിന് അസ്റ്റിലായത്. കൊച്ചി എയര്‍പോര്‍ട്ട് അധികൃതരുടെ പരാതിയില്‍ ഞായറാഴ്ച രാത്രിയാണ് ഇയാളെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിമാനം പറക്കുന്നതിനിടെയാണ് ശുചിമുറിയില്‍ നിന്ന് പുക ഉയരുന്നത് സ്പൈസ് ജെറ്റ് വിമാനജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ജീവനക്കാര്‍ അയാളെ പുകവലിക്കുന്നതില്‍ നിന്ന് തടഞ്ഞു. തുടര്‍ന്ന് വിവരം എയര്‍പോര്‍ട്ടിലെ സുരക്ഷാ ഓഫീസറെ അറിയിക്കുകയും ചെയ്തു. വിമാനം കൊച്ചിയില്‍ ഇറങ്ങിയതിന് പിന്നാലെ ഇയാളെ സെക്യൂരിറ്റി ഓഫീസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തു. ഇയാളില്‍ നിന്നും സിഗരറ്റുകളും ലൈറ്ററും കണ്ടെടുക്കുകയും ചെയ്തു. വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. വിമാനത്തില്‍ നിന്ന് പുകവലിക്കുന്നത് അത്യന്തം അപകടകരമാണ്. രണ്ടുവര്‍ഷം…

Read More

മത്സ്യം വാങ്ങുന്നതിനെ ചൊല്ലിത്തർക്കം; ബ്ലേഡുകൊണ്ടു മുറിവേറ്റ് അതിഥിത്തൊഴിലാളിയുടെ കൈയിലെ മസിൽ പിളർന്ന നിലയിൽ

അടിമാലി: ബസ് സ്റ്റാൻഡിൽ മത്സ്യവ്യാപാര സ്ഥാപനത്തിനു സമീപം ഉണ്ടായ തർക്കത്തെത്തുടർന്ന് അതിഥിത്തൊഴിലാളിയെ മൂന്നംഗസംഘം ബ്ലേഡ് ഉപയോഗിച്ച് മാരകമായി മുറിവേൽപിച്ചു. സാരമായ പരിക്കുകളോടെ വെസ്റ്റ് ബംഗാൾ റാസിക് ബില്വാ സ്ട്രീറ്റ് സ്വദേശി അൻവർ ഹുസൈനെ (28) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുനൂറേക്കർ കൂന്പൻപാറ കവല കുന്നേൽ സനീഷ് (36), കല്ലാർ പീച്ചാട് തേവർകാട്ടിൽ ലൈജു (42), അടിമാലി തലമാലി സെറ്റിൽമെന്‍റ് തേവർകുന്നേൽ സജി (44) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മത്സ്യം വാങ്ങാൻ സ്ഥാപനത്തിൽ എത്തിയ ബൈസണ്‍വാലിയിൽ കെട്ടിട നിർമാണ തോഴിലാളിയായ അൻവറുമായി ഉണ്ടായ തർക്കമാണു ആക്രമണത്തിൽ കലാശിച്ചത്. ഇടതു കൈയുടെ തോൾഭാഗം മുതൽ കൈമുട്ട് വരെയുള്ള ഭാഗത്തുണ്ടായ ആഴമുള്ള മുറിവിനെത്തുടർന്ന് മസിൽ ഭാഗം പൂളി പിളർന്ന നിലയിലായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതികൾക്കെതിരേ വധശ്രമത്തിനു കേസെടുത്തു. അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ…

Read More

Is Ometv Legit And Safe? Ometv Co Review Ometv Critiques And Fraud And Rip-off Reports

In different phrases, using OmeTV is as easy as going to the platform’s homepage or downloading the app onto your telephone. OmeTV builders keep that the app is “safe and secure” to use because the system monitors chat guidelines violations mechanically. Use one of the best baby safety apps, iKeyMonitor, to guard your child’s digital life. The blocking feature allows you to control the apps that child can obtain and use on their smartphones. Although these platforms provide related providers, they are not affiliated, and they’re different in a few…

Read More

Docler Holding Accountant Smartrecruiters

Upper degree administration doesn’t worth creativity or new ideas. Wouldn’t be stunned if they’re completed inside a yr. In the guts of the city but very quiet ,very clean , with an excellent restaurant and an enormous terrace , breakfast included , good bed ,good wifi . O surpriza placuta, m-am simtit excelent , recomand hotelul cu caldura ! Multumesc pentru ospitalitate , am avut parte de o sedere foarte placuta in hotel. The easiest method to keep away from most of these is to forestall these issues altogether. Professionals…

Read More

Docler Holding Accountant Smartrecruiters

Upper degree administration doesn’t worth creativity or new ideas. Wouldn’t be stunned if they’re completed inside a yr. In the guts of the city but very quiet ,very clean , with an excellent restaurant and an enormous terrace , breakfast included , good bed ,good wifi . O surpriza placuta, m-am simtit excelent , recomand hotelul cu caldura ! Multumesc pentru ospitalitate , am avut parte de o sedere foarte placuta in hotel. The easiest method to keep away from most of these is to forestall these issues altogether. Professionals…

Read More

Chat Associated Evaluations

However, you have to by no means surrender hope, and issues could be okay. Including, they took me around 7 months to satisfy easy mate. As a novice manhood, Chatting about how enjoy the capacity. It’s an easy task to it is the right time, so lengthy as you is productive and admire various different prospects. What are the disadvantages of reside chat? However, because agents deal with multiple chats concurrently, customers may experience delayed responses. Complicated issues. Live chat agents could battle to resolve advanced customer points. Service brokers…

Read More

എസ്‌ഐയുടെ വീട്ടിലെ ഷെഡിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; എസ്ഐയുടെ മകളും യുവാവും സഹപാഠികൾ; അന്ന് രാത്രി സംഭവിച്ചതെന്തെന്നറിയാൻ പോലീസ്…

കായംകുളം: എസ്‌ഐയുടെ വീടിനു സമീപത്തെ ഷെഡില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കനകക്കുന്ന് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ മുതുകുളം രണ്ടാം വാർഡിൽ ചേപ്പാട് കന്നിമേൽ സാരംഗിയിൽ സുരേഷ് കുമാറിന്‍റെ വീട്ടിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ് (24) ആണ് മരിച്ചത്. എസ്ഐയുടെ മകളുടെ സഹപാഠിയാണ് മരിച്ച സൂരജ്. ഇന്നലെ രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തിന് സൂരജ് എസ്ഐയുടെ വീട്ടിലെത്തുകയും വീട്ടുകാരുമായി തർക്കം ഉണ്ടാവുകയും ചെയ്തു. തർക്കത്തിനുശേഷം സൂരജിനെ വീട്ടുകാർ തിരിച്ചയച്ചതായി പറയുന്നു. ഈ സമയം വീട്ടിൽ എസ്ഐയുടെ ഭാര്യയും മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംഭവസമയം എസ്ഐ വീട്ടിലുണ്ടായിരുന്നില്ല. സൂരജിന്‍റെ ബൈക്ക് വീടിനു സമീപത്തുനിന്ന് കണ്ടെത്തി. രാത്രി സൂരജ് തിരികെ എങ്ങനെ വീട്ടിലെത്തി എന്നത്…

Read More

വരന്റെ കൂട്ടുകാര്‍ വധുവിന്റെ വീട്ടില്‍ ചെന്ന് പടക്കം പൊട്ടിച്ചു; പിന്നെ നടന്നത് ‘ഉഗ്രന്‍ അടി’

മേപ്പയൂരില്‍ വിവാഹ വീട്ടില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ അടി. തിങ്കളാഴ്ചയാണ് സംഭവം. മേപ്പയൂരിലെ വധുവിന്റെ വീട്ടിലേക്ക് വടകരയിലെ വരനും സംഘവും എത്തിയതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. വരന്റെ ഒപ്പം വന്നവര്‍ വധുവിന്റെ വീട്ടില്‍ വച്ച് പടക്കം പൊട്ടിച്ചു. ഇതു വധുവിന്റെ വീട്ടുകാര്‍ ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. നാട്ടുകാര്‍ തന്നെ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതിനാല്‍ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.

Read More

കെഎസ് കാലിത്തീറ്റ ചതിച്ചു; പാമ്പാടിയിലെ പശുക്കൾക്ക് ഉണ്ടായത് ഭക്ഷ്യവിഷബാധ;  30 പശുക്കൾ ചികിത്സയിൽ; ആശങ്കയിൽ കർഷകർ

കോട്ടയം: കാലിത്തീറ്റയില്‍നിന്നു ഭക്ഷ്യവിഷബാധയേറ്റ മുപ്പതിൽപ്പരം പശുക്കള്‍ ചികിത്സയില്‍. പാമ്പാടി ഈസ്റ്റ് ക്ഷീരോത്പാദക സംഘത്തില്‍നിന്നു കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്ക് നല്‍കിയ കെഎസ് പ്രീമിയം കാലിത്തീറ്റ നല്‍കിയ പശുക്കള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രണ്ടു ദിവസം മുമ്പാണ് സംഘത്തില്‍നിന്നും 50 ചാക്ക് കാലിത്തീറ്റ അംഗങ്ങളായ കര്‍ഷകര്‍ക്ക് നല്‍കിയത്.കാലിത്തീറ്റ നല്‍കിയ പശുക്കള്‍ക്ക് ഇന്നലെമുതല്‍ വയറിളക്കം, തളര്‍ച്ച, തീറ്റയെടുക്കാന്‍ മടി, പാല്‍കുറവ് എന്നിവ അനുഭവപ്പെട്ടുതുടങ്ങി. മൃഗാശുപത്രിയില്‍നിന്നു ഡോക്ടറെത്തി പരിശോധിച്ചപ്പോള്‍ ഭക്ഷ്യവിഷബാധയെന്നാണ് പറഞ്ഞത്. കാലിത്തീറ്റ നല്‍കിയ എല്ലാ പശുക്കള്‍ക്കും സമാന ലക്ഷണങ്ങളോടെ വിഷബാധയേറ്റിട്ടുണ്ട്. ചില പശുക്കളുടെ നില അതീവ ഗുരുതരമാണ്. സംഘത്തിന്‍റെ കീഴില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളക്കുന്ന സുരേഷ് വാഴയിലിന്‍റെ 15 പശുക്കള്‍ക്കും ഭക്ഷ്യവിഷബാധയേറ്റു. 45 ലിറ്റര്‍ പാല്‍ ദിവസവും സൊസൈറ്റിയില്‍ അളന്നിരുന്ന സുരേഷിന് ഇന്നലെ 10 ലിറ്റര്‍ പാലാണ് ലഭിച്ചത്. 900 ലിറ്റര്‍ ദിവസവും അളക്കുന്ന സംഘത്തില്‍ 600 ലിറ്റര്‍ പാലാണ് ഇന്നലെ അളന്നത്.…

Read More