രാഷ്‌ട്രീയം ഒരു മോശപ്പെട്ട കാര്യമല്ല; ഉണ്ണി മുകുന്ദൻ

രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ അവസരം കിട്ടിയാല്‍ എന്തിനു വേണ്ടെന്നുവയ്ക്കണം. രാഷ്‌ട്രീയം ഒരു മോശപ്പെട്ട കാര്യമല്ല. രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നതു സേവനമാണ്. വ്യത്യസ്ത രാഷ്‌ട്രീയ കാഴ്ചപ്പാടുകള്‍ ഉണ്ടാകുന്നത് നല്ലതാണ്. തമിഴ്നാട്ടിലെ അണ്ണാമലൈ, അദ്ദേഹത്തോട് ബഹുമാനമാണ്. ഐപിഎസുകാരനായ അദ്ദേഹം രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ രാഷ്‌ട്രീയത്തിലിറങ്ങി. അങ്ങനെയുള്ള ആളുകളല്ലേ രാഷ്‌ട്രീയത്തില്‍ ഇറങ്ങേണ്ടത്. ചെറുപ്പത്തില്‍ അടല്‍ ബിഹാരി വാജ്പേയിയെ ഭയങ്കര ഇഷ്ടമായിരുന്നു. അദ്ദേഹം ഒരു കവിയായിരുന്നു. അദ്ദേഹത്തെ കവിയെന്ന നിലയിലായിരുന്നു ഞാൻ ആദ്യം അറിഞ്ഞത്. പിന്നീടാണ് രാഷ്‌ട്രീയക്കാരനാണെന്ന് അറിയുന്നത്. ഞാൻ പാർലമെന്‍റ് സെഷൻസ് കേട്ടത് പുള്ളിയുടെ കാലത്താണ്. പ്രമോദ് മഹാജനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. കേരളത്തില്‍ ഷാഫി പറമ്പിലിനെ എനിക്ക് ഇഷ്ടമാണ്. തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ഇറങ്ങാൻ ഉദ്ദേശമില്ല. ഇപ്പോള്‍ നന്നായി ചെയ്യുന്നത് സിനിമയാണ്. കുട്ടികള്‍ക്ക് രാഷ്‌ട്രീയ ബോധം ഉണ്ടായിരിക്കണം.-ഉണ്ണി മുകുന്ദൻ

Read More

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചനിലയിൽ 11.5 കിലോ കഞ്ചാവ്; ആറു ലക്ഷം രൂപ വിലവരുമെന്ന് എക്സൈസ്

പാലക്കാട്: ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചനിലയിൽ 11.5 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് വിഭാഗവും എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് പ്ലാറ്റ്ഫോം നമ്പർ മൂന്നിൽ യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങൾക്കിടയിൽ മറച്ചുവച്ച നിലയിൽ രണ്ടു ബാഗുകളിലായി 11.5 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആറു ലക്ഷം രൂപ വിലയുള്ള കഞ്ചാവ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും വരുന്ന വണ്ടികൾ കേന്ദ്രീകരിച്ച് ആർപിഎഫ് എക്സൈസ് സംഘം സംയുക്ത പരിശോധന നടത്തുന്നതു കണ്ട് ഭയന്ന് ആരോ ഉപേക്ഷിച്ചു പോയതാവാം കഞ്ചാവ് എന്ന് സംശയിക്കുന്നു.തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Read More

പുതിയ ഐറ്റം ഇറങ്ങിയിട്ടുണ്ട്..! ‘പാൻ മസാലദോശ’

മസാലദോശയിൽ ഉരുളക്കിഴങ്ങ്, സവാള തുടങ്ങിയവ ഉൾപ്പെടുന്ന കൂട്ടിനു പകരം മറ്റെന്തെങ്കിലും സങ്കൽപ്പിക്കാൻ കഴിയുമോ..? എന്നാൽ അതും സംഭവിച്ചിരിക്കുന്നു! മസാലദോശയിൽ ആരും നടത്താത്ത പരീക്ഷണം പയറ്റിയിരിക്കുകയാണു മഹാരാഷ്ട്രയിലെ സൂറത്ത് സ്വദേശിയായ ഒരു തട്ടുകടക്കാരൻ. അയാളുടെ സ്പെഷൽ ദോശയ്ക്ക് “പാൻ മസാലദോശ’ എന്നു പേരുമിട്ടു. ഉരുളക്കിഴങ്ങ് അടിസ്ഥാനമാക്കിയുള്ള ക്ലാസിക് കോംപിനേഷനു പകരം പാൻമസാല, ഗുൽക്കന്ദ്, ടുട്ടി ഫ്രൂട്ടി എന്നിവയാണ് സൂറത്തുകാരൻ ചേർത്തത്. വെറ്റിലയെ ഓർമപ്പെടുത്താനായി മാവിനു പച്ചനിറം കൊടുത്തു. സാധാരണ ഫുഡ് കളർ ആണ് ഇതിനായി മാവിൽ ചേർത്തത്. ചൂടായ കല്ലിൽ മസാലദോശയ്ക്കായി മാവു പരത്തിയശേഷം ആദ്യം കുറച്ചു വെണ്ണ ചേർത്തു. തുടർന്ന്, ടുട്ടി ഫ്രൂട്ടി, ചെറി, ഉണക്കമുന്തിരി, ഈന്തപ്പഴം, റോസ് ഇതളുകൾ, അതിന്‍റെ സിറപ്പ് എന്നിവ ചേർത്തു. പിന്നെ കുറച്ച് ചീസും മയോണൈസും. എക്സിൽ പങ്കുവച്ച അതിവിചിത്രമായ ഈ പാചക വീഡിയോ ആയിരക്കണക്കിന് ആളുകളാണു കണ്ടത്. Paan masala…

Read More

വീട് പൂട്ടി യാത്ര പോകുകയാണോ? സുരക്ഷയ്ക്കായി പോല്‍ ആപ്പില്‍ അറിയിക്കാം

അവധിക്കാലം തുടങ്ങിയതോടെ വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് സുരക്ഷയ്ക്കായി പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പില്‍ വിവരങ്ങള്‍ അറിയിക്കാം. പോല്‍ ആപ്പിലെ “Locked House’ സൗകര്യത്തില്‍ ഇക്കാര്യം അറിയിച്ചാല്‍ വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റര്‍ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയിക്കാം. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്‍റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കണം. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലും പോല്‍ ആപ്പ് ലഭ്യമാണ്.  

Read More

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ല: മുഖ്യമന്ത്രി

കൊച്ചി: തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളപ്പണം സൂക്ഷിക്കുന്ന ഇടപാട് സിപിഎമ്മിനില്ല. സിപിഎമ്മിന്‍റെ അക്കൗണ്ടുകളെല്ലാം നിയമപരമായി കൈകാര്യം ചെയ്യുന്നവയാണ്. തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിനു രഹസ്യ അക്കൗണ്ടുകളുണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റിപ്പോര്‍ട്ടിനോടു കൊച്ചിയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ് ലിം ലീഗിന്‍റെ പതാക ഒഴിവാക്കിയ നടപടിയെ മുഖ്യമന്ത്രിയുടെ രൂക്ഷമായി വിമര്‍ശിച്ചു. സ്വന്തം പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്തവരായി കോണ്‍ഗ്രസ് മാറി. പതാക ഒഴിവാക്കിയത് കോണ്‍ഗ്രസിന്‍റെ ഭീരുത്വമാണ്. ലീഗിന്‍റെ വോട്ട് വേണം, പതാക പാടില്ലെന്നാണ് നിലപാട്. ത്രിവര്‍ണപതാക ഉപേക്ഷിക്കണമെന്ന സംഘപരിവാര്‍ ആവശ്യത്തിന് വഴങ്ങുകയാണോ?’ ജീവത്യാഗം ചെയ്ത ദേശാഭിമാനികളെ കോണ്‍ഗ്രസുകാര്‍ മറന്നു. ബിജെപിയെ ഭയന്ന് കോണ്‍ഗ്രസ് സ്വന്തം പതാക ഒളിപ്പിക്കുന്നു. യുഡിഎഫിനുള്ള എസ്ഡിപിഐ പിന്തുണയില്‍ ശരിയായ ഡീല്‍ നടന്നെന്ന് വേണം മനസിലാക്കാന്‍. ഇത്തരം ശക്തികളുമായി…

Read More

യുവതിയോട് അപമര്യാദയായി പെരുമാറിയ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങുമ്പോൾ പ്രായം 29; അങ്കമാലിയിൽ നിന്ന്  17 വർഷങ്ങൾക്ക് ശേഷം സിജുവിനെ പൊക്കി പോലീസ്

മുണ്ടക്കയം: കോടതിയിൽനിന്നു ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ ഇളംകാട് ഭാഗത്ത് പുളിയല്ലിൽ വീട്ടിൽ സിജു(46)വിനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2007ൽ അയൽവാസിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാൾ കോടതിയിൽനിന്നു ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നു ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തെരച്ചിലിനൊടുവിൽ ഇയാളെ അങ്കമാലി മൂക്കന്നൂർ ഭാഗത്ത് നിന്നു പിടികൂടുകയായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്ഐ കെ.വി. വിപിൻ, കെ.ജി. മനോജ്, സിപിഒമാരായ മഹേഷ് ചന്ദ്രശേഖരൻ, റോബിൻ തോമസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Read More

ആനകളില്ലാതെ അമ്പാരിയില്ലാതെ… ഉത്സവങ്ങള്‍ക്കിടെ ഈ വർഷം ആനകൾ ഇടഞ്ഞത് 836 തവണ

കൊച്ചി: സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്കിടെ ഈ വര്‍ഷം ഇതുവരെ ആനകൾ ഇടഞ്ഞത് 836 തവണ. എഴുന്നള്ളിപ്പിനിടെ ഉണ്ടായ ആനയുടെ ആക്രമണത്തില്‍ രണ്ടു പാപ്പന്മാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇന്നലെ വൈക്കം ടി.വി. പുരത്ത് ഉത്സവത്തിന്‍റെ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ തോട്ടയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആന രണ്ടാം പാപ്പാനായ കോട്ടയം പുതുപ്പള്ളി സ്വദേശി അരവിന്ദിനെ (25) തള്ളിയിട്ട ശേഷം ചവിട്ടി കൊന്നതാണ് ഒടുവിലത്തെ സംഭവം. തിടമ്പ് ഏറ്റുന്നതിനിടെ അരവിന്ദിനെ തട്ടിയിട്ട ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നു. കുഞ്ഞുലക്ഷ്മി എന്ന പിടിയാന നാലു വര്‍ഷം മുമ്പ് മൂന്നാറിലെ റിസോര്‍ട്ടില്‍ വച്ച് ഒരാളെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. നെന്മാറ മേനാര്‍കോട്ട് ഉത്സവത്തിനെത്തിച്ച കല്‍പ്പാത്തി ബാബുവെന്ന ആനയെ ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ പാപ്പനെ കുത്തിക്കൊലപ്പെടുത്തുകയുണ്ടായി. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി ആനയുടെ ആക്രമണത്തില്‍ 32 പാപ്പന്മാര്‍ക്കാണ് ഇതുവരെ പരിക്കേറ്റ് ചികിത്സയിലുള്ളത്. 172 ആനകളാണ് ഉത്സവങ്ങള്‍ക്കിടെ ഓടിയത്. തൃശൂര്‍ കണ്ണന്‍കുളങ്ങരയില്‍ കഴിഞ്ഞ 25ന് ഇടഞ്ഞ കൊണാര്‍ക്ക് കണ്ണന്‍ എന്ന…

Read More

50 കോടി വിലമതിക്കുന്ന സ്വർണ്ണ ടോയ്‌ലറ്റ്: തട്ടിയെടുത്തത് അതിവിദഗ്ധമായി; ഒടുവിൽ കുറ്റസമ്മതം നടത്തി പ്രതി

ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ച സ്വര്‍ണ ക്ലോസറ്റ് മോഷ്ടിച്ച സംഭവത്തിൽ വർഷങ്ങൾക്ക് ശേഷം കുറ്റം സമ്മതിച്ച് പ്രതി. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിസ്റ്റണ്‍ ചര്‍ച്ചിലിന്‍റെ ബാല്യകാല വസതിയാണ് ബ്ലെന്‍ഹെയിം കൊട്ടാരം. 50 കോടിക്ക് മുകളിൽ വില വരുന്ന സ്വർണ്ണ ക്ലോസറ്റാണ് ഇവിടെ നിന്നാണ് മോഷണം പോയത്. ‘അമേരിക്ക’ എന്ന് പേരിട്ടിരിക്കുന്ന ഈ സ്വർണ ക്ലോസറ്റ് ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗരിസോ കാറ്റെലന്‍റെ ആർട്ട് ഇൻസ്റ്റാളേഷന്‍റെ ഭാഗമായിട്ടാണ് പൊതുജനങ്ങൾക്ക് കാണാനായി പ്രദർശനത്തിന് വച്ചത്. എന്നാൽ ഇവിടെ നിന്ന് ക്ലോസറ്റ് മോഷണം പോവുകയായിരുന്നു. ഇപ്പോൾ, വെല്ലിംഗ്ബറോയിൽ നിന്നുള്ള ജെയിംസ് “ജിമ്മി” ഷീൻ എന്ന 39 -കാരനാണ് ഓക്സ്ഫോർഡ് ക്രൗൺ കോടതിയിൽ ക്ലോസറ്റ് മോഷ്ടിച്ചതായി കുറ്റം സമ്മതിച്ചിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്ത് കാവല്‍ നില്‍ക്കുന്ന സമയങ്ങളിൽ ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഈ സ്വര്‍ണ്ണ ക്ലോസറ്റ് ഉപയോഗിക്കാനുള്ള അവസരം കിട്ടിയിരുന്നു. ന്യൂയോർക്കിലെ ഗുഗ്ഗൻഹൈം മ്യൂസിയത്തിലും…

Read More

നാട്ടിലെത്തുന്ന വന്യജീവികളെ വെടിവച്ചു കൊല്ലാൻ നിയമം വേണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

പമ്പാവാലി: വന്യജീവി ആക്രമണത്തിൽ ഇനിയും രക്തസാക്ഷികളുണ്ടാകാതിരിക്കാൻ വന്യജീവി സംരക്ഷണ നിയമം കാട്ടിൽ മാത്രമാക്കി മാറ്റേണ്ടത് അനിവാര്യമാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തുലാപ്പള്ളി കുടിലിൽ ബിജുവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ആദരാഞ്ജലികൾ അർപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജുവിന്‍റെ കുടുംബത്തിന്‍റെ സംരക്ഷണം ഉൾപ്പെടെ കഴിയുന്ന എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ വന്യജീവി ആക്രമണം ഇന്നു നാട് നേരിടുന്ന ഏറ്റവും വലിയൊരു ദുരിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ വേണ്ടത് നിയമഭേദഗതി തന്നെയാണ്. 1972ലെ കേന്ദ്ര വനം-വന്യജീവി നിയമം ഭേദഗതി ചെയ്ത് വന്യജീവികളുടെ എണ്ണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും നാട്ടിലിറങ്ങിയാൽ ഉടൻതന്നെ അവയെ വെടിവച്ചു കൊല്ലുന്നതിനും കാട്ടുമൃഗങ്ങൾക്ക് പരിരക്ഷ നൽകുന്ന നിയമത്തിന്‍റെ പ്രാബല്യം വനാതിർത്തിക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തുന്നതുമൊക്കെ ഉൾപ്പെടെ നിയമപരമായ പരിഹാരം തേടേണ്ടത് അത്യന്താപേക്ഷിതമാണ്. പുതിയ കേന്ദ്ര ഗവൺമെന്‍റ് അധികാരത്തിൽ എത്തിയാൽ ഉടൻതന്നെ ഇക്കാര്യത്തിൽ കൂട്ടായ പ്രക്ഷോഭവും സമ്മർദവും ആരംഭിക്കണം.…

Read More

കാമുകനായുള്ള ബന്ധം ഭർത്താവ് തടഞ്ഞു: വൈദ്യുത തൂണിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവതി; വീഡിയോ വൈറൽ

വിവാഹേതരബന്ധം കുടുംബത്തിൽ അറിഞ്ഞതിന് പിന്നാലെ ആത്മഹത്യാഭീഷണിയുമായി യുവതി. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ സ്വദേശിനിയായ യുവതിയാണ് പ്രദേശത്തെ വൈദ്യുതത്തൂണിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. മൂന്ന് കുട്ടികളുടെ അമ്മയായ സുമൻ ദേവി(35) കഴിഞ്ഞ ഏഴ് വർഷമായി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ് ഭർത്താവ് ഈ ബന്ധത്തെ എതിർത്തതാണ് യുവതിയെ ആത്മഹത്യാഭീഷണിയിലേക്ക് നയിച്ചത്. അയൽ ഗ്രാമത്തിലെ ഒരു യുവാവുമായുള്ള വിവാഹേതര പ്രണയം ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്ന് യുവതി രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു മാസം മുമ്പ്, ഇവർ ഒരു കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതിന് മുമ്പും ആത്മഹത്യക്ക് ശ്രമിച്ച് ഇവർ റെയിൽവേ ട്രാക്കിൽ എത്തിയിട്ടുണ്ട്. ഭാര്യയുടെ പ്രശ്‌നത്തെക്കുറിച്ച് ഭർത്താവ് പോലീസിനോട് വിശദീകരിക്കുകയും കാമുകൻ ഭാര്യയ്‌ക്കൊപ്പം താമസിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ മൂന്ന് കുട്ടികളുടെ അമ്മയായതിനാലും മറ്റ് കുടുംബ കാരണങ്ങളാലും അവളെ…

Read More