എന്തൊരു വിധിയിത്‌… വല്ലാത്തൊരു ഗതിയിത്..! കടയിലേക്ക് വീണ്ടും കാർ ഇടിച്ചുകയറി; അസീസിന്‍റെ ദുരിതത്തിന് മോചനമില്ല

നെടുമ്പാശേരി: അസീസിന്‍റെ കടയിൽ രണ്ടു വർഷത്തിന് ശേഷം വീണ്ടും കാർ ഇടിച്ചുകയറി. അത്താണി -പറവൂർ റോഡിൽ ചുങ്കം കവലയിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന കാറാണ് ഇന്നലെ പുലർച്ചെ ഇടിച്ചു കയറിയത്. വാടാനപ്പിള്ളിയിൽ നിന്നു വിദേശത്തേക്ക് പോകുന്ന സുഹൃത്തിനെ യാത്രയാക്കാൻ നെടുന്പാശേരിയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പാലപ്രശേരി പീടികപ്പറമ്പിൽ അസീസ് നടത്തുന്ന ‘പി.എം. സ്റ്റോഴ്സിലേക്കാണ് കാർ ഇടിച്ചുകയറിയത്. കടയുടെ ഷട്ടർ പൂർണമായും തകർന്നു. നാല് ചില്ലലമാരകളും, പലവ്യജ്ഞനങ്ങളും, ബിസ്ക്കറ്റുകളും, 300ഓളം മുട്ടകളും നശിച്ചു. പറവൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ചുങ്കം കവലയിലെ കൊടുംവളവ് അറിയാതെ അസീസിന്‍റെ കടയിൽ ഇടിച്ചു കയറുന്നത് പതിവായിരുന്നു. ഹൃദ്രോഗിയായ അസീസിന്‍റെ കടയിൽ നിത്യവും വാഹനങ്ങൾ ഇടിച്ചുകയറുന്ന സംഭവം മാധ്യമങ്ങളിൽ പതിവുവാർത്തയായതോടെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഇടപെട്ട് റോഡിന്‍റെ ഇരുവശങ്ങളിലും അപകട മുന്നറിയിപ്പ് ഫ്ലാഷ് ബോർഡുകളും, സീബ്രാലൈൻ റിഫ്ളക്ടറുകളും, കടയുടെ…

Read More

അടുത്തടുത്ത ദിവസങ്ങളിൽ മൂന്നു മരണം! പിണർമുണ്ട നിവാസികൾ ആശങ്കയിൽ; കാരണം…

കിഴക്കമ്പലം: ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തിനു സമീപമുള്ള പെരിങ്ങാല പിണർമുണ്ടയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മൂന്നു മരണങ്ങൾ പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മൂവരുടെയും പെട്ടെന്നുള്ള മരണത്തിന് കാരണം ശരീരത്തിൽ ഓക്സിജന്‍റെ അളവ് ക്രമാതീതമായി കുറഞ്ഞതിനാലാണെന്ന് മെഡിക്കൽ സംഘം വിലയിരുത്തിയതായി നാട്ടുകാർ പറഞ്ഞു. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ വായു മലിനീകരണമാണ് ഇതിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ജീവിതശൈലീ രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന പിണരമുണ്ട പടമുകൾ പരേതനായ അയ്യപ്പൻകുട്ടിയുടെ ഭാര്യ കാർത്യായനി, പരേതനായ കോയിക്കൽ അലിയാരുടെ ഭാര്യ പാത്തുമ്മ, കെ.പി. കോയാമ്മദ് ഹാജി എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത്. തീപിടിത്തത്തിന് മുമ്പ് പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ദിനംപ്രതി 200ൽ താഴെ രോഗികളായിരുന്നു ചികിത്സ തേടിയിരുന്നതെങ്കിൽ തീപിടിത്തത്തിന് ശേഷം 400ൽ കൂടുതൽ പേരാണ് പനി, ചുമ, ചൊറിച്ചിൽ, തൊണ്ടവേദന, തലവേദന, ഛർദി തുടങ്ങിയ രോഗലക്ഷണവുമായി എത്തുന്നത്. പ്രദേശത്തു നിന്ന് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർ…

Read More

കടം വീട്ടാന്‍ ഭര്‍ത്താവ് നെട്ടോട്ടമോടുമ്പോള്‍ മൂന്നുകോടി ലോട്ടറിയടിച്ച ഭാര്യ വേറെ കെട്ടി! 20 വര്‍ഷം മുമ്പായിരുന്നു ഇദ്ദേഹത്തിന്‍റെ വിവാഹം…

വിവാഹം എന്നത് രണ്ടുപേരുടെ ഒന്നിച്ചുള്ള ഒരു യാത്രയുടെ തുടക്കമാണല്ലൊ. സന്തോഷത്തില്‍ മാത്രമല്ല ദുഃഖ സമയത്തും താങ്ങായി കൂടെയുണ്ടാകും എന്നുള്ള ഒരു ധാരണ അതിലുണ്ടാകും. തത്ഫലമായി പല കഷ്ടസമയത്തും കൂടെ നില്‍ക്കുന്ന പങ്കാളികളെ സമൂഹത്തില്‍ കാണാം. അതേ സമയം സ്വന്തം ജീവിതത്തിന് പ്രാധാന്യം നല്‍കി പങ്കാളിയെ വിട്ടുപോകുന്നവരെയും കാണാം. പലര്‍ക്കും അവരവരുടേതായ ന്യായം പറയാനുണ്ടെങ്കിലും സമൂഹത്തില്‍ ഇത്തരം പ്രവണതകള്‍ ചര്‍ച്ചയാകാറുണ്ട്. അത്തരമൊരു സംഭവമാണ് സമൂഹ മാധ്യമങ്ങളില്‍ നിലവിൽ ചര്‍ച്ചയാകുന്നത്. തായ്‌ലന്‍ഡില്‍ നിന്നുള്ള നരിന്‍ എന്ന 47കാരന്‍ തന്‍റെ ഭാര്യയ്ക്കെതിരേ നല്‍കിയ ഒരു കേസാണ് ചര്‍ച്ചയ്ക്ക് ആധാരം. 20 വര്‍ഷം മുമ്പായിരുന്നു ഇദ്ദേഹത്തിന്‍റെ വിവാഹം. ചാവീവാന്‍ എന്ന സ്ത്രീയെ ആണ് ഇദ്ദേഹം വിവാഹം ചെയ്തത്. വൈകാതെ ഇവര്‍ക്ക് മൂന്നുമക്കളും ജനിച്ചു. എന്നാല്‍ പിന്നീട് സാമ്പത്തിക പ്രതിസന്ധി ഈ കുടുംബത്തെ സാരമായി ബാധിച്ചുതുടങ്ങി. കടം രണ്ട് മില്ല്യണ്‍ ബാത്തില്‍ ( ഏകദേശം…

Read More

ഹാര്‍ട്ട് ബ്രേക്ക് ഇന്‍ഷുറന്‍സ് ഫണ്ട്! പ്രണയത്തിനും ഇന്‍ഷുറന്‍സ്; ഹൃദയംതകര്‍ന്ന കാമുകന് ലഭിച്ചത് 25,000 രൂപ

പലതരത്തിലുള്ള ഇന്‍ഷുറന്‍സുകളെക്കുറിച്ച് നമ്മള്‍ കേട്ടിരിക്കുമല്ലൊ. അവയില്‍ വാഹന ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും മിക്കവരും കേട്ടിരിക്കുമല്ലൊ. എന്നാല്‍ പ്രണയത്തിന്‍റെ പേരില്‍ ഒരു ഇന്‍ഷുറന്‍സ് എന്നത് ആരും കേള്‍ക്കാനിടയില്ല അത്തരത്തിലൊന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രതീക് ആര്യന്‍ എന്ന യുവാവ് പങ്കുവെച്ച ട്വീറ്റ് ആണ് ചര്‍ച്ചയ്ക്ക് ആധാരം. പ്രതീകിന് ഒരു പ്രണയമുണ്ടായിരുന്നത്രെ. അത് അടുത്തിടെ തകര്‍ന്നുപോയി. കാമുകി പിന്‍മാറിയത് നിമിത്തമാണ് പ്രണയ പരാജയമുണ്ടായത്. എന്നാല്‍ പ്രണയം തുടങ്ങിയ സമയത്ത് പ്രതീകും കാമുകിയും ചേര്‍ന്ന് ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നു. ഇരുവരും എല്ലാമാസവും 500 രൂപ ഇതില്‍ നിക്ഷേപിക്കുകയും ചെയ്തു. “ഹാര്‍ട്ട് ബ്രേക്ക് ഇന്‍ഷുറന്‍സ് ഫണ്ട്’ എന്നായിരുന്നു ഇവര്‍ ഇതിനിട്ടപേര്‍. പ്രണയ ബന്ധത്തില്‍ വഞ്ചിക്കപ്പെടുന്നവര്‍ക്ക് ആ പണം മുഴുവനായി എടുക്കാം എന്നായിരുന്നു ഇരുവരും തമ്മിലുള്ള ധാരണ. അതിന്‍പ്രകാരം കാമുകി ചതിച്ചതോടെ പ്രതീകിന് 25,000 രൂപ ലഭിക്കുകയായിരുന്നു. സംഭവം…

Read More

അലമാരയുടെ ചില്ല് തല കൊണ്ടടിച്ചു തകര്‍ത്തു ! പീഡനക്കേസ് പ്രതി പോലീസ് സ്‌റ്റേഷനില്‍ അഴിഞ്ഞാടിയത് ഇങ്ങനെ…

സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ പീഡനക്കേസ് പ്രതിയുടെ അഴിഞ്ഞാട്ടം. ഇയാള്‍ സ്റ്റേഷനിലെ അലമാരയുടെ ചില്ല് തലകൊണ്ട് ഇടിച്ച് തകര്‍ത്തു. അമ്പലവയല്‍ റിസോര്‍ട്ട് പീഡനക്കേസിലെ പ്രതി മീനങ്ങാടി സ്വദേശി ലെനിനാണ് സ്റ്റേഷനില്‍ പരാക്രമം കാട്ടിയത്. പ്രതിയെ പൊലീസ് സ്റ്റേഷനില്‍ നിന്നും പീഡനം നടന്ന റിസോര്‍ട്ടില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ അക്രമാസക്തനായത്. കേസില്‍ പതിനഞ്ചാം പ്രതിയാണ് ഇയാള്‍. തലയ്ക്ക് പരിക്കേറ്റ ഇയാളെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുക്കയാണെന്ന് ഇയാള്‍ മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു. തന്റെ തല താന്‍ ചില്ലില്‍ ഇടിച്ച് പൊട്ടിച്ചതാണെന്നും പ്രതി പറഞ്ഞു. തമിഴ്‌നാട് അമ്പലമൂലയില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ലെനിന്‍.

Read More

ഏറെ നാളായി ആ തര്‍ക്കം തുടരുകയാണ് ! കോഴിക്കോട് പെട്രോളുമായി ലോറി തൊഴിലാളിയുടെ ആത്മഹത്യാ ഭീഷണി

കോഴിക്കോട്: പെട്രോളുമായി ലോറിക്ക് മുകളില്‍കയറി ലോറി തൊഴിലാളിയുടെ ആത്മഹത്യാഭീഷണി. മൂരാട് സ്വദേശി അറാഫത്ത് ആണ് ഭീഷണി മുഴക്കിയത്. കോഴിക്കോട് തിക്കോടി എഫ്‌സിഐ ഗോഡൗണിന് മുന്നിലാണ് സംഭവം. പയ്യോളി സിഐ സുബാഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ലോറിക്ക് മുകളില്‍ കയറി ബലംപ്രയോഗിച്ച് ഇയാളെ താഴെയിറക്കി. ബലംപ്രയോഗത്തിനിടെ പെട്രോള്‍ തെറിച്ച് എസ്‌ഐയുടെ കണ്ണിനുള്‍പ്പെടെ പരിക്കേറ്റു. ഗോഡൗണില്‍നിന്ന് ചരക്ക് പുറത്തേയ്ക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ലോറി തൊഴിലാളികളും കരാറുകാരും തമ്മില്‍ ഏറെ നാളായി തര്‍ക്കം തുടരുകയാണ്. കരാറുകാർ മലപ്പുറത്തെ തൊഴിലാളികളെ ഉപയോഗിക്കുകയാണെന്നും പ്രദേശിക തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്നുമാണ് പരാതി. തൊഴിലാളികള്‍ ലോറിതടഞ്ഞ് സമരം നടത്തുന്നതിനിടെയായിരുന്നു ആത്മഹത്യാ ഭീഷണി.

Read More

ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം ! പെണ്‍കുട്ടികളുടെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍…

തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആള്‍ അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ മുത്തുരാജ് ആണ് പിടിയിലായത്. കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടികള്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. ഹോസ്റ്റലിന് മുന്നില്‍ നിന്ന് വളരെ ആഭാസകരമായ രീതിയിലാണ് ഇയാള്‍ പെരുമാറിയതെന്ന് പെണ്‍കുട്ടികള്‍ പോലീസിനോട് വ്യക്തമാക്കി.

Read More

പ്രേക്ഷകർ സത്യസത്യമായി അഭിപ്രായം പറഞ്ഞു; ജാക്ക് ആന്‍ഡ് ജില്‍ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയെന്ന് മഞ്ജു വാര്യർ

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണം എന്ന ആഗ്രഹത്തിലും ആത്മാര്‍ഥതയിലുമാണ് ഏത് സിനിമയും ചെയ്യുന്നത്. ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമ ചെയ്യുന്പോഴും ഇങ്ങനെ തന്നെയായിരുന്നു. പ്രേക്ഷകര്‍ കണ്ടതിനുശേഷം സത്യസന്ധമായി അഭിപ്രായം പറയുന്പോഴാണ് ഒരു സിനിമയുടെ വിധി നിശ്ചയിക്കപ്പെടുന്നത്. ജാക്ക് ആന്‍ഡ് ജില്‍ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. പക്ഷേ പ്രേക്ഷകര്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അതില്‍ ആരെ കുറ്റം പറയാന്‍ പറ്റും. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായം ഇല്ലേ. –മഞ്ജു വാര്യർ

Read More

സംസ്ഥാനം വീണ്ടും കോവിഡ് ഭീതിയില്‍ ! പ്രായമായവരും കുട്ടികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദ്ദേശം…

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. മതിയായ ഒരുക്കങ്ങള്‍ നടത്താന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ഐസിയു, വെന്റിലേറ്ററുകള്‍ കോവിഡ് ബാധിതര്‍ക്കായി മാറ്റിവെക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്നലെ 172 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗബാധിതര്‍ തിരുവനന്തപുരത്താണെന്നും മന്ത്രി പറഞ്ഞു. 111 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും മാസ്‌ക് ധരിക്കണം. നിരീക്ഷണം ശക്തമാക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.

Read More

കാളിദാസന്‍റെ അഭിജഞാന ശാകുന്തളം സിനിമയാകുമ്പോൾ ശകുന്തളയായി സാമന്ത;ദുഷ്യന്തനാകുന്നത് മലയാളി താരം

ബഹുഭാക്ഷാ ചിത്രമായ ശാകുന്തളം ഏപ്രില്‍ 14ന് തിയറ്ററുകളിലെത്തുകയാണ്. കാളിദാസന്‍റെ അഭിജഞാന ശാകുന്തളം ആസ്പദമാക്കിയുള്ള സിനിമയില്‍ ശകുന്തളയായി എത്തുന്നത് സാമന്തയാണ്. ദുഷ്യന്തനാകുന്നത് മലയാളി താരം ദേവ് മോഹനും. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. സാമന്ത ശകുന്തളയായി ഒരുങ്ങുന്നതിന്‍റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നു. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളില്‍ വച്ച്‌ വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുക്കിയത്. അദിതി ബാലന്‍ അനസൂയയായും മോഹന്‍ ബാബു ദുര്‍വാസാവ് മഹര്‍ഷിയായും എത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ. കൂടാതെ സച്ചിന്‍ ഖേദേക്കര്‍ കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു…

Read More