യുഡിഎഫിന് ആശ്വാസം; ഫ്രാൻസിസ് ജോർജിന്‍റെ അപരൻമാരുടെ പത്രിക തള്ളി; കോടതിയെ സമീപിക്കുമെന്ന് അപരൻമാർ

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച ഫ്രാൻസിസ് ജോർജിന്‍റെ അപരൻമാരുടെ പത്രിക തള്ളി. പത്രികകളുമായി ബന്ധപ്പെട്ട യുഡിഎഫ് വാദങ്ങൾ വരണാധികാരി അംഗീകരിക്കുകയായിരുന്നു. ഫ്രാൻസിസ് ജോർജ്, ഫ്രാൻസിസ് ഇ.ജോർജ് എന്നിവരുടെ പത്രികകളാണ് തള്ളിയത്. സിപിഎം പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോര്‍ജും കേരളാ കോൺഗ്രസ്(എം) ജില്ലാ കമ്മിറ്റിയംഗം ഫ്രാൻസിസ് ജോര്‍ജുമാണ് പത്രിക സമര്‍പ്പിച്ചത്. അപരന്മാരുടെ പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമായി ഇട്ടതാണ് എന്നായിരുന്നു യുഡിഎഫിന്‍റെ പരാതി. പത്രിക പൂർണമായും പൂരിപ്പിച്ചിട്ടില്ലെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് പത്രികയിൽ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാൻ അപരന്മാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകുകയായിരുന്നു.

Read More

സുരേഷ് ഗോപിക്ക് തിരിച്ചടി; വാഹന നികുതിവെട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി; വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കില്ല

കൊച്ചി: വാഹന നികുതി വെട്ടിപ്പു കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. വാഹന രജിസ്‌ട്രേഷന്‍ വഴി നികുതി വെട്ടിച്ചെന്ന കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സുരേഷ് ഗോപിയുടെ ഹർജികൾ എറണാകുളം എസിജെഎം കോടതി തള്ളി. വ്യാജവിലാസം ഉപയോഗിച്ച് വാഹനം റജിസ്റ്റർ ചെയ്ത് സുരേഷ് ഗോപി നികുതി വെട്ടിച്ചെന്നാണ് കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം. പുതുച്ചേരിയിലെ കൃഷിയിടത്തിന്‍റെ വിലാസത്തിലാണു കാറുകൾ രജിസ്റ്റർ ചെയ്തുവെന്നാണ് സുരേഷ് ഗോപി ക്രൈംബ്രാഞ്ചിനു മൊഴിനൽകിയത്. എന്നാൽ ആ വിലാസത്തിൽ പുതുച്ചേരിയിൽ ഭൂമി ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.കേസിന്‍റെ വിചാരണ നടപടികൾ മേയ് 28ന് ആരംഭിക്കും.

Read More

മറ്റൊരു ഗ്രഹത്തിലെത്തിയാല്‍ ഭൂമിയിലേതിനേക്കാള്‍ മികച്ച ജീവിതം സാധ്യമാകും, മനുഷ്യരേക്കാള്‍ പതിന്മടങ്ങ് ബുദ്ധിശക്തിയുണ്ടാകും; ആര്യയുടെ ലാപ്ടോപ്പിലെ വിചിത്രരേഖകൾ പുറത്ത്

തിരുവനന്തപുരം: അരുണാചലില്‍ മലയാളികളായ ദന്പതികളും യുവതിയും മരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ മരിച്ചവർ വിചിത്ര വിശ്വാസങ്ങൾ പുലർത്തിയിരുന്നതായും വിവരം. മരിച്ച ആര്യയുടെ ലാപ്‌ടോപ്പിലാണ് ഇതേപ്പറ്റിയുള്ള വിവരങ്ങളുള്ളത്. ആന്‍ഡ്രോമീഡ ഗാലക്‌സിയില്‍നിന്നുളള ‘മിതി’ എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായുള്ള സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള 466 പേജുകളുടെ പകര്‍പ്പാണ് പുറത്തുവന്നത്. ഭൂമിയിലുണ്ടായിരുന്ന ദിനോസറുകളെ മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും ഭൂമിയിലെ 90 ശതമാനം മനുഷ്യരെയും മൃഗങ്ങളെയും രണ്ട് ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകുമെന്നും ഇവർ വിശ്വസിച്ചിരുന്നു. സ്‌പേസ് ഷിപ്പുകളുടെ ഇന്ധനം ഉല്‍ക്കകളില്‍നിന്നുള്ള ആന്‍റി കാര്‍ബണാണെന്നും അന്‍റാര്‍ട്ടിക്കയില്‍ ഗവേഷണകേന്ദ്രവും സ്‌പേസ് ഷിപ്പുകളും ഉണ്ടെന്നും ഇവർ വിശ്വസിച്ചിരുന്നു. കോട്ടയം മീടനം സ്വദേശികളും ദമ്പതികളുമായ നവീന്‍ (39), ദേവി (39), വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശിനി ആര്യ നായര്‍ (27) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ എങ്ങനെയാണ് ഇത്തരം വിശ്വാസങ്ങളിലേക്ക് എത്തിയതെന്നു പോലീസ് പരിശോധിക്കുന്നുണ്ട്. 2021 മുതലുള്ള ഇവരുടെ…

Read More

പാലക്കാട് നിന്നും കാണാതായ 35കാരിയേയും 53കാരനേയും വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: കാണാതായ യുവതിയേയും 53കാരനേയും തൃശൂരിൽ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി 35 വയസുള്ള സിന്ധു, വാൽക്കുളമ്പ് സ്വദേശി 53 വയസുള്ള വിനോദ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ പീച്ചി പോത്തുചാടിക്ക് സമീപം ഉൾ വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടത്. ഇരുവരേയും മാർച്ച് 27മുതലാണ് കാണാതായതാണ്. സംഭവത്തിൽ വടക്കുംഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. തൂങ്ങിയ നിലയിലായിരുന്നു വിനോദിന്‍റെ മൃതദേഹം കാണപ്പെട്ടത്. സമീപത്തെ കുറ്റികാട്ടിൽ നിന്നാണ് സിന്ധുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.

Read More

വിലക്കാതെ ഖത്തർ; ആടുജീവിതം ഖത്തറിൽ പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ ഇവയാണ്

വളരെ വർഷങ്ങളുടെ കഠിനാധ്വാനവും, കാത്തിരിപ്പും കഴിഞ്ഞ് തിയേറ്ററിലെത്തിയ പൃഥ്വിരാജ് സുകുമാരന്‍റെ ചിത്രമാണ് ആടുജീവിതം. മാർച്ച് 28ന് റിലീസ് ചെയ്ത ആടുജീവിതം ബോക്‌സ് ഓഫീസിൽ മികച്ച നേട്ടം കൊയ്യുകയാണ്. ബെന്യാമിന്‍റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം ഖത്തറിൽ പ്രദർശനം തുടങ്ങി.  ഖത്തറിലെ 19 തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. സിനികോ ഗ്ലോബൽ – ഏഷ്യൻ വില്ലേജ്, സിനികോ: അൽ ഖോർ മാൾ, സിനികോ ഗ്രാൻഡ് സിറ്റി സെന്റർ, സിനികോ വില്ലേജിയോ സിനിമ, ഫ്ലിക് സിനിമാസ്: മിർഖാബ് മാൾ, മാൾ സിനിമ, റോയൽ പ്ലാസ സിനിമ, തുമാമ മാൾ : ദോഹ ഖത്തർ, നോവോ സിനിമാസ്: ദി പേൾ, നോവോ സിനിമാസ്: 01 മാൾ, നോവോ സിനിമാസ്: മുഷരിബ്, നോവോ സിനിമാസ്: മാൾ ഓഫ് ഖത്തർ, നോവോ സിനിമാസ്: സൂഖ് വാഖിഫ്, നോവോ സിനിമാസ്: തവാർ മാൾ, നോവോ…

Read More

കൊല്ലം-ചെങ്കോട്ട പാതയിൽ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം കൂട്ടുന്നു

കൊല്ലം: കൊല്ലം -ചെങ്കോട്ട പാതയിൽ ഓടുന്ന ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നു. ഇതിനുള്ള അനുമതി ദക്ഷിണ റെയിൽവേയുടെ ട്രാൻസ്പോർട്ടേഷൻ ബ്രാഞ്ച് നൽകി കഴിഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ 16362/16361 എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസുകളിൽ നാളെ മുതൽ 18 കോച്ചുകൾ വീതം ഏർപ്പെടുത്തും. നിലവിൽ 14 കൊച്ചുകളാണ് ഉണ്ടായിരുന്നത്. സെക്കൻഡ് ഏസി – ഒന്ന്, തേർഡ് ഏസി നാല്, സ്ലീപ്പർ -ഒമ്പത്, അൺ റിസർവ്ഡ്- രണ്ട്, എസ്എൽആർ -രണ്ട് എന്നിങ്ങനെയാണ് 18 കോച്ചുകൾ ഉൾപ്പെടുത്തുന്നത്. കൊല്ലം -ചെങ്കോട്ട റൂട്ടിൽ ഓടുന്ന മറ്റ് ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. റേക്കുകളുടെ ലഭ്യതയ്ക്കനുസരിച്ച് ഇത് പ്രാവർത്തികമാക്കാനാണ് തീരുമാനം.

Read More

എസ്ഡിപിഐ പിന്തുണ; തീരുമാനം വൈകിയതിൽ മുസ്‌ലിം സംഘടനകൾക്കിടയിലും അതൃപ്തി

കോഴിക്കോട്: എസ്ഡിപിഐ പിന്തുണയുടെ കാര്യത്തിൽ യുഡിഎഫ് നിലപാട് പറയാൻ വൈകിയതിൽ മുസ്‌ലിം സംഘടനകൾക്കിടയിലും അതൃപ്തി. ഇന്നലെയാണ് എസ്ഡിപിഎ പിന്തുണവേണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പരസ്യമായി നിലപാട് വ്യക്തമാക്കിയത്. എസ്ഡിപിഐയുടെ പിന്തുണ തേടുന്ന കാര്യത്തിൽ കോൺഗ്രസും മുസ്‌ലിം ലീഗും ആദ്യ ഘട്ടത്തിൽ സ്വീകരിച്ച മൗനമാണ് സമസ്ത ഉൾപ്പെടെയുള്ള സംഘടനകളുടെ അമർഷത്തിനു കാരണം. എസ്ഡിപിഐ ഏകപക്ഷീയമായി നൽകാൻ തീരുമാനിച്ച പിന്തുണ യുഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. സമാനമായി മുസ്‌ലിം സമുദായ സംഘടനകളെയും ഞെട്ടിക്കുന്നതായിരുന്നു എസ്ഡിപിഐയുടെ പ്രഖ്യാപനം. പൊതുവിൽ കേരളത്തിൽ നിലനിൽക്കുന്ന യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയസാഹചര്യം ഇല്ലാതാക്കുന്നതായിരിക്കും എസ്ഡിപിഐ പിന്തുണയെന്നാണ് മുസ്‌ലിം സംഘടനകളുടെ വിലയിരുത്തൽ. വർഗീയ കക്ഷിയായി കണ്ടുതന്നെ എസ്ഡിപിഐഐയെ എല്ലാകാലത്തും മുസ്‌ലിം സംഘടനകൾ മാറ്റി നിർത്തിയിട്ടുണ്ട്. സമുദായതാൽപ്പര്യത്തിനുവേണ്ടിയല്ല എസ്ഡിപിഐ പ്രവർത്തിക്കുന്നതെന്ന വിമർശനവും ശക്തമാണ്. എസ്ഡിപിഐയുടെ പിന്തുണയിൽ യുഡിഎഫ് മത്സരിച്ചാൽ വിശ്വാസികൾക്കിടയിൽ അത് ആശയക്കുഴപ്പത്തിന് കാരണമാകുമെന്നും മുസ്‌ലിം സംഘടനകൾ മനസിലാക്കുന്നു. ഇക്കാര്യത്തിൽ യുഡിഎഫ് നേതൃത്വം…

Read More

ഒറ്റയ്‌ക്കൊരു പെയിന്‍റർ; ‘വ്യത്യസ്തനാമൊരു പെയിന്‍ററാം മുരുകനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല…’

ചാരുംമൂട്:വീടുകൾ പെയിന്‍റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. എന്നാൽ എത്ര വലിയ കെട്ടിടമായാലും ഒറ്റയ്ക്ക് പെയിന്‍റ് ചെയ്ത് സുന്ദരമാക്കി നൽകുന്നത് വള്ളികുന്നം ദീപാലയത്തിൽ മുരുകനു ഹരമാണ്. 1996 ൽ ബാംഗ്ലൂരിൽ ജോലി തേടി പോയപ്പോഴാണ് പെയിന്‍റിംഗ് ജോലിയിൽ എത്തിപ്പെട്ടത്. പിന്നീട് 1999 മുതൽ സ്വന്തമായി ജോലി എടുത്തു ചെയ്തു തുടങ്ങി. ഇതു വരെ വിവിധ ജില്ലകളിലായി ആയിരത്തോളം വീടുകൾ ഒറ്റക്ക് പെയിൻ്റ് ചെയ്തു നൽകി. വീടുകൾ മാത്രമല്ല നിരവധി ക്ഷേത്രങ്ങളുടെ ജോലിയും വിജയകരമായി മുരുകൻ പൂർത്തീകരിച്ചു. കോവിഡും ലോക്ഡൗണുമെല്ലാമായി നാട് നിശ്ചലമായ നാളുകളിൽ പോലും മുരുകൻ വെറുതെയിരുന്നില്ല. ഭിത്തികളിൽ പുട്ടിയിട്ട് പേപ്പർ പിടിച്ചാണ് പെയിൻ്റ് ചെയ്യുന്നത്. 2,000 സ്ക്വയർ ഫീറ്റ് വീട് പെയിൻ്റ് ചെയ്യാൻ ഒന്നര മാസം വരെ വേണ്ടിവരും. എന്നാൽ സാധാരണ വീടിന്‍റെ പണി 30 ദിവസം കൊണ്ട് പൂർത്തീകരിക്കാൻ കഴിയും. വീട്ടുകാരുടെ…

Read More

വീടിന് മുന്നിൽ സംഘം ചേർന്ന് ലഹരി ഉപയോഗം; ചോദ്യം ചെയ്ത  ഗൃഹനാഥനും അയൽവാസിക്കും നേരേ ഗുണ്ടാ ആക്രമണം; കേസെടുത്ത് പോലീസ്

ആലുവ: എടത്തല തേവക്കൽ വീടിന് മുന്നിൽ സംഘം ചേർന്ന് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനേയും പ്രദേശവാസിയേയും വീടുകളിൽ കയറി ക്രൂരമായി മർദിച്ച സംഭവത്തിൽ ആറ് പേർക്കെതിരേ എടത്തല പോലീസ് കേസെടുത്തു.എടത്തല പഞ്ചായത്തിലെ ചിറമോളത്ത് വീട്ടിൽ ഘോഷ് (50), പറമാട്ട് വീട്ടിൽ രാജേഷ് (50) എന്നിവരാണ് ആക്രമിക്കപ്പെട്ടവർ. വീടുകളിൽ കയറിയാണ് ആറംഗ സംഘം മാരകായുധങ്ങളുമായി ഇരുവരേയും മർദിച്ചത്. കഴിഞ്ഞ രാത്രി ഒമ്പതരയോടെയാണ് അക്രമം നടന്നത്. വീടിനു സമീപം ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന യുവാക്കളെ ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഇതിൽ പ്രകോപിതരായി ഘോഷിന്‍റെ വീട്ടിലേക്ക് ഗുണ്ടാ സംഘം എത്തി മർദിക്കുകയായിരുന്നു. ഘോഷിന്‍റെ കേൾവി ശക്തിയും മർദനത്തിൽ നഷ്ടമായി.ആക്രമിക്കുന്നത് കണ്ട് പ്രതികരിച്ച പറമാട്ട് വീട്ടിൽ രാജേഷിനെയും വീട്ടിൽ കയറി രാത്രിതന്നെ ആക്രമിച്ചിരുന്നു. ലഹരി മാഫിയയും ഗുണ്ടാ സംഘങ്ങളും ചേർന്ന് വീട് കയറി ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ സംഘം വീടിന്‍റെ ഗേറ്റ്…

Read More

ചൂടിനെ വകവയ്ക്കാതെ സ്ഥാനാര്‍ഥികള്‍ ചൂടേറിയ മണ്ഡല പര്യടനത്തിരക്കിൽ

പത്തനംതിട്ട: ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മണ്ഡല പര്യടനത്തിരക്കില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക് ഇതിനോടകം തിരുവല്ല, പൂഞ്ഞാര്‍, കോന്നി മണ്ഡലങ്ങളില്‍ ആദ്യഘട്ട പര്യടനം പൂര്‍ത്തീകരിച്ചു. ഇന്ന് ആറന്മുള മണ്ഡലത്തിലാണ് പര്യടനം. രാവിലെ ഇരവിപേരൂരില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നാളെ റാന്നി മണ്ഡലത്തിലെ പര്യടനം തുടങ്ങും. രാവിലെ എട്ടിന് തോമ്പിക്കണ്ടത്ത് ആരംഭിക്കുന്ന പര്യടനം വൈകുന്നേരം പെരുനാട് കോട്ടാപ്പാറയില്‍ സമാപിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റോണിയുടെ മണ്ഡലപര്യടനം നാളെ മല്ലപ്പള്ളിയില്‍ ആരംഭിക്കും. കെപിസിസി രാഷ്്ട്രീയകാര്യസമിതിയംഗം പ്രഫ.പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. അച്ചു ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തും. തിരുവല്ല നിയോജക മണ്ഡലത്തിലാണ് ആന്‍റോയുടെ നാളത്തെ പര്യടനം. എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്‍റണി ഇന്നലെ കറുകച്ചാല്‍ ടൗണില്‍ പര്യടനം നടത്തി.നിയോജക മണ്ഡലം കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുന്നതിനൊപ്പം പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ഥിക്കാന്‍ കൂടി അനില്‍…

Read More