സ്വർണച്ചേന തട്ടിപ്പ്: 10 വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ

കായംകുളം: സ്വർണച്ചേന തട്ടിപ്പുകേസിൽ 10 വർഷമായി ഒളിവിൽക്കഴിഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു .കായംകുളം ഏവൂർ തെക്ക് രതീഷ് ഭവനം വീട്ടിൽ ഗിരീഷിനെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. കരീലകുളങ്ങര പോലീസ് സ്റ്റേഷനിൽ അഞ്ചോളം കേസിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. സ്വർണച്ചേന കൈവശം ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് അയൽവാസികളിൽനിന്നു സ്വർണവും പണവും വാങ്ങി കബളിപ്പിച്ചതിനും അയൽവാസിയായ സ്ത്രീയോട് അപമാര്യദയായി പെരുമാറിയതിനുമാണ് ഇയാൾക്കെതിരെ കേസുകൾ. അന്വേഷണവുമായി സഹകരിക്കാതെ ഇയാൾ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഒടുവിൽ കോടതി പ്രതിക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചു. എറണാകുളത്ത് ഒളിവിൽ കഴിയുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്‍റെ നേത്യത്വത്തിൽ കരീലകുളങ്ങര പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അജീഷ്, വിഷ്ണു‌ എന്നിവർ എറണാകുളം കാക്ക നാട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. തുടർന്ന് പ്രതിയെ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്…

Read More

പാസ്‌പോര്‍ട്ട്… നടപടിക്രമങ്ങള്‍ വിരല്‍ തുമ്പില്‍

പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട കാലം കഴിഞ്ഞു. ഇപ്പോള്‍ നടപടിക്രമങ്ങള്‍ ഹൈസ്പീഡിലാണ്. വിദേശത്തേക്ക് പോകാന്‍ മനസില്‍ ആഗ്രഹിച്ചതുകൊണ്ടുമാത്രം കാര്യമില്ല. അതിനുള്ള ആദ്യ പടിയായി പാസ്‌പോര്‍ട്ട് എടുക്കണം. ഇപ്പോള്‍ ഓഫീസില്‍ കയറി ഇറങ്ങാതെ തന്നെ അപേക്ഷ സമര്‍പ്പിക്കാം. ‌ നമ്മുടെ അപേക്ഷയുടെ തല്‍സ്ഥിതി അറിയുകയും ചെയ്യാം. ഓൺലൈൻ വഴിയാണ് പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കേണ്ടത്. പാസ്പോർട്ടിന് അപേക്ഷിക്കുന്നതും പുതുക്കുന്നതുമെല്ലാം ഇപ്പോൾ വളരെ എളുപ്പമാണ്. പാസ്പോർട്ട് സേവ പോർട്ടലിൽ റജിസ്റ്റർ ചെയ്യുക…പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനായി ഏറ്റവുമാദ്യം പാസ്പോർട്ട് സേവ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. പാസ്പോർട്ട് സേവ ഓൺലൈൻ പോർട്ടൽ തുറന്ന് അവിടെ “ന്യൂ യൂസർ റജിസ്ട്രേഷൻ’ ക്ലിക്ക് ചെയ്യുക. പേര്, ജനനത്തീയതി, ഇ-മെയിൽ ഐഡി എന്നിവ നൽകി വേണം റജിസ്റ്റർ ചെയ്യാൻ. അതിനു ശേഷം നിങ്ങൾ താമസിക്കുന്ന സ്ഥലത്തിന് അടുത്തുള്ള പാസ്പോർട്ട് ഓഫീസ് തെരഞ്ഞെടുക്കുക. റജിസ്ട്രേഷൻ പൂർത്തിയായതിനു ശേഷം നിങ്ങളുടെ ഇ-മെയിലിലേക്ക് അയയ്ക്കുന്ന…

Read More

രക്തദാനം: രക്തദാനം സാധ്യമല്ലാത്തത് ആർക്കെല്ലാം?

രക്തം, രക്ത ഉൽ‌പന്നങ്ങൾ ( Plasma, Platelet transfusion) എന്നിവ വളരെ അത്യാവശ്യമാണ്. ഓരോ രക്തദാനത്തിലൂടെയും 3-4 വ്യക്തികൾക്ക് പ്രയോജനം ലഭിക്കുന്നതായതിനാൽ ഇത് ജീവൻ രക്ഷാമാ൪ഗമാണ്. അതിനാൽ കൂടുതൽ ആരോഗ്യമുള്ള പ്രായപൂർത്തിയായവ൪ രക്തദാനത്തിനായി മുന്നോട്ടുവരേണ്ടത് വളരെ പ്രധാനമാണ്. രക്തദാനത്തെക്കുറിച്ചുള്ള പൊതുവായ വസ്തുതകളും രക്തദാനത്തിനുള്ള മുൻവ്യവസ്ഥകളും: 1. രക്തവും രക്ത ഉൽ‌പന്നങ്ങളും ആവശ്യമുള്ള ആളുകൾ ആരൊക്കെയാണ്? – അപകടാനന്തര രോഗികൾ– കാൻസർ രോഗികൾ– ബ്ലഡ് ഡിസോർഡർ രോഗികൾ– ശസ്ത്രക്രിയ രോഗികൾ– പ്രീ ടേം കുഞ്ഞുങ്ങൾ 2. ആർക്കാണ് രക്തം ദാനംചെയ്യാൻ കഴിയുക? – നല്ല ആരോഗ്യമുള്ള വ്യക്തികൾ– പ്രായം: 18 – 60 വയസിനു ഇടയിലുള്ളവർ– ശരീരഭാരം:> 50 കിലോ– ഹീമോഗ്ലോബിൻ ലെവൽ:പുരുഷന്മാർക്ക് 12 g/dLസ്ത്രീകൾക്ക് 12.5 g/dL 3. എപ്രകാരമുള്ള ആളുകൾക്ക് രക്തം ദാനം ചെയ്യാൻ കഴിയില്ല?– അസാധാരണമായ രക്തസ്രാവം– ഹൃദയം, വൃക്ക, കരൾ തകരാറ്– തൈറോയ്ഡ്…

Read More

കുട്ടിത്താരം… ദേശീയ മുയ്തായി ചാമ്പ്യൻഷിപ്പിൽ ഏഴു വയസുകാരൻ അഥർവിന് സ്വർണം

ഹരിയാനയിലെ റോഹ്ത്തക്കിൽ നടന്ന ദേശീയ മുയ്തായി ചാമ്പ്യൻഷിപ്പിൽ ഏഴു വയസുകാരൻ അഥർവിന് സ്വർണം. മാവേലിക്കര ഇൻഫന്‍റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ അഥർവ് കേരളത്തിനുവേണ്ടി 30 കിലോഗ്രാമിൽ തഴെയുള്ളവരുടെ വിഭാഗത്തിലാണ് സ്വർണം നേടിയത്. കഴിഞ്ഞ പെൻകാക് സിലാട്ട് സ്റ്റേറ്റ് ബീച്ച് ചാമ്പ്യൻഷിപ്പിലും നിൻജ ആൻഡ് കിക്ക് ബോക്സിംഗ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയിരുന്നു. ഇന്‍റർനാഷണൽ അക്കാദമി ഓഫ് നിൻജ ആൻഡ് കിക്ക് ബോക്സിംഗ് അസോസിയേഷൻ പരിശീലകൻ കെ. രാജേഷ്‌ കുമാറിന്‍റെ ശിക്ഷണത്തിൽ അഞ്ചു വയസു മുതൽ അക്കാദമിയിൽ പരിശീലിക്കുന്നു. ജൂൺ 28, 29 തീയതികളിൽ നടക്കുന്ന പെൻകാക് സിലാട്ട് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തയാറെടുക്കുകയാണ് അഥർവ്. മാവേലിക്കര കോളാറ്റ് വീട്ടിൽ മുരുകന്‍റെയും അജ്നയുടെയും മകനാണ്.

Read More

സ്വര്‍ണക്കുതിപ്പ് തുടരുന്നു; പവന് 74,560 രൂപ; ഇസ്രയേൽ ഇറാൻ  ആക്രമണം തുടർന്നാൽ വില കൂടിയേക്കാമെന്ന് സൂചന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും റിക്കാര്‍ഡ് വര്‍ധന. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,645 രൂപയായി.ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതാണ് സ്വര്‍ണവില വര്‍ധനയ്ക്ക് പ്രധാന കാരണം. കഴിഞ്ഞ മേയ് 15 ന് സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,500 ഡോളറില്‍ നിന്നും 3,120 ഡോളര്‍ വരെ എത്തിയിരുന്നു. അന്ന് ഗ്രാമിന് 8,610 രൂപയും പവന് 68,880 രൂപയുമായിരുന്നു. ഒരു മാസത്തിനിടെ ഗ്രാമിന് 685 രൂപയും പവന് 5,480 രൂപയുമായി വര്‍ധിച്ചു. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായാല്‍ ഏറ്റവും ഉയര്‍ന്ന വിലയില്‍നിന്നും അന്താരാഷ്ട്ര സ്വര്‍ണവില വില 3500 ഡോളര്‍ കടന്നു മുന്നോട്ടു കുതിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ വരുന്നത്. ഉയര്‍ന്ന വിലയില്‍ വന്‍കിട…

Read More

എങ്ങോട്ടാ എന്‍റെ പൊന്നേ ഈ പോകുന്നെ നീ… സ്വര്‍ണക്കുതിപ്പ് തുടരുന്നു; പവന് 74,560 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും റിക്കാര്‍ഡ് വര്‍ധന. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,645 രൂപയായി. ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതാണ് സ്വര്‍ണവില വര്‍ധനയ്ക്ക് പ്രധാന കാരണം. കഴിഞ്ഞ മേയ് 15 ന് സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,500 ഡോളറില്‍ നിന്നും 3,120 ഡോളര്‍ വരെ എത്തിയിരുന്നു. അന്ന് ഗ്രാമിന് 8,610 രൂപയും പവന് 68,880 രൂപയുമായിരുന്നു. ഒരു മാസത്തിനിടെ ഗ്രാമിന് 685 രൂപയും പവന് 5,480 രൂപയുമായി വര്‍ധിച്ചു. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായാല്‍ ഏറ്റവും ഉയര്‍ന്ന വിലയില്‍നിന്നും അന്താരാഷ്ട്ര സ്വര്‍ണവില വില 3500 ഡോളര്‍ കടന്നു മുന്നോട്ടു കുതിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ വരുന്നത്. ഉയര്‍ന്ന വിലയില്‍…

Read More

ദിലീപിന്‍റെ നായികയായി തുടക്കം; പിന്നെ എന്തുകൊണ്ട് സിനിമ ചെയ്തില്ല? മറുപടിയുമായി അഖില

കാര്യസ്ഥൻ, തേജാഭായ് എന്നീ രണ്ട് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഖില ശശിധരന്‍. അഭിനയത്തിൽ നിന്നും കുറച്ച് ഇടവേള എടുത്തിരുന്നെങ്കിലും നൃത്തരംഗത്ത് സജീവമാണ് താരം. ഇപ്പോഴിതാ ഇത്രയും നാള്‍ താൻ എവിടെയായിരുന്നു എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അഖില. സിനിമകൾ എന്തുകൊണ്ട് ചെയ്തില്ല എന്നതിന് പല കാരണങ്ങളുണ്ട്. നമ്മൾക്കുള്ള താൽപര്യവും കംഫർട്ടും എല്ലാം. സിനിമയെന്നത് ഒരുപാട് ഫാക്ടേർസ് ഒത്തുവന്നിട്ട് സംഭവിക്കുന്ന കാര്യമാണ്. സിനിമ കഴിഞ്ഞിട്ടും ഞാൻ ആക്ടീവായിരുന്നു. ഒരുപാട് ഷോകൾ ചെയ്തിരുന്നു. പക്ഷെ പിന്നീട് വന്ന വാർത്തകൾ കാരണം ആളുകളുടെ മനസിൽ അങ്ങനെയൊരു പിക്ചർ വന്നു എന്ന് തോന്നുന്നു. കാര്യസ്ഥനും തേജാഭായി ആൻഡ് ഫാമിലി കഴിഞ്ഞ് ഈ കുട്ടിയെ കണ്ടില്ലെന്ന ചിത്രം വന്നെന്ന് തോന്നുന്നു. പിന്നെ അഞ്ചര വർഷം മുംബൈയിലായിരുന്നു. കലാപരമായ എന്‍റെ ജീവിതം തുടർന്ന് കൊണ്ടേയിരുന്നു. മുംബൈയിൽ വച്ച് കഥക് പഠിച്ചു.…

Read More

സ്വന്തം വീട്ടിൽ പോലും സുരക്ഷിതരല്ല… അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത  പോക്സോ കേസുകളിൽ മുന്നിൽ മലപ്പുറം; കേസുകള്‍ അന്വേഷിക്കാന്‍ കേരള പോലീസില്‍ പ്രത്യേക വിഭാഗം

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കൂടുതല്‍ പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്ത് നിന്ന്. സംസ്ഥാന ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021 മുതൽ 2025 ഏപ്രിൽ വരെ 2,139 കേസുകളാണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെ മലപ്പുറത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്ത കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളുടെ എണ്ണം 160 ആണ്. 2024 ല്‍ 504 കേസുകളും 2023 ല്‍ 507 കേസുകളും 2022 ല്‍ 526 കേസുകളും 2021 ല്‍ 442 കേസുകളും മലപ്പുറത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്വന്തം വീട്ടകങ്ങളില്‍ പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ നാലു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,551 പോക്‌സോ കേസുകളാണ്. ഇതിലും ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ഇവിടെ നിന്ന് 160…

Read More

ഉംറ വിസകൾക്ക് ഇനി മുതൽ താമസ കരാർ നിർബന്ധം

റിയാദ്: സൗദിയിലെ താമസകേന്ദ്രം സംബന്ധിച്ച രേഖ നൽകിയാലേ ഇനി മുതൽ ഉംറ വിസ അനുവദിക്കൂവെന്നു ഹജ്ജ് ഉംറ മന്ത്രാലയം. ഹോട്ടൽ, അപ്പാർട്ട്മെന്‍റ് തുടങ്ങിയ താമസകേന്ദ്രങ്ങളുമായി കരാറുണ്ടാക്കിയിട്ടുള്ള ഉംറ സർവീസ് കമ്പനികൾ അതിന്‍റെ രേഖകൾ വിസ അപേക്ഷയോടൊപ്പം ഹാജരാക്കണം. മന്ത്രാലയത്തിന്‍റെ ‘നുസുക് മസാർ’ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കരാർ അപ്ലോഡ് ചെയ്യണമെന്ന് ഉംറ കമ്പനികളോടും വിദേശ സർവിസ് ഏജൻറുമാരോടും ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. സൗദി ടൂറിസം മന്ത്രാലയത്തിന്‍റെ ലൈസൻസുള്ള താമസകേന്ദ്രങ്ങളിലാണ് തീർഥാടകർക്കുള്ള താമസ സൗകര്യമേർപ്പെടുത്തേണ്ടത്. ഉംറ സീസണിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും മന്ത്രാലയം വിശദീകരിച്ചു. ടൂറിസം മന്ത്രാലയത്തിന്‍റെ ലൈസൻസുള്ള താമസകേന്ദ്രമായിരിക്കണം എന്നതാണ് പ്രധാന നിബന്ധന.

Read More

ലാലേട്ടൻ വളരെ സെന്‍സിബിളാണ്, തന്‍റെ സമയത്തെക്കുറിച്ചും മറ്റുള്ളവരുടെ സമയത്തെക്കുറിച്ചും ഓര്‍ക്കുന്ന ആള്‍ കൂടിയാണെന്ന് ലക്ഷ്മി ഗോപാലസ്വാമി

ലാലേട്ടന്‍ തനിക്കു ചുറ്റുമുള്ള എല്ലാവരോടും സ്‌നേഹത്തോടെയും വിനയത്തോടെയുമാണ് പെരുമാറുന്നത്. ആദ്യമൊക്കെ ഇദ്ദേഹം മാന്യതയും വിനയവുമൊക്കെ അഭിനയിക്കുകയാണോ എന്നു ഞാന്‍ സംശയിച്ചിട്ടുണ്ട്. എന്നാല്‍ ലാലേട്ടന്‍ അങ്ങനെയാണെന്ന് പിന്നീട് എനിക്കു മനസിലാകുകയായിരുന്നു. വളരെ സെന്‍സിബിളാണ് അദ്ദേഹം. തന്‍റെ സമയത്തെക്കുറിച്ചും മറ്റുള്ളവരുടെ സമയത്തെക്കുറിച്ചും ഓര്‍ക്കുന്ന ആള്‍ കൂടിയാണ് ലാലേട്ടന്‍. ഞാന്‍ ചിലപ്പോഴൊക്കെ അദ്ദേഹത്തെ ബേബിമാന്‍ എന്നു കളിയാക്കി വിളിക്കാറുണ്ട്. കാരണം അദ്ദോഹത്തിന്‍റെ ഉള്ളില്‍ ഒരു കുട്ടിയുണ്ട്. ഒരുപാട് സിനിമകളിലും സ്റ്റേജ് ഷോകളിലും അദ്ദേഹത്തിനൊപ്പം ഒന്നിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്. -ലക്ഷ്മി ഗോപാലസ്വാമി

Read More