കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; അനിൽകുമാറിനായി കസ്റ്റഡി അപേക്ഷ നൽകാനൊരുങ്ങി പോലീസ്

കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതി എറണാകുളം മെഡിക്കൽ കോളജിലെ മുൻ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽ കുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിന് ഇന്ന് പോലീസ് അപേക്ഷ നൽകിയേക്കും. തമിഴ്നാട്ടിലെ മധുരയിൽനിന്ന് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്ത ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.ഇയാള കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പോലീസ് നിഗമനം. കുഞ്ഞിനെ കൈമാറിയതുമായി ബന്ധപ്പെട്ട പണമിടപാടും ഇത്തരത്തിൽ കണ്ടെത്താനാകുമെന്ന പ്രതീക്ഷ പോലീസിനുണ്ട്. അനിൽകുമാർ വെളിപ്പെടുത്തിയ ചിലരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

Read More

പ്രമുഖ നിര്‍മാതാവിന്റെ മകന്റെ നിര്‍ബന്ധത്തിനു വഴങ്ങി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു ! സ്റ്റുഡിയോ അവര്‍ വേശ്യാലയം ആക്കിയെന്ന് ശ്രീറെഡ്ഡി…

സിനിമാ മേഖലയിലെ പീഡനങ്ങളുടെ വെളിപ്പെടുത്തലിലൂടെ ശ്രദ്ധേയയായ താരമാണ് നടി ശ്രീ റെഡ്ഡി. ഫിദ സംവിധായകന്‍ ശേഖര്‍ കമ്മുല, നാനി, അല്ലു അര്‍ജുന്‍ എന്നിവര്‍ക്ക് എതിരെയും നടി ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ഒരു നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചു എന്നും ശ്രീ റെഡ്ഡി വെളിപ്പെടുത്തിയിരുന്നു. ഒരു സര്‍ക്കാര്‍ സ്റ്റുഡിയോയില്‍ വച്ചാണ് അയാള്‍ തന്നോട് ലൈംഗികമായി ബന്ധപ്പെട്ടത്. അയാള്‍ ടോളിവുഡിലെ മുന്‍നിര നിര്‍മ്മാതാക്കളില്‍ ഒരാളുടെ മകനായിരുന്നുവെന്നും നടി പറയുന്നു. സിനിമയില്‍ ഉളളവര്‍ സ്റ്റുഡിയോയെ വേശ്യാലയം ആക്കിയെന്നും ശ്രീ റെഡ്ഡി തുറന്നു പറഞ്ഞിരുന്നു. നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള നടിമാര്‍ക്കാണ് ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. അവര്‍ എന്തിനും തയ്യാറാണ് എന്നതാണ് ഇതിന് പിന്നില്‍. എന്നാല്‍ തെലുങ്ക് പെണ്‍കുട്ടികള്‍ അത്തരം പ്രവൃത്തികള്‍ക്ക് തയ്യാറല്ല, അതാണ് കഴിഞ്ഞ 10, 15 വര്‍ഷമായി ടോളിവുഡില്‍ തെലുങ്ക് നടിമാര്‍ കുറയുന്നതെന്നും ശ്രീ പറഞ്ഞു. നിരവധി…

Read More

ലൈഫ് മിഷൻ കോഴക്കേസ് ; ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നീട്ടാൻ ഇഡി

കൊച്ചി: കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് ലൈഫ് മിഷൻ കോഴക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന ആവശ്യം ഇഡി കോടതിയിൽ ഉന്നയിക്കും. അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിൽ ലഭിച്ച അന്വേഷണ പുരോഗതിയും കോടതിയെ റിമാൻഡ് റിപ്പോർട്ടിലൂടെ അറിയിക്കും. ഇന്ന് ഉച്ചയോടെയാകും കൊച്ചിയിലെ കോടതിയിൽ ഇഡി ശിവശങ്കറിനെ ഹാജരാക്കുക. ഇഡി ചോദ്യം ചെയ്ത മറ്റു രണ്ടുപേരും ശിവശങ്കറിനെതിരായാണ് മൊഴി നൽകിയിട്ടുള്ളത്. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തുംകേസുമായി ബന്ധപ്പെട്ട് പ്രതിപട്ടികയിലുള്ള സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ മൊഴി വൈകാതെ രേഖപ്പെടുത്താനാണ് ഇഡിയുടെ നീക്കം. നേരത്തെ തന്നെ വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കിയ ഇഡി, ചോദ്യം ചെയ്യലിലൂടെ ലഭിച്ച മൊഴികളടക്കം നിരത്തി തെളിവുകൾ ബലപ്പെടുത്താനാകും ശ്രമിക്കുക. ചോദ്യം ചെയ്യലിലുടനീളം ലൈഫ് മിഷൻ കോഴയിടപാടിൽ താൻ ഒന്നും ചെയ്തില്ലെന്ന…

Read More

ഭര്‍ത്താവിനെയും അമ്മായിയമ്മയെയും കൊന്ന് കഷണങ്ങളാക്കി ഫ്രീസറില്‍ കയറ്റി ! യുവതി പിടിയില്‍…

ഭര്‍ത്താവിനെയും അമ്മായിയമ്മയെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം മാസങ്ങളോളം മൃതദേഹാവശിഷ്ടങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ച യുവതി പിടിയില്‍. ഏഴുമാസം മുന്‍പാണ് യുവതി ഇരുവരെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹാവശിഷ്ടങ്ങള്‍ മേഘാലയത്തിലെ നദിയില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. 2022 സെപ്റ്റംബറില്‍ ഭര്‍ത്താവിനെയും അമ്മായി അമ്മയെയും കാണാനില്ലെന്ന് കാണിച്ച് യുവതി പോലീസില്‍ പരാതി നല്‍കി. ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു ബന്ധുവും പരാതി നല്‍കിയതോടെ, യുവതിയെ പോലീസ് ചോദ്യം ചെയ്തു. തുടര്‍ന്നാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. 2022 ഓഗസ്റ്റ് 17ന് കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ ഭര്‍ത്താവ് അമര്‍ജ്യോതി ഡേയെയും അമ്മായി അമ്മ ശങ്കരി ഡേയെയും കൊലപ്പെടുത്തിയതായി പ്രതി ബന്ദന കലിത സമ്മതിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊല നടത്തി ശേഷം ഇരകളുടെ മൃതദേഹങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് വീട് വിട്ടു.…

Read More

എല്ലാം വിരൽത്തുമ്പിൽ… ജിഡി എന്‍ട്രിക്ക് ഇനി  പോലീസ് സ്‌റ്റേഷൻ‍ കയറണ്ട; കേരള പോലീസിന്‍റെ മൊബൈല്‍ ആപ്പായ ‘പോല്‍ ആപ്പില്‍’ എല്ലാം ഉണ്ട്

കോഴിക്കോട്: വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്‍ഷ്വറന്‍സ് ആവശ്യങ്ങള്‍ക്കായി പോലീസ് സ്‌റ്റേഷനുകളില്‍ ജനറല്‍ ഡയറി എന്‍ട്രി(ജിഡി എന്‍ട്രി)ക്ക് വേണ്ടി കയറിയിറങ്ങുന്നവരാണ് നമ്മളില്‍ പലരും. സ്‌റ്റേഷനുകളില്‍ നേരിട്ട് ചെന്ന് ജിഡി എന്‍ട്രി ചോദിച്ച് ഇനി ബുദ്ധിമുട്ടേണ്ടിവരില്ല. ജിഡി എന്‍ട്രി ലഭ്യമാക്കുന്നതിന് കേരള പോലീസിന്‍റെ മൊബൈല്‍ ആപ്പായ ‘പോല്‍ ആപ്പില്‍’ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇതിനുള്ള നടപടി ക്രമങ്ങള്‍ വിശദീകരിക്കുകയാണ് പോലീസ്. സേവനം ലഭ്യമാകാന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒടിപി മൊബൈലില്‍ വരും. ശേഷം ആധാര്‍ നമ്പര്‍ നല്‍കി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ രജിസ്‌ട്രേഷന്‍ നടത്തിയാല്‍ പിന്നെ പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍ക്കും അതുമതിയാകും. വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സിന് ജിഡി എന്‍ട്രി കിട്ടാന്‍ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് അതില്‍ അപേക്ഷകന്‍റെ വാഹനാപകട സംബന്ധമായതുമായ വിവരങ്ങള്‍ ഫോട്ടോ സഹിതം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്. അപേക്ഷയിന്മേല്‍ പോലീസ്…

Read More

പൂർവ വിദ്യാർഥിയെ  ഇൻസ്റ്റഗ്രാം ഫ്രണ്ടാക്കി; പരിചയം ശക്തമായപ്പോൾ സൗജന്യമായി മയക്കുമരുന്ന് നൽകി വശത്താക്കി; പിന്നാലെ ഒമ്പതാം ക്ലാസുകാരിയെ കാരിയറാക്കി;  ഞെട്ടിക്കുന്ന സംഭവം കോഴിക്കോട്ട്…

സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ലഹരി വെളിപ്പെടുത്തല്‍. ഒമ്പതാം ക്ലാസുകാരിയെ ലഹരി കാരിയറാക്കിയെന്നാണ് വിവരം. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു. മൊഴിപ്രകാരം പത്ത് പേര്‍ക്കെതിരേ പോലീസ് കേസ് എടുത്തു.പെൺകുട്ടിയുടെ മൊഴിയില്‍ നിന്ന് ആളുകളെ തിരിച്ചറിഞ്ഞുവെന്ന് പോലീസ് അറിയിച്ചു. 25 പേര് അടങ്ങുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി കൈമാറ്റമെന്നും കണ്ടെത്തി.  ലഹരിമാഫിയ സംഘം തനിക്ക് മയക്കുമരുന്ന് ഉപയോഗിക്കാൻ തന്നുവെന്നും മയക്കുമരുന്നു കാരിയറാക്കി ഉപയോഗിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. വിദ്യാർഥിനി മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് കൈയിൽ ഉണ്ടായ മുറിവ് കണ്ട വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും മൊഴി എടുത്തു. ഇന്‍സ്റ്റഗ്രാം വഴി ഡബിള്‍ ലഹരിലഹരി മാഫിയ സംഘവുമായി ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് വിദ്യാർഥിനി പറയുന്നു. ആദ്യം തനിക്ക് മയക്കുമരുന്ന് ഉപയോഗിക്കാൻ…

Read More

ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നു; മുഖ്യമന്ത്രി പരിഹാസ പാത്രമാകുന്നുവെന്ന് വി.ഡി. സതീശന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിഷേധിക്കുന്ന കെഎസ്‍യു പ്രവര്‍ത്തകരെയോര്‍ത്ത് അഭിമാനമാണെന്ന് പറഞ്ഞ സതീശന്‍ മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നുവെന്നും വിമര്‍ശിച്ചു. രണ്ട് കുട്ടികൾ കരിങ്കൊടി കാട്ടുമ്പോൾ മുഖ്യമന്ത്രി ഓടിയോളിക്കുകയാണ്. സർക്കാർ ചില കാര്യങ്ങൾ മറച്ചു വെക്കാനാണ് ശ്രമിക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കരിങ്കൊടി കാണാൻ ഭാഗ്യം കിട്ടിയ മുഖ്യമന്ത്രിയാണ് പിണറായി. അദ്ദേഹം ഞങ്ങളെ പരിഹസിച്ചത് കൊണ്ടാണ് സമരം ഇത്ര ശക്തമാക്കുന്നത്. സത്യാഗ്രഹ സമരത്തിൽ നിന്നും ആത്മഹത്യാ സ്‌ക്വാഡ് നടത്തുന്ന സമരം എന്ന് സിപിഎം തന്നെ പറയേണ്ടി വന്നല്ലോവെന്ന് സതീശന്‍ ചോദിച്ചു. സിപിഎമ്മിന്‍റെ പ്രതിരോധ ജാഥ എന്ന പേര് ആ ജാഥയ്ക്ക് യോജിക്കുമെന്നും എല്ലാ തരത്തിലും പ്രതിരോധത്തിലാണ് സിപിഎമ്മെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആകാശിനെ വിഷമിപ്പിക്കരുതെന്നാണ് നൽകിയിരിക്കുന്ന നിർദേശമെന്നും ആകാശ് വാ തുറന്നാൽ പലരും കുടുങ്ങും.…

Read More

പതിനാറുകാരി വിവാഹത്തിന് വിസമ്മതിച്ചു ! കത്തി കൊണ്ട് കഴുത്തില്‍ കുത്തിയ ശേഷം നടുറോഡിലൂടെ വലിച്ചിഴച്ച് 47കാരന്റെ ക്രൂരത;വീഡിയോ…

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 16കാരിയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തിയശേഷം നടുറോഡിലൂടെ വലിച്ചിഴച്ച് 47കാരന്റെ ക്രൂരത. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ഓംകാര്‍ തിവാരി എന്നയാള്‍ കത്തിക്കൊണ്ട് കുത്തിയ ശേഷം ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി നഗരത്തിലെ ഗുധിയാരി പ്രദേശത്തുള്ള ഓംകാര്‍ തിവാരിയുടെ പലചരക്ക് കടയിലാണ് ജോലി ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. കൗമാരക്കാരിയെ ഇയാള്‍ വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയും പെണ്‍കുട്ടി വിസമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കടയിലെ ജോലി ഉപേക്ഷിച്ചുവെന്നും പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കവും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട് ശനിയാഴ്ച വൈകീട്ട് മദ്യപിച്ചെത്തിയ തിവാരി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി…

Read More

കാസർഗോഡ് ഇന്നു ജനകീയ പ്രതിരോധം; കണ്ണൂരിൽ ക്വട്ടേഷൻ പ്രതിരോധം; പി. ജയരാജൻ എന്തു പറയും?

സ്വന്തം ലേഖകൻ കണ്ണൂർ: സിപിഎം ജനകീയ പ്രതിരോധ യാത്രയ്ക്ക് ഇന്നു കാസർഗോഡ് തുടക്കമിടുന്പോൾ കണ്ണൂരിൽ ക്വട്ടേഷൻ-ലഹരി മാഫിയ പ്രതിരോധവുമായി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര നാളെ കണ്ണൂരിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി തില്ലങ്കേരിയിൽ ഇന്നു സിപിഎം വിശദീകരണ പൊതുയോഗം നടത്തും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധയാത്ര ഇന്നു വൈകുന്നേരം നാലിന് കുമ്പളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്നുതന്നെ വൈകുന്നേരം അഞ്ചിന് തില്ലങ്കേരിയിൽ നടക്കുന്ന പൊതുയോഗം സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും. പി. ജയരാജൻ, എം. ഷാജർ, പി. പുരുഷോത്തമൻ, എൻ.വി. ചന്ദ്രബാബു തുടങ്ങിയവർ പ്രസംഗിക്കും. പി. ജയരാജൻ എന്തായിരിക്കും യോഗത്തിൽ പറയുകയെന്നത് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നുണ്ട്. പി. ജയരാജനെ പിന്തുണച്ച് മുൻപുണ്ടായിരുന്ന പി.ജെ. ആർമി എന്ന ഫേസ് ബുക്ക്…

Read More

കറുപ്പിനെ ഭയപ്പെടുന്നുണ്ടെങ്കിൽ എത്ര വെളുത്ത വസ്ത്രം ധരിച്ചാലും നിങ്ങൾ വർണാന്ധത ബാധിച്ച ഫാസിസ്റ്റ്; ഹരീഷ് പേരടിയുടെ പോസ്റ്റ് ചർച്ചയാവുന്നു

തിരുവനന്തപുരം: കറുപ്പിനെ ഭയപ്പെടുന്നുണ്ടെങ്കിൽ എത്ര വെളുത്ത വസ്ത്രം ധരിച്ചാലും നിങ്ങൾ വർണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആയിരിക്കുമെന്ന് ഹരീഷ് പേരടി . മുഖ്യമന്ത്രി പങ്കെടുത്ത കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളജിലെ പരിപാടിയിൽ കറുത്ത വസ്ത്രം ഒഴിവാക്കാൻ കോളജ് അധികൃതർ നിർദേശം നൽകിയെന്ന വാർത്തകൾക്കു പിന്നാലെയാണ് നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിപ്പ്  പങ്കുവച്ചത്. ‘കറുപ്പിനെ നിങ്ങൾ ഭയപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ എത്ര വെളുത്ത വസ്ത്രങ്ങൾ ധരിച്ചാലും…നിങ്ങൾ വർണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാം…’, എന്നാണ് ഹരീഷ് പേരടി കുറിച്ചത്. ഹരീഷ് പേരടിയുടെ പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ പ്രതികരിച്ചു. നേരത്തെ ഹരീഷ് പേരടിയുടെ സിനിമയുടെ പോസ്റ്റര്‍ സിപിഎം നേതാവ് എം.എ.ബേബി ഫേസ്ബുക്കിൽ പങ്കുവച്ചതിന് പിന്നാലെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പാർട്ടി വിരുദ്ധതപറയുന്ന ഹരീഷ് പേരടിയുടെ ചിത്രത്തിന്‍റെ പോസ്റ്റർ ബേബി പുറത്തുവിട്ടത് ശരിയായില്ല എന്നായിരുന്നു ഇടത് അനുകൂലികളിൽനിന്നും വന്ന…

Read More