സ്വന്തം നഗ്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവതികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; വീഡിയോ വൈറലാവുന്നു…

തായ്ലന്റ്: പാട്ടുകളുടെ അകമ്പടിയോടെ നഗ്നവീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവതികള്‍ക്ക് ജയില്‍ ശിക്ഷ. തായ്ലന്റ് സ്വദേശിനികളായ തന്യാകന്‍ റോജന്‍, കാന്റിജ ബുരനോന്‍ എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. സെക്സ് ടോയ്സ് ഉപയോഗിച്ചുള്ള ചേഷ്ടകള്‍ കൊണ്ട് സമ്പന്നമായ വീഡിയോ മണിക്കൂറുകള്‍ക്ക് ലക്ഷക്കണക്കിനാളുകളാണ് ഡൗണ്‍ലോഡ് ചെയ്തത്. വീഡിയോയ്ക്കെതിരായ എതിര്‍പ്പുകള്‍ പരിഗണിച്ച് കഴിഞ്ഞ ദിവസം യുവതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പോലീസും, ആഭ്യന്തര സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരും രൂക്ഷ വിമര്‍ശനമാണ് വീഡിയോയ്ക്കെതിരെ നടത്തിയത്. പൊതുജനങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമിച്ചു എന്നതാണ് ഇരുവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കുറ്റം.എന്നാല്‍ വീഡിയോ അപ്ലോഡ് ചെയ്തത് മാതാപിക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണെന്നാണ് യുവതികളുടെ വാദം. വീഡിയോ പോസ്റ്റ് ചെയ്തതില്‍ ഇരുവരും ക്ഷമ ചോദിച്ചു. പോണോഗ്രഫിയും, ചൂതാട്ടവും തായ്ലാന്റില്‍ നിയമവിരുദ്ധമാണെന്നിരിക്കെയാണ് യുവതികളുടെ കലാപരിപാടി.

 

Related posts