തത്തകള്‍ മയക്കുമരുന്നിന് അടിമകള്‍! കറുപ്പ് കൃഷി പ്രതിസന്ധിയില്‍…

മധ്യപ്രദേശിലെ മന്ദ്സൗര്‍, നീമുച്ച്, രത്ലം എന്നിവിടങ്ങളില്‍ കറുപ്പ് കൃഷി വ്യാപകമാണ്. കേന്ദ്ര നാര്‍ക്കോട്ടിക് വകുപ്പിന്റെ ലൈസന്‍സ് എടുത്ത ശേഷമാണ് കൃഷി. വകുപ്പിന്റെ മേല്‍നോട്ടത്തില്‍ മാത്രമേ കര്‍ഷകര്‍ക്ക് കറുപ്പ് കൃഷി ചെയ്യാന്‍ അനുമതിയുള്ളൂ. എന്നാല്‍ കടുത്ത പ്രതിസന്ധിയിലാണ് ഈ കര്‍ഷകര്‍ ഇപ്പോള്‍. തത്തകള്‍ വിള തിന്നാന്‍ കൂട്ടത്തോടെ എത്തുന്നതാണ് കര്‍ഷകര്‍ക്ക് തലവേദനയാകുന്നത്.  ഇതോടെ വിളനാശം ഉണ്ടാകുമെന്ന ഭീതിയിലാണ് കര്‍ഷകര്‍. കറുപ്പ് കൃഷി ചെയ്യുന്ന കര്‍ഷകര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാരിന് നല്‍കണമെന്നാണ് ഉപാധി. അല്ലാത്തപക്ഷം കറുപ്പ് കൃഷി ചെയ്യുന്നതിനുള്ള കരാര്‍ സര്‍ക്കാര്‍ അവസാനിപ്പിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ തത്തകളില്‍ നിന്ന് കറുപ്പിനെ രക്ഷിക്കാന്‍ ചില കര്‍ഷകര്‍ ഇപ്പോള്‍ പ്ലാസ്റ്റിക് വലകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയിട്ടുണ്ട് പ്ലാസ്റ്റിക് വലയുടെ ഉപയോഗം മൂലം കറുപ്പ് ഒരു പരിധി വരെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നുണ്ട്. മുമ്പ് തത്തകള്‍ വന്‍തോതില്‍ കറുപ്പ് മൊട്ടുകള്‍ കൊത്തിയെടുത്ത് പറന്നു പോയിരുന്നു. ഇപ്പോള്‍…

Read More

പീഡിപ്പിക്കുന്ന സമയം വീഡിയോ പകര്‍ത്തുന്നത് പതിവ്! മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ദന്തഡോക്ടര്‍ പിടിയില്‍; സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മെഡിക്കൽ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ദന്ത ഡോക്ടർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡെൻ്റൽ കോഴ്സ് പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും തുടർന്ന് ഗർഭം അലസിപ്പിച്ച് ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് പെൺകുട്ടി പരാതിയുമായി രംഗത്തെത്തിയതും പ്രതി അറസ്റ്റിലാകുന്നതും.   ആറ്റിങ്ങൽ ഗവ. സ്കൂളിനു സമീപം താമസിക്കുന്ന സുധി എസ്.നായരെ(32) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. പരാതി നൽകിയത് വിഴിഞ്ഞം സ്വദേശിനിയാണ്. വർക്കലയിൽ സുബീസ് ഡെൻ്റൽ ക്ലിനിക്ക് എന്ന പേരിൽ  ഡെൻ്റൽ ക്ലിനിക് നടത്തുന്ന വ്യക്തിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. വിവാഹവാഗദാനം നൽകി പീഡിപ്പിച്ചുവെന്നും ഗർഭിണിയായശേഷം അബോർഷൻ ചെയ്യിപ്പിച്ചുവെന്നും കാട്ടി യുവതി നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ ചൊവ്വാഴ്ച അറസ്റ്റുചെയ്തത്. പ്രതി നേരത്തെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തുടർന്ന് വിവാഹമോചനം നേടുകയായിരുന്നു. വിവാഹമോചിതനായ ശേഷമാണ് ഇയാൾ സമുഹമാധ്യമങ്ങളിൽ സജീവമായത്.…

Read More

വിശ്വാസിച്ചാലും ഇല്ലെങ്കിലും..! അവിവാഹിതരേക്കാള്‍ ആയുസ് കൂടുന്നത് വിവാഹിതരായവര്‍ക്ക്; പുതിയ പഠന റിപ്പോര്‍ട്ട് ചര്‍ച്ചയാകുമ്പോള്‍…

വിവാഹം കഴിക്കാതെ അവിവാഹിതരായി തുടരാനുളള ഒരു പ്രവണത ഇന്നത്തെ മിക്ക ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ട്. എന്നാല്‍ മറുവശത്ത് പറ്റിയ പങ്കാളിയെ കണ്ടെത്താനാകാതെ വിഷമിക്കുന്ന ചെറുപ്പക്കാരും ഉണ്ട്.  ഇതിനിടെയാണ് ഒരു പുതിയ പഠന റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നത്. അവിവാഹിതരെക്കാളും വിവാഹമോചനം നേടിയവരേക്കാളും വിവാഹിതരായവരുടെ ആയുസ് ദൈര്‍ഘ്യമേറിയതാകുമെന്നാണ് ഈ പഠനത്തില്‍ പറയുന്നത്. വിവാഹിതരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മികച്ചതാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്ലോബല്‍ എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച്, വിവാഹം സ്ത്രീകളുടെ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാന്‍ സഹായിക്കും. വാള്‍സ്ട്രീറ്റ് ജേണലില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍മാരായ രണ്ട് പേരാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഞങ്ങളുടെ പഠനത്തിലെ കണ്ടെത്തലുകള്‍ വിവാഹത്തിന്റെ പ്രാധാന്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും വിവാഹം നിഷേധിക്കുന്ന സമൂഹത്തിന് ഇതൊരു സൂചനയാണെന്നും അവര്‍ കുറിച്ചു.  പഠനത്തില്‍ 11,830 യുഎസ് വനിതാ നഴ്സുമാര്‍ പങ്കെടുത്തു. ഇവരില്‍ ഭൂരിഭാഗവും താരതമ്യേന നല്ല നിലയിലുള്ളവരായിരുന്നു. ഈ നഴ്സുമാരെല്ലാം 1990-കളുടെ…

Read More

ഒരു കോ‌ടി രൂപ സമ്മാനം! ഓസ്കർ നേടിയ സംവിധാ‌യികയ്ക്ക് സ്റ്റാലിന്‍റെ ആദരം

ഡോക്യുമെന്‍ററി വിഭാഗത്തിൽ ഓസ്കർ നേടി ഇന്ത്യയുടെ അഭിമാനമായി മാറി‌‌യ ദ് എലിഫന്‍റ് വിസ്പറേഴ്സിന്‍റെ സംവിധായിക കാർത്തികി ഗോൺസാൽവസിനെ ആദരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പുരസ്കാരം നേടിയതിന് തമിഴ്നാട് സർക്കാർ ഒരു കോടി രൂപയാണ് കാർത്തികിയ്ക്ക് സമ്മാനമായി നൽകിയിരിക്കുന്നത്. ഊട്ടി സ്വദേശിനിയാണ് കാർത്തികി. പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രിമായി കൂടികാഴ്ച നടത്തുകയും ചെയ്തു. കാർത്തികിയുടെ നേട്ടത്തേക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. ഗുണീത് മോംഗ നിര്‍മിച്ച ‘ദ എലഫന്‍റ് വിസ്പറേഴ്‌സ്’ ഡോക്യുമെന്‍ററി വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നും ഓസ്‌കര്‍ നേടുന്ന ആദ്യചിത്രമാണ്. തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട ദമ്പതികളാണ് ബൊമ്മനും ബെള്ളിയുടെയും ജീവിതകഥയാണ് കാർത്തികി ഒരുക്കിയത്. ബൊമ്മനേയും ബെള്ളിയേയും ഈയിടെ സ്റ്റാലിന്‍ ആദരിച്ചിരുന്നു.

Read More

ബ്രഹ്മപുരത്തെ കരാർ 54 കോടിക്ക്, ഉപകരാർ 22 കോടിക്ക്; 32 കോടി പോയത് പോക്കറ്റിലേക്ക്..! സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി നേതാവ്

ന്യൂഡല്‍ഹി: ബ്രഹ്മപുരം വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. ബ്രഹ്മപുരത്ത് ബയോ മൈനിംഗിനു വേണ്ടിയാണ് സോണ്‍ട ഇന്‍ഫ്രടെക് കമ്പനിക്ക് കരാര്‍ നല്‍കിയതെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. ഒന്‍പതു മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. 54 കോടിയായിരുന്നു കരാര്‍ തുക. ബയോ മൈനിംഗ് മാത്രമേ ചെയ്യേണ്ടിയിരുന്നുള്ളൂ. എന്നാല്‍ അവര്‍ എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. വേറൊരു അരശ് മീനാക്ഷി എന്‍വിറോ കെയര്‍ എന്ന കമ്പനിക്ക് ഉപകരാര്‍ നല്‍കി. സോണ്‍ടയ്ക്ക് കരാര്‍ നല്‍കിയത് 54 കോടിക്ക്. അവര്‍ ഉപകരാര്‍ നല്‍കിയത് 22 കോടിക്ക്. 32 കോടി രൂപ ഒന്നും ചെയ്യാതെ നേരെ സ്വന്തം പോക്കറ്റിലേക്ക് പോയിയെന്നും ജാവദേക്കര്‍ ആരോപിച്ചു. ബ്രഹ്മപുരത്ത് നടന്നത് അഴിമതിയാണെന്നും പ്രകാശ് ജാവദേക്കര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഗോവയും ഇൻഡോറും മാലിന്യ സംസ്‌കരണത്തിന് മാതൃകകളാണെന്നും അവിടേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കാന്‍ കേരള സര്‍ക്കാരിനോട്…

Read More

സത്യം, സ്ത്രീകൾക്കല്ല നീണ്ട നാക്ക്, പുരുഷനാണ്! ഗിന്നസ് ബുക്ക് റിക്കാർഡ് ജേതാവിന്റെ നാക്കിന്റെ വിശേഷം അറിയാം…

സ്ത്രീകളുടെ നാക്കിനു നീളം കൂടുതലാണെന്നു പണ്ടുമുതൽക്കേ പറഞ്ഞുവരുന്ന കാര്യമാണ്. എന്നാൽ ലോകത്തെ ഏറ്റവും നീളമുള്ള നാക്കിന്‍റെ ഉടമ സ്ത്രീയല്ല. ഒരു പുരുഷനാണ്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സ് അനുസരിച്ച് അമേരിക്കക്കാരനായ നിക്ക് സ്റ്റോബെർ എന്ന യുവാവാണ് ലോകത്തെ ഏറ്റവും നീളമുള്ള നാക്കിന്‍റെ ഉടമ. 10.1 സെന്‍റിമീറ്റർ (3.97 ഇഞ്ച്) ആണു നിക്ക് സ്റ്റോബെറിന്‍റെ നാക്കിന്‍റെ നീളം. സ്ത്രീകളിൽ ലോകത്തെ ഏറ്റവും നീളമേറിയ നാവിന്‍റെ ഉടമ യുഎസിലെതന്നെ കാലിഫോർണിയയിൽനിന്നുള്ള വിദ്യാർഥിനിയായ ചാനൽ ടാപ്പർ ആണ്. ഇവരുടെ നാക്കിന്‍റെ നീളം 9.75 സെന്‍റിമീറ്റർ (3.80 ഇഞ്ച്) മാത്രം. നിക്ക് സ്റ്റോബെറിനേക്കാൾ .17 ഇഞ്ച് കുറവ്. കുട്ടിക്കാലം മുതൽതന്നെ തന്‍റെ നാവിന് സാധാരണയിലും കൂടുതൽ നീളമുള്ളതായി മനസിലായിരുന്നതായി നിക്ക് പറയുന്നു. മറ്റാരും അധികം ചെയ്യാത്ത ഒരു കാര്യം കൂടി നിക്ക് തന്‍റെ നീളൻ നാക്കുകൊണ്ട് ചെയ്യും. നാവുപയോഗിച്ച് മനോഹരമായ ചിത്രങ്ങൾ…

Read More

പ്രസവിച്ചിട്ട് മണിക്കൂറുകൾ മാത്രം! അമ്മ കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു; കുഞ്ഞിനെ വിറ്റത് ആരോഗ്യപ്രവര്‍ത്തകയുടെ സഹോദരന്‌

ജാർഖണ്ഡ്: റാഞ്ചിയിൽ പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ‌ പണത്തിനായി അമ്മ കുഞ്ഞിനെ വിറ്റു. 1 ലക്ഷം രൂപയ്ക്കാണ് യുവതി കുട്ടിയെ വിറ്റത്. ഇവരുടെ കൈയിൽ നിന്നും പോലീസ് പണം കണ്ടെടുത്തു. സദർ ആശുപത്രിയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശാദേവി കുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം ആരും അറിയാതെ ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷം യുവതി കുഞ്ഞിനെ വിൽക്കുകയായിരുന്നു. ആ‍ശുപത്രിയിലെ ജീവനക്കാർ വിവരം അറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തുന്നത്. ഇവരുടെ ഭർ‌ത്താവ് ദിവസവേതനക്കാരാനാണ്. എന്നാൽ ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെയാണ് കുഞ്ഞിനെ വിറ്റതെന്നാണ് ആശാദേവി പറയുന്നത്. ആരോഗ്യപ്രവർത്തകയുടെ സഹോദരന് കുട്ടികളില്ലെന്നും കുഞ്ഞിനെ നൽകിയാൽ ഒരു ലക്ഷം രൂപ നൽകമെന്നും അവർ അറിയിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ കൊടുത്തത് എന്നാണ് യുവതി പറയുന്നത്. എന്നാൽ യുവതി കള്ളം പറയുന്നതാണെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വാദം. സംഭംവത്തിൽ പോലീസ് 2…

Read More

അനുമോളും വിജേഷും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, പക്ഷേ..! ഭർത്താവിനായി ഊർജിത തെരച്ചിൽ; പോലീസിന്‍റെ പ്രാഥമിക നിഗമനം ഇങ്ങനെ…

ഇടുക്കി: കട്ടപ്പന കാഞ്ചിയാറില്‍ യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് ശാസ്ത്രീയ പരിശോധന ആരംഭിച്ചു. കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ വിജേഷിന്‍റെ ഭാര്യ പി.ജെ. വത്സമ്മ (അനുമോള്‍ -27 )യുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലാണ് ഇന്നു രാവിലെ മുതല്‍ പോലീസ് ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുന്നത്. അനുമോളുടെ ഭര്‍ത്താവ് വിജേഷിനായി പോലീസ് വ്യാപക തെരച്ചില്‍ നടത്തി വരികയാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം വിജേഷ് കടന്നുകളഞ്ഞെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ഞായറാഴ്ച വത്സമ്മയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് വിജേഷും യുവതിയുടെ കുടുംബാംഗങ്ങളും കട്ടപ്പന പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു മുമ്പ് അനുമോള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് വിജേഷ് പാമ്പനാറിലുള്ള ഇവരുടെ മാതാപിതാക്കളെ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് മാതാപിതാക്കളും സഹോദരനും രാവിലെ പേഴുംകണ്ടത്തെ വീട്ടില്‍ എത്തിയിരുന്നു. അനുമോളുടെ അമ്മ ഫിലോമിന കിടപ്പുമുറിയില്‍ കയറിയപ്പോള്‍ വിജേഷ്…

Read More

ഇനി മേലില്‍ ഇവിടെ വരരുത്‌! മന്തുരോഗിയായ വയോധികൻ പകല്‍വീട്ടില്‍ എത്തുന്നത് സിപിഎം നേതാവ് വിലക്കി; അധികൃതര്‍ക്ക് മുന്നില്‍ പരാതിയുമായി 68 കാരന്‍

അഞ്ചല്‍: മന്ത് രോഗം പിടിപ്പെട്ട വയോധികന്‍ പകല്‍ വീട്ടില്‍ വരുന്നതിനെ സിപിഎം നേതാവ് വിലക്കിയതായി പരാതി. ഏരൂര്‍ ഗ്രാമപഞ്ചായത്ത്‌ മുന്‍ ഭരണസമിതി അംഗവും സിപിഎം ആയിരനെല്ലൂര്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയുമായ ബിജുവിനെതിരെയാണ് ഗുരുതരമായ ആരോപണവുമായി വിളക്കുപാറ മുഴതാങ്ങ് വയലിൽ പുത്തൻവീട്ടില്‍ യൂനുസ്കുഞ്ഞ് (68) എന്നയാള്‍ രംഗത്തെത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി മന്ത് രോഗ ബാധിതനാണ് യൂനുസ് കുഞ്ഞ്. മുഖത്തും കൈകാലുകളിലുമടക്കം രോഗത്തിന്‍റെ ഭാഗമായുള്ള കുമിളകള്‍ കാണാം. സഹോദരനൊപ്പം മുഴതാങ്ങില്‍ താമസിച്ചുവരുന്നു. അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍. അടുത്തിടെ വിളക്കുപാറയില്‍ ഏരൂര്‍ ഗ്രാമപഞ്ചായത്ത്‌ ആരംഭിച്ച രണ്ടാമത്തെ പകല്‍വീട്ടില്‍ എത്താന്‍ അര്‍ഹത ഉള്ളതും രജിസ്റ്ററില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളതുമായ യൂനുസ് കുഞ്ഞ് ഉദ്ഘാടനം കഴിഞ്ഞ ആദ്യ തിങ്കളാഴ്ച പകല്‍ വീട്ടില്‍ എത്തി. അന്ന് തന്നെ ഇവിടെ ഉള്ള മറ്റൊരു സിപിഎം പ്രവര്‍ത്തകനായ വയോധികന്‍ യൂനുസ് കുഞ്ഞ് എത്തിയതിനെ ചോദ്യം ചെയ്തു. എന്തായാലും വന്നതല്ലേ ഭക്ഷണം കഴിച്ചു മടങ്ങണം…

Read More

കീരവാണിയെ അഭിനന്ദിക്കുന്ന ചിന്താജെറോമിന്റെ ഇംഗ്ലീഷിലുള്ള പോസ്റ്റില്‍ മുഴുവന്‍ വ്യാകരണപ്പിശക് ! ട്രോളന്മാര്‍ രംഗത്തിറങ്ങിയതോടെ പോസ്റ്റ് കാണാനില്ല…

ഇംഗ്ളീഷ്സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താജെറോമിന്റെ ഇംഗ്ലീഷിലുള്ള അവഗാഹത്തെക്കുറിച്ച് പലരും പലപ്പോഴും സംശയം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിന്തയുടെ ഇംഗ്ളീഷിലുള്ള ഫേസ്ബുക്ക് പോസ്റ്റിലെ വ്യാകരണ വാക്യഘടനാ പിശകുകള്‍ സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. ആര്‍ ആര്‍ ആര്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് അതിന്റെ സംഗീത സംവിധായകന്‍ കീരവാണിക്കും, ഗാനരചയിതാവ് ചന്ദ്രബോസിനും ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ അവരെ അഭിനന്ദിച്ചുകൊണ്ടിട്ട എഫ്ബി പോസ്റ്റിലാണ് വ്യാകരണ തെറ്റും വാചകഘടനയിലുള്ള തെറ്റും മുഴച്ച് നില്‍ക്കുന്നത്. ഇംഗ്ളീഷ് സാഹിത്യത്തിലാണ് ചിന്താ ജെറോമിന് ഡോക്റ്ററേറ്റ് ലഭിച്ചത് എന്നതാണ് ഏറ്റവും രസകരമായ കാര്യം. Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu cinema literature sector.…

Read More