Usa Free Online Chat Rooms Without Registration

Do not monopolize the conversation by talking excessively about your self or insisting on having the floor all the time. Do not share any personal information about others until they have explicitly given permission to do so. This consists of addresses, telephone numbers, social security numbers, and monetary info. Do not say anything that you wouldn’t want broadcast publicly. This includes your real name, handle, telephone number, and another private info. Being in a place to overtly focus on personal points without concern of judgment might help individuals better understand…

Read More

ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ സംഘം തിരികെയെത്തി ! ബിജു എട്ടുമാസത്തിനകം മടങ്ങിയില്ലെങ്കില്‍ കര്‍ശന നടപടി…

നവീന കൃഷിരീതികള്‍ പഠിക്കാനായി ഇസ്രയേലിലേക്ക് പോയ കര്‍ഷകസംഘം മടങ്ങിയെത്തി. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ആയിരുന്നു ഇസ്രയേല്‍ സന്ദര്‍ശനത്തിനായി പോയത്. 27 പേരടങ്ങുന്ന സംഘമായിരുന്നു ഇസ്രയേലിലേക്ക് പോയത്. എന്നാല്‍ അവിടെ വച്ച് കാണാതായ കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇസ്രയേല്‍ ഇന്റലിജന്‍സ് ബിജുവിനായില്‍ തെരച്ചില്‍ തുടരുകയാണ്. മേയ് എട്ടുവരെയാണ് വിസ കാലാവധി. ഇതിനകം ബിജു തിരികെ മടങ്ങിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. 17ന് രാത്രി മുതലാണ് ബിജുവിനെ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍ നിന്ന് കാണാതായത്. സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ഭാര്യയ്ക്ക് 16ന് വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചിരുന്നു. ഇതിന് ശേഷം ബിജുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. വിമാനടിക്കറ്റിനുള്ള പണം ബിജു നല്‍കിയിരുന്നുവെങ്കിലും വിസ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമുള്ളതാണ്. ഈ മാസം 12 നാണ് 27 കര്‍ഷകര്‍ അടങ്ങുന്ന പരീശീലന സംഘം ഇസ്രയേലില്‍ എത്തിയത്. 10…

Read More

സിനിമ എന്നെ വന്ന് ക്ഷണിച്ച് കൊണ്ട് പോയത്; 16 വയസിൽ കല്യാണം, 21 വയസിനുള്ളിൽ മൂന്ന് മക്കളെ പ്രസവിച്ചെന്ന് പൊന്നമ്മ ബാബു

മറ്റ് സങ്കടങ്ങളൊന്നുമില്ല. സാമ്പത്തികമായി തളർന്ന അവസ്ഥയിലായിരുന്നു എന്‍റെ കുടുംബം. അന്നും ഞാൻ ദൈവ വിശ്വാസിയാണ്. കൃത്യസമയത്തുതന്നെ എന്‍റെ ജീവിതത്തിൽ എല്ലാം നടന്നു.  16 വയസിലായിരുന്നു കല്യാണം. 21 വയസിനുള്ളിൽ മൂന്ന് മക്കളെ പ്രസവിച്ചു. നല്ല പ്രായത്തിൽ എല്ലാം ചെയ്തു. പിന്നീട് നാടകത്തിലേക്കും സിനിമയിലേക്കും വന്നു. കഴിഞ്ഞ് പോയത് ഓർക്കുമ്പോൾ എനിക്ക് തന്നെ അദ്ഭുതം തോന്നും. ഞാനിത്രയും കടമ്പകൾ‌ കടന്നോയെന്ന്. ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. ഭർത്താവിന്‍റെ ബിസിനസ് ഡള്ളായ ശേഷമാണ് സിനിമയിലേക്ക് വരുന്നത്. അല്ലെങ്കിൽ സിനിമയിലേക്ക് വരില്ല. നാടകം നല്ലൊരു ഉപജീവന മാർഗമായിരുന്നു അന്ന്. പിന്നെ സിനിമയിൽ വന്നു. ഞാൻ സിനിമയെ അന്വേഷിച്ച് പോയ ആളല്ല, സിനിമ എന്നെ വന്ന് ക്ഷണിച്ച് കൊണ്ട് പോയതാണ്. ആ സ്നേഹം എന്നുമുണ്ടാവും. -പൊന്നമ്മ ബാബു

Read More

ധോണിയുമായി പിരിഞ്ഞതിനു ശേഷം നാല് പുരുഷന്മാരുമായി ബന്ധപ്പെട്ടു ! വെളിപ്പെടുത്തലുമായി റായ് ലക്ഷ്മി…

ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ നടിയാണ് റായ് ലക്ഷ്മി. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ അടക്കമുള്ള ഒട്ടുമിക്ക നടന്മാര്‍ക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇടക്കാലത്ത് വിവാദങ്ങളും പ്രണയബന്ധങ്ങളും ഇവര്‍ക്ക് തിരിച്ചടിയായി. നേരത്തെ ബോളിവുഡിനെ ഇളക്കിമറിച്ച ജൂലി-2 എന്ന ചിത്രത്തില്‍ അതീവ ഗ്ലാമറസായിട്ടാണ് റായ്ലക്ഷ്മി എത്തിയത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്പോട്ബോയ് എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരത്തിന്റെ പഴയ പ്രണയകഥകളും ചര്‍ച്ചയായി മാറിയിരുന്നു. ക്രിക്കറ്റ് താരങ്ങളായ എം സ് ധോണി, എസ് ശ്രീശാന്ത് എന്നിവരുമായുള്ള അടുപ്പവും അതുണ്ടാക്കിയ വിവാദവുമെല്ലാം നടി തുറന്നു പറയുകയുണ്ടായി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു റായ് ലക്ഷ്മി. ധോണിയാകട്ടെ ടീം ക്യാപ്റ്റനും. എന്നാല്‍ അധികനാള്‍ ഇരുവരും തമ്മിലുളള ബന്ധം നീണ്ടുനിന്നില്ല. ഇതിനു കാരണം നടിക്കു ശ്രീശാന്തുമായുള്ള സൗഹൃദമാണെന്ന് വാര്‍ത്തകള്‍ പരന്നു. ഇരുവരും ഇടയ്ക്ക് ഒരു മാസികയ്ക്കായി അടുത്തിടപഴകുന്ന ചിത്രങ്ങളും പുറത്തുവന്നു. ശ്രീയുമായുള്ള ബന്ധത്തെക്കുറിച്ച്…

Read More

നടന്‍റെ മകളായിട്ടും രക്ഷയില്ല… കിടക്ക പങ്കിടാൻ പലരും വിളിച്ചു; ” പേര് വെളിപ്പെടുത്തണെന്ന് ആരാധകർ

അച്ഛൻ ശരത് കുമാറിന്‍റെ പാത പിന്തുടർന്നു സിനിമയിലെത്തിയ ആളാണ് വരലക്ഷ്മി ശരത് കുമാര്‍. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും വരലക്ഷ്മി അഭിനയിച്ച് കഴിഞ്ഞു. സ്ഥിരം റൊമാന്‍റിക് നായിക കഥാപാത്രങ്ങളില്‍ നിന്നു മാറി കുറച്ച് ബോള്‍ഡ് ലുക്കുള്ള വേഷങ്ങളാണ് വരലക്ഷ്മി കൂടുതലും ചെയ്തിട്ടുള്ളത്. താരപുത്രിയായതിനാല്‍ വരലക്ഷ്മിക്കും സിനിമയിലേക്കുള്ള എന്‍ട്രി എളുപ്പമായിരുന്നു. എന്നാല്‍ അവിടെ നിലനിന്ന് പോവുക എന്നത് സ്വന്തം കഴിവിലൂടെ മാത്രമായിരുന്നു. കുറഞ്ഞ കാലം കൊണ്ട് തന്നെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം തരണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് പറഞ്ഞ് പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടിയിപ്പോള്‍. പുതിയൊരു സിനിമയുടെ പ്രൊമോഷനുമായി എത്തിയപ്പോഴാണ് ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടുള്ള വെളിപ്പെടുത്തല്‍ താരപുത്രി നടത്തിയിരിക്കുന്നത്. താരപുത്രി ആയത് കൊണ്ട് തനിക്ക് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും അവസരം വേണമെങ്കിൽ പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥയാണെന്നുമാണ് വരലക്ഷ്മി പറഞ്ഞത്. സിനിമാ മേഖലയില്‍…

Read More

തൈറോയ്ഡ് പ്രശ്നങ്ങളുള്ളവരുടെ ശ്രദ്ധയ്ക്ക്; പ്രധാനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതെന്നറിയാം…

ജീവിതശൈലീരോഗമായ തൈറോയ്ഡ് രോഗം, പ്രത്യേകിച്ചും ഹൈപ്പോതൈറോയ്ഡിസം ഇല്ലാത്തവരുടെ എണ്ണം ഇപ്പോൾ കുറഞ്ഞു വരികയാണ്. തൈറോയ്ഡ് രോഗമുള്ളവർക്കുള്ള ഏക സമാധാനം മരുന്ന് മാത്രമാണെന്നാണ് പലരുടേയും ധാരണ. എന്നാൽ മരുന്നെത്ര കഴിച്ചിട്ടും മരുന്നിന്‍റെ അളവ് കൂട്ടി കഴിക്കേണ്ടിവരുന്നതല്ലാതെ തൈറോയ്ഡ് രോഗങ്ങൾ പരിഹരിക്കപ്പെടുന്നില്ല. തൈറോയ്ഡ് രോഗത്തിലും ജീവിതശൈലിമാറ്റത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് മനസിലാക്കണം. ഒഴിവാക്കേണ്ട ഭക്ഷണംസോയാബീൻ, കാബേജ്, ബ്രോക്കോളി, കോളിഫ്ലവർ, മുള്ളങ്കി, മധുരക്കിഴങ്ങ്, നിലക്കടല, കോഫി, പാൽ, മദ്യം, പുകവലി, പഞ്ചസാര തുടങ്ങിയവ തൈറോയ്ഡ് രോഗികൾ ഒഴിവാക്കുകയാണ് വേണ്ടത്. ഉപയോഗിക്കാംനേർപ്പിച്ച നാരങ്ങാവെള്ളം, ശരിയായ മലശോധന ലഭിക്കുന്ന വിധമുള്ള ഭക്ഷണം, ബ്ലൂബെറി, സ്ട്രോബെറി, ഗ്രേപ്സ്, കിവി, ഓറഞ്ച്, ഇഞ്ചി, ആപ്പിൾ, മഞ്ഞൾ, വെളുത്തുള്ളി എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്. മത്സ്യവും മറ്റ് കടൽ വിഭവങ്ങളുമാണ് തൈറോയ്ഡ് രോഗങ്ങളുള്ളവർക്ക് ഏറ്റവും നല്ലത്. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും കടൽവിഭവങ്ങൾ കഴിക്കണം. കല്ലുപ്പ് തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. അയഡിൻ സന്പുഷ്ട…

Read More

കോന്നി താലൂക്ക് ഓഫീസിലെ കൂട്ടഅവധി; ഇനി ‍തീരുമാനം മുഖ്യമന്ത്രിയുടേത്; ജീവനക്കാർ കോടതിയെ സമീപിച്ചാല്‍…

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ കൂട്ടഅവധി വിഷയത്തില്‍ തീരുമാനം മുഖ്യമന്ത്രിക്കു വിട്ടു. റവന്യുവകുപ്പ് ഉന്നതരും മന്ത്രിയും കൂടിയാലോചന നടത്തിയെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഫയല്‍ മുഖ്യമന്ത്രിക്കു കൈമാറിയത്. വിഷയത്തിലെ രാഷ്്ട്രീയ വിവാദം കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്.പത്തനംതിട്ട ജില്ലാകളക്ടര്‍ വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. താലൂക്ക് ഓഫീസിലെ 21 ജീവനക്കാരൊഴികെയുള്ളവര്‍ കഴിഞ്ഞ ഫെബ്രുവരി പത്തിന് അവധിയെടുത്തതാണ് വിവാദമായത്. ഇവരില്‍ ഒരുവിഭാഗം മൂന്നാറിലേക്ക് ഉല്ലാസ യാത്ര കൂടി പോയതോടെ വിവാദം ശക്തമായി. ജീവനക്കാരുടെ അവധിയെ ന്യായീകരിച്ചാണ് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ കൂട്ടഅവധി കാരണം താലൂക്ക് ഓഫീസിലെത്തിയവര്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും ഇതില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കൂട്ട അവധി ഒഴിവാക്കാമായിരുന്നുവെന്നും ഓഫീസ് മേലധികാരിക്ക് ജാഗ്രതാക്കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സര്‍വീസ് ചട്ടപ്രകാരം അവധിയെടുത്ത ജീവനക്കാര്‍ക്കെതിരേ ഒരു നടപടിക്കും സാധ്യതയില്ലെന്നാണ് നിയമോപദേശം ലഭിച്ചത്. ഇതു സംബന്ധിച്ച് റവന്യു…

Read More

ഇത് ദൈവത്തിന്റെ അനുഗ്രഹം ! തന്റെ മാറിടത്തെക്കുറിച്ച് കമന്റടിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി ദിവ്യങ്ക…

ഇന്ത്യന്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് ദിവ്യങ്ക തൃപതി. നിരവധി സീരിയലുകളിലും ടിവിഷോകളിലും അഭിനയിച്ചിട്ടുള്ള ദിവ്യയ്ക്ക് നിരവധി ആരാധകരാണുള്ളത്. അതേ സമയം തന്റെ മാറിടത്തെപ്പറ്റി കമന്റടിച്ച് തന്നെ അപമാനിക്കാന്‍ വന്നവര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി അടുത്തിടെ നടി നല്‍കിയിരുന്നു. ഭര്‍ത്താവ് വിവേക് ദഹിയയുമൊത്തു നില്‍ക്കുന്ന ഒരു ചിത്രം ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അപ്പോഴേയ്ക്കും സദാചാരവാദികള്‍ എത്തിയിരുന്നു. ദിവ്യാങ്ക എപ്പോഴും മാറിടം ഇറുകി പിടിച്ച തരത്തിലുള്ള വസ്ത്രമാണ് ധരിക്കുന്നത് എന്നും ഇതു ചീപ്പാണ് എന്നുമായിരുന്നു ഇവരുടെ കണ്ടെത്തല്‍. മാറിടത്തെ ചൊല്ലി അപമാനിച്ചവര്‍ക്കു കുറിക്കു കൊള്ളുന്ന മറുപടിയും നടി കൊടുത്തു. അത് ഇങ്ങനെയായിരുന്നു. എന്റെ മാറിടത്തില്‍ അഭിമാനം കൊള്ളുന്നു. ഒരു സ്ത്രീയും അതിനെ ചൊല്ലി ലജ്ജിക്കേണ്ടവളല്ല. ദൈവം നമ്മളെ ഇങ്ങനെ രൂപപെടുത്തി ഇരിക്കുന്നതിന് കാരണങ്ങള്‍ ഉണ്ട്. അതിനെക്കുറിച്ച് ലജ്ജിക്കേണ്ടത് ഒന്നുമില്ല. നിങ്ങള്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നത് നന്നായി. ചൂടില്‍…

Read More

17 Best Random Video Chat Apps With Strangers

Try asking open-ended questions that encourage conversation rather than yes/no responses. Its capabilities are much like that of Facebook, so it is tremendous simple to use for beginners and requires solely a small registration process to begin a video chatting journey. It additionally allows you to connect with desired individuals utilizing various filters. The filter selection could be primarily based on age, gender, hobbies, and different interests. You can even add the factor of creativity by using various impact options. Whether you’re an iOS user or an Android consumer, you…

Read More

ചിന്നക്കനാലിൽ വീടിനു നേരെ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം; മയക്കുവെടിവച്ച് പിടിക്കാൻ തീരുമാനിച്ച് വനം വകുപ്പ്

ഇടുക്കി: വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം. ചിന്നക്കനാൽ 301 ആദിവാസി കോളനിയിൽ എമിലി ജ്ഞാനമുത്തുവിന്‍റെ വീടു തകർത്ത് അരിക്കൊമ്പൻ. കഴിഞ്ഞ ബുധനാഴ്ച മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റിലും അരിക്കൊന്പന്‍റെ ആക്രമണം ഉണ്ടായിരുന്നു. പുണ്യവേലിന്‍റെ കടക്കുനേരെയായിരുന്നു കാട്ടാനയുടെ ആക്രമണം. ഏഴു ദിവസത്തിനിടെ രണ്ടുതവണയാണ് പുണ്യവേലിന്‍റെ കടയ്ക്കു നേരെ കാട്ടാന ആക്രമണം ഉണ്ടാകുന്നത്. ഇതിനിടെ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളിൽ പരിഹാരം തേടിയുള്ള വിശദമായ റിപ്പോർട്ട് വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ മൂന്നാർ ഡിഎഫ്ഒയ്ക്ക് കൈമാറി. അരിക്കൊന്പൻ, ചക്കക്കൊന്പൻ, മൊട്ടവാലൻ എന്നീ ആനകളെ കൈകാര്യം ചെയ്യുന്നതിനുള്ള നിർദേശങ്ങളാണ് റിപ്പോർട്ടിൽ. അരിക്കൊന്പനെ മയക്കുവെടിവച്ചു പിടിക്കാനും മറ്റു രണ്ട് ആനകളെ ജിഎസ്എം കോളർ ഘടിപ്പിച്ചു നിരീക്ഷിക്കാനുമാണ് വനംവകുപ്പ് തീരുമാനം.

Read More