കളമശേരി സ്ഫോടന കേസ്; ഡൊമനിക് മാർട്ടിൻ ഏക പ്രതി, കുറ്റപത്രം സമർപ്പിച്ച് പോലീസ്

കൊച്ചി: കളമശേരി സ്ഫോടനക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എട്ട് പേർ കൊല്ലപ്പെട്ട സ്ഫോടനത്തിൽ തമ്മനം സ്വദേശി മാർട്ടിൻ ഡോമനിക് ആണ് കേസിലെ ഏക പ്രതി. എ­റ­ണാ­കു­ളം പ്രിന്‍­സി­പ്പല്‍ സെ­ഷന്‍­സ് കോ­ട­തി­യി­ലാണ് കു­റ്റ­പത്രം സ­മര്‍­പ്പി­ച്ചത്.

സം­ഭ­വ­ത്തില്‍ മ­റ്റാര്‍ക്കും പ­ങ്കി­ല്ലെ­ന്ന് കു­റ്റ­പ­ത്ര­ത്തില്‍ പ­റ­യുന്നു. യ­ഹോ­വ സാ­ക്ഷി­ക­ളോ­ടു­ള്ള പ്ര­തി­കാ­ര­മാ­ണ് കു­റ്റ­കൃ­ത്യ­ത്തി­ലേ­ക്ക് ന­യി­ച്ച­ത്.

കു­റേക്കാ­ല­മാ­യി ഈ സ­മൂ­ഹ­ത്തോ­ടു­ള്ള വി­രോ­ധം പ്ര­തി മ­ന­സില്‍ സൂ­ക്ഷി­ച്ചി­രുന്നു. കണ്‍­വെന്‍­ഷന്‍ സെന്‍ററില്‍ ആ­ളു­കള്‍ ഒ­ത്തു­കൂടി­യ സമ­യം പ്ര­തി ഇ­തി­നാ­യി പ്ര­യോ­ജ­ന­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നെന്നും കു­റ്റ­പ­ത്ര­ത്തില്‍ പ­റ­യുന്നു.

ക­ഴി­ഞ്ഞ ഒ­ക്ടോ­ബര്‍ 29-നാ­ണ് യ­ഹോ­വ സാ­ക്ഷി­ക­ളു­ടെ പ്രാര്‍­ഥ­ന ന­ട­ക്കു­ന്ന­തി­നിടെ ക­ള­മ­ശേ­രി­യി­ലെ കണ്‍­വെന്‍­ഷന്‍ സെന്‍ററില്‍ സ്‌­ഫോ­ട­ന­മു­ണ്ടാ­യത്. സം­ഭ­വ­ത്തില്‍ എ­ട്ട് പേ­രാ­ണ് കൊല്ല­പ്പെ­ട്ടത്. രാവിലെ പ്രാർഥനാ ചടങ്ങുകൾ തുടങ്ങി 9. 20 ഓടെ ആളുകൾ എത്തിയിരുന്നു. 9.30 ഓടെയാണ് സമ്മേളന ഹാളിനകത്ത് ആദ്യത്തെ സ്ഫോടനം നടന്നത്.

ഈ സമയത്ത് ഹാളിൽ 2500 ൽ അധികം ആളുകൾ ഉണ്ടായിരുന്നു. തുടർച്ചയായി രണ്ട് സ്ഫോടനങ്ങൾ കൂടി നടന്നു. തീ ആളുകളിലേക്ക് ആളി പടർന്നത് കൂടുതൽ പേർക്ക് ഗുരുതരമായി പരിക്കേൽക്കാൻ കാരണമായി. പൊള്ളലേറ്റാണ് എട്ട് പേരും മരിച്ചത്. തിക്കിലും തിരക്കിലുംപെട്ട് നിരവധി ആളുകൾക്ക് പരിക്കേറ്റിരുന്നു.

അ­ന്ന് ത­ന്നെ ഡൊ­മി­നി­ക് മാര്‍­ട്ടി­ൻ കീഴടങ്ങിയിരുന്നു. യു­എപി­എ അ­ട­ക്ക­മു­ള്ള വ­കു­പ്പു­കള്‍ ചുമ­ത്തി­യാണ് പോ­ലീ­സ് ഇ­യാള്‍­ക്കെ­തിരേ കേ­സെ­ടു­ത്തത്.

Related posts

Leave a Comment