എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി… ലവ് യു ഓൾ; നന്ദിയുമായി ആറുവയസുകാരി അബിഗേൽ

കൊല്ലം: ഓയൂരിൽ തട്ടിപ്പു സംഘം തട്ടികൊണ്ട് പോയ അബിഗേൽ സാറാ റെജി എന്ന ആറുവയസുകാരിയെ ഇന്നലെ വെെകുന്നേരം കൊല്ലം ആശ്രാമം മെെതാനത്ത് വെച്ച് കണ്ടെത്തി. പണം ആവശ്യപ്പെട്ടാണ് അബിഗേലിനെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. ഇപ്പോഴിതാ തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിച്ച് അബിഗേൽ രംഗത്ത്. തന്‍റെ അച്ഛനും അമ്മക്കും സഹോദരനുമൊപ്പമിരുന്നാണ് അബിഗേൽ നന്ദി പറഞ്ഞിരിക്കുന്നത്. തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി, ലവ് യു ഓൾ എന്ന് അബിഗേൽ പറഞ്ഞു. വീഡിയോയിലൂടെയാണ് നന്ദി അറിയിച്ചിരിക്കുന്നത്.

Read More

പടക്കങ്ങൾ പൊട്ടാത്ത നാട്

കോട്ടൂർ സുനിൽപടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റവും മനോഹരമായി ആഘോഷിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്നാട്. വീടുകള്‍ അലങ്കരിച്ചും മധുരപലഹാരങ്ങള്‍ തയാറാക്കിയും പടക്കങ്ങള്‍ പൊട്ടിച്ചും ദിവസങ്ങള്‍ക്ക് മുന്‍പേ തുടങ്ങുന്ന ഒരുക്കങ്ങള്‍. നിറങ്ങളും ദീപങ്ങളും പടക്കം പൊട്ടുന്ന ശബ്ദവും കൂടിച്ചേരുന്ന അന്തരീക്ഷം. ഓരോ തമിഴന്‍റെയും ഹൃദയവികാരമാണിത്. എന്നാൽ തമിഴ്നാട്ടിൽ പടക്കങ്ങൾ പടികടന്നു ചെല്ലാത്ത ഒരു ഗ്രാമമുണ്ട്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍. പടക്കമല്ല പറവകളാണ് ഈ ഗ്രാമത്തിന് മുഖ്യം. ഗ്രാമത്തിന്‍റെ പേര് സിംഗംപുണരി കൊല്ലുഗുഡിപട്ടി. കഴിഞ്ഞ 40 വര്‍ഷമായി നിശബ്ദമായാണ് ഇവരുടെ ദീപാവലി ദിനം കടന്നുപോകുന്നത്. ദീപാവലി അടുക്കുന്തോറും പടക്കങ്ങള്‍ പൊട്ടുന്ന ശബ്ദം കൂടിക്കൂടി വരുന്നതാണ് തമിഴ്നാടിന്‍റെ പ്രത്യേകത. സംഘം ചേര്‍ന്നും അല്ലാതെയുമൊക്കെ പടക്കം പൊട്ടിക്കല്‍ തമിഴര്‍ക്ക് ഹരമാണ്. എന്നാല്‍ കൊല്ലുഗുഡിപട്ടിക്കാര്‍ക്ക് ആ ഹരമെന്തെന്ന് അറിയുകപോലുമില്ല. പടക്കങ്ങള്‍ വില്‍ക്കുന്ന ഒരു കടപോലുമില്ല ഇവിടെ. പടക്കം വേണമെന്ന് വാശിപിടിച്ചു…

Read More

വിളർച്ച തടയാം; ഇരുമ്പിന്‍റെ കുറവ് പരിഹരിക്കാം

വിറ്റാമിൻ സി അടങ്ങിയ വിഭവങ്ങളും ഇരുമ്പ് അടങ്ങിയ വിഭവങ്ങൾക്കൊപ്പം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. വിറ്റാമിൻ സിയുടെ സഹായമില്ലാതെ ശരീരത്തിന് ആഹാരത്തിൽനിന്ന് ഇരുന്പ് പൂർണമായും വലിച്ചെടുക്കാനാവില്ല.വിളർച്ച തടയാൻ ഇരുന്പ് അവശ്യം. ഇവയിലുണ്ട് വിറ്റാമിൻ സി പപ്പായ, ഓറഞ്ച്, നാരങ്ങ, സ്ട്രോബറി, മധുരനാരങ്ങ, തക്കാളി, ചീര തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം. വിറ്റാമിൻ ഗുളികകൾ ഫിസിഷ്യന്‍റെ നിർദേശപ്രകാരം സ്വീകരിക്കുന്നതാണ് ഉചിതം. വിറ്റാമിൻ ബി12 കോഴി, താറാവ് ഇറച്ചി, ചീര, മീൻ, മുട്ട, പാൽ, വെണ്ണ തുടങ്ങിയവയിൽ വിറ്റാമിൻ ബി12 ധാരാളം. വിറ്റാമിൻ ബി 9 ആണ് ഫോളിക് ആസിഡ് അഥവാ ഫോളേറ്റ്.ചുവന്ന രക്താണുക്കളുടെ എണ്ണം വർധിപ്പിച്ചു വിളർച്ച തടയുന്നതിന് ഫോളിക് ആസിഡും സഹായകം. ഫോളിക് ആസിഡ്കാബേജ്, പരിപ്പുകൾ, ഇലക്കറികൾ, നാരങ്ങ, ശതാവരി, കോളിഫ്ളവർ, കാബേജ്, മുട്ടയുടെ മഞ്ഞക്കരു, ഏത്തപ്പഴം, ഓറഞ്ച്, ബീൻസ്, ഉരുളക്കിഴങ്ങ്, തവിടു കളയാത്തധാന്യങ്ങൾ എന്നിവയിൽ ഫോളേറ്റുകളുണ്ട്. വ്യായാമം ചെയ്യുമ്പോൾ…

Read More

അതിരമ്പുഴയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയുടെ മരണം: ഷൈമോള്‍ നേരിട്ടത് ക്രൂര പീഡനം, തൂങ്ങിമരണമല്ലെന്നു സൂചന

ഏറ്റുമാനൂര്‍: അതിരമ്പുഴ ശ്രീകണ്ഠമംഗലത്ത് യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഷൈമോള്‍ നേരിട്ടത് ക്രൂര പീഡനം; തൂങ്ങി മരണമല്ലെന്നും സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍തൃപിതാവും അറസ്റ്റിലായി. ഭര്‍ത്താവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിരമ്പുഴ ശ്രീകണ്ഠമംഗലം പനയത്തിക്കവലയ്ക്കു സമീപം പാക്കത്തുകുന്നേല്‍ അനില്‍ വര്‍ക്കിയുടെ ഭാര്യ ഷൈമോളെയാണ് കഴിഞ്ഞ ഏഴിന് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലിന്‍റെ പിതാവ് വര്‍ക്കി(56)യെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയതു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സംഭവം നടന്ന പിറ്റേന്നു തന്നെ അനിലിനെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷൈമോള്‍ ക്രൂരപീഡനത്തിന് ഇരയായതായാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വെളിവായത്. ഷൈമോളുടെ കുടലിന് ക്ഷതമേറ്റിട്ടുണ്ട്. വയറിനുള്ളില്‍ അര ലിറ്ററോളം രക്തം വാര്‍ന്ന് കെട്ടിക്കിടന്നിരുന്നു. രണ്ടു കാലുകളുടെയും തുടകളില്‍ മുന്‍ഭാഗത്ത് പഴയ മുറിവുകളുടെ പാടുകളും കാല്‍മുട്ടില്‍ പുതിയ മുറിവുമുണ്ടായിരുന്നു. ഷൈമോള്‍ തൂങ്ങി മരിച്ചതല്ലെന്ന സൂചനകളും…

Read More

മമ്മൂക്ക പറഞ്ഞത് സത്യമായി; ജോണി ആന്‍റണി

മമ്മൂക്കയുമായി ആദ്യം ഒന്നിക്കുന്നത് തുറപ്പുഗുലാനിലൂടെയാണ്. 2006 ജനുവരി 25 നാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങുന്നത്. അന്ന് രാവിലെയാണ് എന്‍റെ ഇളയ മകള്‍ പിറക്കുന്നത്. അതു കേട്ടപ്പോള്‍ മമ്മൂക്ക പറഞ്ഞത് അവള്‍ ഭാഗ്യവുമായിട്ടായിരിക്കും വന്നിരിക്കുന്നത് എന്നായിരുന്നു. പറഞ്ഞതുപോലെ അവള്‍ ഭാഗ്യവുമായിട്ടായിരുന്നു വന്നത്. തുറപ്പുഗുലാന്‍ വലിയ വിജയമായി. അടുത്ത ഒരു സിനിമ സംവിധാനം ചെയ്യാന്‍ തിരക്കൊന്നുമില്ല. അഭിനയം നല്ല രീതിയില്‍ ആസ്വദിച്ചുതന്നെ മുന്നോട്ട് പോകുന്നുണ്ട്. അത് അങ്ങോളം തുടരട്ടേയെന്നാണ് ആഗ്രഹം. അതിനുള്ള സാഹചര്യം ഒരുങ്ങട്ടെയെന്ന് പ്രാർഥിക്കുന്നു. സംവിധാനം നമുക്ക് എപ്പോള്‍ വേണമെങ്കിലും ചെയ്യാമല്ലോ. സിഐഡി മൂസയുടെ രണ്ടാം ഭാഗം എന്തായാലും വരുമെന്നാണ് പ്രതീക്ഷ.  

Read More

മിമിക്രിയെ അംഗീകൃത കലാരൂപമായിഅംഗീകരിച്ച് സര്‍ക്കാര്‍

കോട്ടയം: മിമിക്രിയെ അംഗീകൃത കലാരൂപമായി അംഗീകരിച്ച് സര്‍ക്കാര്‍. കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയില്‍ മിമിക്രിയെയും ഉള്‍പ്പെടുത്തി നിയമാവലിയില്‍ വരുത്തിയ ഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചു. മിമിക്രിയെ കലാരൂപമായി അംഗീകരിക്കണമെന്നത് പത്തുവര്‍ഷമായുള്ള ആവശ്യമാണ്. സംഗീതനാടക അക്കാദമി ഈ ആവശ്യം അംഗീകരിച്ച് മിമിക്രി കലാകാരനായ കെ.എസ്. പ്രസാദിനെ ഭരണസമിതിയായ ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിരുന്നു. സാംസ്‌കാരികവകുപ്പ് സെക്രട്ടറി മിനി ആന്‍റണിയുടെ കഴിഞ്ഞദിവസത്തെ ഉത്തരവിലാണ് ഭേദഗതി അംഗീകരിച്ചത്. ഇതോടെ മിമിക്രി കലാകാരന്മാര്‍ക്ക് സംഗീതനാടക അക്കാദമിയുടെ ഭരണസമിതിയായ 33 അംഗ ജനറല്‍ കൗണ്‍സിലില്‍ പ്രാധാന്യം കിട്ടും. മറ്റു കലാരൂപങ്ങള്‍ക്ക് അക്കാദമി ഏര്‍പ്പെടുത്തുന്ന പുരസ്‌കാരങ്ങളിലും ക്ഷേമപദ്ധതികളിലും ഈ മേഖലയിലെ കലാകാരന്മാര്‍ക്കും പരിഗണന കിട്ടും. സംഗീതം (വായ്പ്പാട്ട് ഉപകരണസംഗീതവും), നാടകം (വിവിധ രൂപങ്ങള്‍), വിവിധ നൃത്തങ്ങള്‍, കഥകളി, പരമ്പരാഗത കേരളീയ കലാരൂപങ്ങള്‍ (കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, ഓട്ടന്‍തുള്ളല്‍ തുടങ്ങിയവ), നാടന്‍കലാരൂപങ്ങള്‍ (തെയ്യം, പടയണി, മുടിയേറ്റ്, ആദിവാസി…

Read More

ഒരേ ബഞ്ചിലെ സഹപാഠികള്‍; സഹപാഠി സംവിധാനം ചെയ്‌ത സനിമയിൽ അഭിനയിക്കാനായതിന്‍റെ സന്തോഷത്തിൽ മീനാക്ഷി അനൂപ്

സഹപാഠി സംവിധാനം ചെയ്ത സനിമയിൽ അഭിനയിക്കാനായതിന്‍റെ സന്തോഷത്തിലാണ് ചലച്ചിത്രതാരം മീനാക്ഷി അനൂപ്. ക്ലാസ് ബൈ എ സോള്‍ജിയര്‍ എന്ന സിനിമയുടെ സംവിധായിക ചിന്മയിയും താനും പ്ലസ്ടുവിന് ഒരു ക്ലാസില്‍ ഒരു ബഞ്ചിലിരുന്നാണ് പഠിക്കുന്നതെന്നു മീനാക്ഷി അനൂപ്. “ഈ സ്‌കൂളില്‍ ചേരുന്നതിനു മുമ്പു രണ്ടു സ്‌കൂളിലായിരുന്നു. എന്നാല്‍, ഒരുപാടു വര്‍ഷമായി പരസ്പരം അറിയാം. കുടുംബങ്ങള്‍ തമ്മിൽ പരിചയമുണ്ട്. ഞാന്‍ ആദ്യമായി അഭിനയിച്ചത് ചിന്മയിയുടെ അച്ഛന്‍ അനില്‍ രാജ് അങ്കിള്‍ സംവിധാനം ചെയ്ത തൗസന്‍റ് എന്ന സിനിമയിലായിരുന്നു. ഏറ്റവുമൊടുവില്‍ ഞാന്‍ അഭിനയിച്ച സിനിമ അനില്‍ അങ്കിളിന്‍റെ മകളും എന്‍റെ ക്ലാസ്മേറ്റുമായ ചിന്മയി സംവിധാനം ചെയ്ത സിനിമയിലും. ഇതെനിക്കു വലിയ സന്തോഷം നല്‍കുന്നു’’-  സിനിമയിലെ കഥാപാത്രംക്ലാസ് ബൈ എ സോള്‍ജിയര്‍ എന്ന സിനിമയിലെ എന്‍റെ കഥാപാത്രത്തിന്‍റെ പേര് ഗായത്രി. കേന്ദ്രകഥാപാത്രം എന്നു പറയാനാകില്ല. സ്‌കൂള്‍ പശ്ചാത്തല സിനിമയാണിത്. സ്‌കൂള്‍കുട്ടികള്‍ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന…

Read More

ചിന്ന സംവിധായിക ചിന്മയി

പ്രദീപ് ഗോപി ക്ലാസ് ബൈ എ സോള്‍ജിയര്‍ എന്ന മലയാളസിനിമ ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററിലെത്തിയതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായിക ഇനി മലയാളത്തിനു സ്വന്തം. സംസ്ഥാന കലോത്സവത്തില്‍ കാലങ്ങളായി തിളങ്ങിനില്‍ക്കുന്ന ളാക്കാട്ടൂര്‍ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയും കോട്ടയം ചിറക്കടവ് സ്വദേശിയുമായ ചിന്മയി നായരാണ് ആ സിനിമയുടെ സംവിധായിക. ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നു ചെയ്യുന്നത് ഇതേ സ്‌കൂളിലെ ചിന്മയിയുടെ സഹപാഠിയായ പ്രശസ്ത നടി മീനാക്ഷി അനൂപ് ആണ്. സിനിമയുടെ തിരക്കഥാകൃത്ത് ചിന്മയിയുടെ പിതാവും സംവിധായകനുമായ അനില്‍രാജാണ്. സിനിമയിലെ നായകനായി ഗായകന്‍ വിജയ് യേശുദാസ് എത്തുമ്പോള്‍ കലാഭവന്‍ ഷാജോണ്‍, കലാഭന്‍ പ്രജോദ്, സുധീര്‍, ശ്വേതാ മേനോന്‍ തുടങ്ങി മലയാള സിനിമയിലെ 23 താരങ്ങളും 400 വിദ്യാര്‍ഥികളും അഭിനയിക്കുന്നു. വ്യവസായികളായ സാബു കുരുവിളയും പ്രകാശ് കുരുവിളയുമാണ് നിര്‍മാതാക്കള്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസാണു…

Read More

ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍

കോട്ടയം: ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി തുമ്പക്കര ഭാഗത്ത് കണിയാംപറമ്പില്‍ സുജേഷ് സുരേന്ദ്രനെ (കുഞ്ഞാവ -27) യാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ 22നു വൈകുന്നേരം ആറിനു കോട്ടമുറി ഭാഗത്തുള്ള ഷാപ്പില്‍ എത്തുകയും കള്ള് തരാന്‍ വൈകി എന്നു പറഞ്ഞു ജീവനക്കാരനെ ചീത്ത വിളിച്ച് കള്ളുകുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനുശേഷം ഷാപ്പിലെ അലമാരയും കുപ്പികളും അടിച്ചുതകര്‍ത്ത് അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ഇയാളുടെ സുഹൃത്ത് ഷാപ്പിനു മുന്‍വശം മീന്‍ കച്ചവടം നടത്താനിരുന്നതിനെ ഷാപ്പിലെ മാനേജര്‍ എതിര്‍ത്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇവര്‍ ഷാപ്പില്‍ കയറി ജീവനക്കാരനെ ആക്രമിച്ച്, ഷാപ്പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പരാതിയെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും…

Read More

രാഹുല്‍ ഗാന്ധി നടത്തേണ്ട ഉദ്ഘാടനം പി.വി. അന്‍വര്‍ നിർവഹിച്ചു; രാഷ്ട്രീയ പാപ്പരത്തമെന്നു കോണ്‍ഗ്രസ്

മലപ്പുറം: രാഹുല്‍ ഗാന്ധി എംപി ഉദ്ഘാടനം നിര്‍വഹിക്കാനിരുന്ന റോഡുകളുടെ പ്രവൃത്തി മണിക്കൂറുകള്‍ക്കുമുമ്പ് പി.വി. അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ സര്‍ക്കുലര്‍ ലംഘിച്ച് റോഡ് ഉദ്ഘാടനം നിര്‍വഹിച്ച അന്‍വറിന്‍റെ നടപടി വിവാദത്തിലായി. നിലമ്പൂര്‍ മണ്ഡലത്തിലെ എട്ട് റോഡുകളുടെ നിര്‍മാണ ഉദ്ഘാടനമാണ് അന്‍വര്‍ ഇന്നലെ വൈകിട്ട് നിര്‍വഹിച്ചത്. ഇന്ന് വൈകിട്ട് മൂന്നിന് രാഹുല്‍ ഗാന്ധി ഉദ്ഘാടനം നിര്‍വഹിക്കാന്‍ ഇരുന്നതാണിവ. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. 4.37 കോടി ചെലവില്‍ നിര്‍മിക്കുന്ന മുട്ടിക്കടവ്-പള്ളിക്കുത്ത്-വടക്കേകൈ റോഡിന്‍റെ നിര്‍മാണ േജാലി ഉദ്ഘാടനവും അന്‍വര്‍ നിര്‍വഹിച്ചതില്‍ ഉള്‍പ്പെടും. അന്‍വറിന്‍റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പിഎംജിഎസ് വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എംപിമാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ സര്‍ക്കുലര്‍. മൂന്നു ദിവസം നാലു ജില്ലകളിലായി നടക്കുന്ന പരിപാടികളില്‍ സംബന്ധിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ കോഴിേക്കാട്ടെ് എത്തി. രാവിലെ കടവ്…

Read More