12-ാം വയസ്സു മുതല്‍ തുടങ്ങിയതാണിത് ! അവരില്‍ ബന്ധുക്കള്‍ പോലുമുണ്ടായിരുന്നു; ദുരനുഭവം വെളിപ്പെടുത്തി സുഹാന ഖാന്‍…

ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന് നിരവധി ആരാധകരാണുള്ളത്. ഇതിനകം തന്നെ മറ്റ് താരപുത്രിമാര്‍ക്ക് ലഭിക്കുന്നതിധികം ജനപ്രീതി നേടാന്‍ സുഹാനയ്ക്ക് സാധിച്ചിരുന്നു. പിതാവിനെപ്പോലെ സിനിമ തന്നെയാണ് സുഹാനയുടെ ലക്ഷ്യം. ഷോര്‍ട്ട്ഫിലിമിലൂടെ അഭിനയരംഗത്തേത്ത് കടന്ന താരപുത്രി നേരത്തെ ഒരിക്കല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ പന്ത്രണ്ടാമത്തെ വയസ്സ് മുതല്‍ നിറത്തിന്റെ പേരില്‍ ഉള്ള വേര്‍തിരിവ് അനുഭവിച്ചു വരികയാണെന്ന് സുഹാന പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ബന്ധുക്കള്‍ പോലും തന്റെ നിറത്തെ പരിഹസിച്ചിട്ടുണ്ടെന്നാണ് സുഹാന പറയുന്നത്. കാല എന്ന വാക്ക് കറുത്ത നിറത്തെ സൂചിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നതാണ്. കറുത്തവള്‍ എന്ന അര്‍ത്ഥത്തില്‍ തന്നെ കാലി എന്ന് വരെ വിളിച്ചിട്ടുണ്ട് എന്നും നിറത്തിന്റെ പേരില്‍ ഉള്ള ഇത്തരത്തില്‍ ഉള്ള വേര്‍തിരിവ് നിര്‍ത്താന്‍ സമയം ആയി എന്നും സുഹാന പറയുന്നു. ഇപ്പോ ഒരുപാട് പ്രശ്‌നം നടക്കുന്നുണ്ട്. അതില്‍…

Read More

ഞാന്‍ കാജല്‍ ജനിത് ! പത്തില്‍ പഠിക്കുന്നു; ഞാനെന്താണോ എങ്ങിനെയാണോ അതില്‍ ഞാന്‍ അഭിമാനിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു;വൈറലായി പെണ്‍കുട്ടിയുടെ കുറിപ്പ്

ലോകം ഇത്രയധികം പുരോഗമിച്ചിട്ടും നിറത്തിന്റെ പേരിലുള്ള വിവേചനം സമൂഹത്തിന്റെ പലതുറകളിലും പച്ചയായ യാഥാര്‍ഥ്യമായി ഇന്നും അവശേഷിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വിവേചനം അനുഭവിക്കുന്ന പലരും ഇത് തുറന്നു പറയാത്തതു കൊണ്ടുമാത്രം പലപ്പോഴും ഇത് പുറംലോകം അറിയാറില്ലെന്നു മാത്രം. നിറത്തിന്റെ പേരില്‍ വിവേചനം അനുഭവിച്ച കാജല്‍ ജനിത് എന്ന ഒരു പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. കാജലിന്റെ ഫേസ്ബുക്ക് പോസ്റ്റ്… ഞാൻ കാജൽ ജനിത് . പത്തിൽ പഠിക്കുന്നു.ഞാനെന്താണോ എങ്ങിനെയാണോ അതിൽ ഞാൻ അഭിമാനിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു.Colour discrimination പെട്ടെന്നൊന്നും നമ്മുടെ സമൂഹത്തിൽ നിന്നും മാറുമെന്ന് തോന്നുന്നില്ല. ചെറുതായിരുന്നപ്പോൾ മുതൽ ഞാനും അതിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞിട്ടുണ്ട്. തുറിച്ചു നോട്ടങ്ങളും വെളുക്കാൻ നൽകുന്ന ഉപദേശങ്ങളും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വക. അമ്മയോട് കറുത്ത വസ്ത്രങ്ങൾ ഉപയോഗിക്കരുതെന്നു പറഞ്ഞ ബന്ധുക്കൾ എന്റെ കറുപ്പിനെ എങ്ങിനെ കണ്ടിരുന്നു എന്നോർത്താൽ ചിരി വരും ഇപ്പോൾ.കുറച്ചു…

Read More