നല്ല ഭാര്യയാക്കാനുള്ള ട്രെയ്‌നിങ് തുടങ്ങിയെങ്കിലും ഞങ്ങള്‍ മുളയിലേ നുള്ളി ! കുടുംബിനിയാകാന്‍ കുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്ന് നിഖില വിമല്‍

സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെ 2009ല്‍ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് നിഖില വിമല്‍.

പിന്നീട് ദിലീപ് നായകനായ ലൗ 24*7 ലൂടെ നായികയാവുകയും ചെയ്തു. തന്റെ നിലപാടുകള്‍ക്കൊണ്ടു കൂടി വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന താരം കൂടിയാണ് നിഖില വിമല്‍.

മലബാറിലെ വിവാഹങ്ങളില്‍ സ്ത്രീകളെയും, പുരുഷന്മാരെയും വേര്‍ത്തിരിച്ച് കാണുന്നു എന്ന നിഖിലയുടെ പരാമര്‍ശം വളരെ അധികം ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ വനിതക്ക് നല്കിയ താരത്തിന്റെ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ വിവാഹത്തെ കുറിച്ചാണ് താരം മനസ്സ് തുറന്നത്.

നല്ല കുടുംബിനി ആകാനുള്ള ട്രെയിനിങ്ങ് ഒക്കെ തുടങ്ങിയോ എന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടി ഇങ്ങനെ; കുറച്ചു ഫെമിനിസമൊക്കെ ഇറക്കുന്ന മക്കളാണു ഞാനും ചേച്ചി അഖിലയും.

സ്ത്രീകള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം തരുന്ന മോഡേണ്‍ ഫാമിലിയാണ് എന്ന് അമ്മ പറയുമെങ്കിലും ‘സ്വാതന്ത്ര്യം നിങ്ങള്‍ തരേണ്ട, അതു ഞങ്ങളുടെ കയ്യിലുണ്ട്’ എന്നൊക്കെ മറുപടി പറയും.”

നല്ല ഭാര്യയാക്കാനുള്ള ട്രെയ്‌നിങ് തുടങ്ങിയെങ്കിലും ഞങ്ങള്‍ മുളയിലേ നുള്ളി. വേറൊരു വീട്ടിലേക്കു കയറി ചെല്ലാനുള്ളതാ എന്നൊക്കെയുള്ള ഡയലോഗ് വന്നാല്‍ മാറിയ കാലത്തെ പെണ്‍കുട്ടികളെ കുറിച്ചു ഞങ്ങള്‍ മറുപടി കൊടുക്കും.

എനിക്ക് കേട്ടാല്‍ ദേഷ്യം വരുന്ന മറ്റൊരു ഡയലോഗ് ഉണ്ട്. ഞാന്‍ അത്യാവശ്യം നന്നായി പാചകം ചെയ്യും. അതു കണ്ട് ‘നിന്നെ കല്യാണം കഴിക്കാന്‍ പോകുന്നയാളിന്റെ ഭാഗ്യം…’ എന്നാരെങ്കിലും പറഞ്ഞാലുണ്ടല്ലോ, അതൊടെ തീര്‍ന്നു.

കുടുംബിനിയാകാന്‍ കുക്ക് ചെയ്യേണ്ട കാര്യമില്ലല്ലോ. വിവാഹം കഴിക്കുന്നെങ്കില്‍ അതു പ്രണയിച്ചാകണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ, ഇപ്പോള്‍ പ്രണയമൊന്നുമില്ല.

നായികയാകണം എന്നല്ല, നല്ല കാരക്ടര്‍ റോളുകള്‍ ചെയ്യണം എന്നാണു എന്റെ മോഹം. നായികയ്ക്കു പലപ്പോഴും പെര്‍ഫോം ചെയ്യാനുള്ള സാധ്യതകള്‍ ലിമിറ്റഡ് ആകും എന്നാണ് താരം പറയുന്നത്.

അതേസമയം, ഇന്നസെന്റ്, കെപിഎസിലളിത എന്നിവര്‍ക്കൊപ്പം തുടക്കകാലത്ത് അഭിനയിക്കാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമേ ഉള്ളു. ഞാനൊക്കെ വലുതായി എന്ന് പറഞ്ഞ് ഇന്നസെന്റ് അങ്കിള്‍ കളിയാക്കിയിട്ടുണ്ട്.

അയല്‍വാശിയാണ് താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. മലയാളത്തിന് പുറമേ തമിഴിലും താരം സജീവമാണ്.

Related posts

Leave a Comment