മുഖസൗന്ദര്യം ദാമ്പത്യജീവിതത്തില്‍ ഒരു ഘടകമേയല്ല ! പ്രണയവിവാഹത്തെക്കുറിച്ചും സന്തുഷ്ടകരമായ ദാമ്പത്യത്തെക്കുറിച്ചും പാരീസ് ലക്ഷ്മി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നര്‍ത്തകിയും നടിയുമാണ് പാരീസ് ലക്ഷ്മി. അഞ്ജലി മേനോന്‍ ഒരുക്കിയ ബാഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിലൂടെ മിഷേല്‍ എന്ന കഥാപാത്രമായി താരം മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു.

അതേ സമയം കേരളത്തെയും കേരളത്തിലെ കലാരൂപങ്ങളായ കഥകളി മോഹിനിയാട്ടം തുടങ്ങിയ കലകള്‍ പഠിക്കുന്നതിന് വേണ്ടിയും വളരെ ചെറുപ്രായത്തില്‍ തന്നെ വിദേശത്തു നിന്നും എത്തിയതാണ് താരം ഇവിടെ.

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് പാരീസ് ലക്ഷ്മി. തന്റെ നൃത്ത വീഡിയോകളും ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ചില ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജായും പാരീസ് ലക്ഷ്മി എത്തുന്നുണ്ട്. ബാഗ്ലൂര്‍ ഡേയ്സിന് പുറമേ സാള്‍ട്ട് മാംഗോ ട്രീ, ഓലപീപ്പി തുടങ്ങിയ ചിത്രങ്ങളിലും പാരീസ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

മറിയം സോഫിയ എന്നാണ് പാരീസ് ലക്ഷ്മിയുടെ യഥാര്‍ത്ഥ പേര്. ലക്ഷ്മിയുടെ മാതാപിതാക്കള്‍ ഫ്രാന്‍സിലെ പ്രോവന്‍സ് സ്വദേശികളാണ്.

കലാപ്രേമികളായ ഇവര്‍ ഇന്ത്യന്‍ സംസ്‌കാരത്തെ അഗാധമായി ഇഷ്ടപ്പെട്ടിരുന്നതു കൊണ്ടാണ് ഇളയ മകന് നാരായണന്‍ എന്ന പേരു നല്‍കിയതു പോലും.

ചെറുപ്രായം മുതല്‍ നൃത്തം പഠിക്കാന്‍ തുടങ്ങിയ ലക്ഷ്മി ഏഴാം വയസ്സിലാണ് മാതാപിതാക്കള്‍ക്കൊപ്പം ഇന്ത്യയിലെത്തുന്നത്.

അതിന് ശേഷം നമ്മുടെ ഭരതനാട്യത്തോട് ഏറെ ഇഷ്ടം തോന്നുകയും തുടര്‍ന്ന് അത് പഠിക്കണമെന്ന മോഹം ഉണ്ടാവുകയുമായിരുന്നു.

പ്രശസ്ത നര്‍ത്തകിയും ഗുരുവുമായ പത്മാ സുബ്രഹ്മണ്യ ത്തിന്റെ കീഴില്‍ ആയിരുന്നു ആദ്യം നൃത്തം പഠിച്ചത്.

പിന്നാലെ പല പ്രമുഖരുടേയും ശിക്ഷ്യയായി മാറുകുയായിരുന്നു. ഇതിനിടെയാണ് താരം സിനിമയില്‍ എത്തുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ബിഗ് ബിയിലെ ഓ ജനുവരി എന്ന ഗാനത്തിലൂടെ ആയിരുന്നു അത്. പാട്ടില്‍ ഭരതനാട്യ ചുവടുകള്‍ വച്ചാണ് ലക്ഷ്മി എത്തിയത്.

അതേ സമയം മലയാളിയായ കഥകളി കലാകാരനായ പള്ളിപ്പുറം സുനിലിനെയാണ് പാരീസ് ലക്ഷ്മി വിവാഹം കഴിച്ചിരിക്കുന്നത്.

പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

കലാപരമായ അടുപ്പമാണ് സുനിലും ലക്ഷ്മിയും തമ്മില്‍ സൗഹൃദത്തിന് വഴിയൊരുക്കി. പിന്നീട് അത് പ്രണയമായി മാറി.

ഇരുവരും ആദ്യം പരിചയപ്പെടുമ്പോള്‍ ലക്ഷ്മിയുടെ പ്രായം വെറും ഏഴ് വയസായിരുന്നു. സുനിലിന് ഇരുപത്തിയൊന്നും. കേരളത്തില്‍ വന്നപ്പോള്‍ ലക്ഷ്മിയും കുടുംബവും സ്ഥിരമായി ഫോര്‍ട്ട് കൊച്ചിയിലെ കഥകളി കാണാന്‍ എത്തുമായിരുന്നു.

അതോടെയാണ് ആ കലാകാരന്മാരുമായി ലക്ഷ്മിയുടെ കുടുംബവും അടുത്തു. അങ്ങനെയാണ് ഇവര്‍ സുനിലുമായി ഈ കുടുംബം പരിചയത്തിലാകുന്നത്.

ലക്ഷ്മിയ്ക്ക് പത്ത് വയസായതിന് ശേഷം ഇരുവരും പിന്നീട് തമ്മില്‍ കണ്ടിട്ടില്ല. പിന്നീട് ഇവര്‍ കാണുന്നത് ലക്ഷ്മിയ്ക്ക് പതിനാറ് വയസ് ഉള്ളപ്പോഴാണ്.

ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ആഴം പറഞ്ഞറിയിക്കാന്‍ ആകില്ലെന്നാണ് ലക്ഷ്മി പറയുന്നത്.

വിവാഹത്തിന് കുടുംബങ്ങളുടെ എതിര്‍പ്പ് ഉണ്ടായിരുന്നു. എങ്കിലും എല്ലാ പ്രതിസന്ധികളേയും മറി കടന്ന് 2012 ഫെബ്രുവരി 13നാണ് വിവാഹം രജിസ്റ്റര്‍ ചെയ്യുകയും 21-ാം വയസില്‍ ക്ഷേത്രത്തില്‍ വച്ച് ഒന്നാകുകയും ചെയ്തു.

പലരും അദ്ദേഹത്തിന്റെ പ്രായവും സൗന്ദര്യവും കണക്കാക്കി പലതും പറഞ്ഞിരുന്നു. പക്ഷെ മുഖ സൗന്ദര്യം ദാമ്പത്യ ജീവിതത്തില്‍ ഒരു ഘടകമായി എനിക്ക് തോന്നുന്നില്ല.

ഞാന്‍ എന്റെ ജീവിതത്തില്‍ അതീവ സന്തോഷവതിയാണ്. എന്നെ ഒരു കോച്ച് കുഞ്ഞിനെ നോക്കുന്ന പോലെയാണ് അദ്ദേഹം സ്നേഹിക്കുന്നതും പരിപാലിക്കുന്നതും അദ്ദേഹത്തെ ലഭിച്ചതില്‍ ഞാന്‍ വളരെ ഭാഗ്യവതി ആണെന്നും പാരീസ് ലക്ഷ്മി പറയുന്നു.

Related posts

Leave a Comment