12-ാം വയസ്സു മുതല്‍ തുടങ്ങിയതാണിത് ! അവരില്‍ ബന്ധുക്കള്‍ പോലുമുണ്ടായിരുന്നു; ദുരനുഭവം വെളിപ്പെടുത്തി സുഹാന ഖാന്‍…

ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന് നിരവധി ആരാധകരാണുള്ളത്. ഇതിനകം തന്നെ മറ്റ് താരപുത്രിമാര്‍ക്ക് ലഭിക്കുന്നതിധികം ജനപ്രീതി നേടാന്‍ സുഹാനയ്ക്ക് സാധിച്ചിരുന്നു.

പിതാവിനെപ്പോലെ സിനിമ തന്നെയാണ് സുഹാനയുടെ ലക്ഷ്യം. ഷോര്‍ട്ട്ഫിലിമിലൂടെ അഭിനയരംഗത്തേത്ത് കടന്ന താരപുത്രി നേരത്തെ ഒരിക്കല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.

തന്റെ പന്ത്രണ്ടാമത്തെ വയസ്സ് മുതല്‍ നിറത്തിന്റെ പേരില്‍ ഉള്ള വേര്‍തിരിവ് അനുഭവിച്ചു വരികയാണെന്ന് സുഹാന പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

ബന്ധുക്കള്‍ പോലും തന്റെ നിറത്തെ പരിഹസിച്ചിട്ടുണ്ടെന്നാണ് സുഹാന പറയുന്നത്. കാല എന്ന വാക്ക് കറുത്ത നിറത്തെ സൂചിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നതാണ്.

കറുത്തവള്‍ എന്ന അര്‍ത്ഥത്തില്‍ തന്നെ കാലി എന്ന് വരെ വിളിച്ചിട്ടുണ്ട് എന്നും നിറത്തിന്റെ പേരില്‍ ഉള്ള ഇത്തരത്തില്‍ ഉള്ള വേര്‍തിരിവ് നിര്‍ത്താന്‍ സമയം ആയി എന്നും സുഹാന പറയുന്നു.

ഇപ്പോ ഒരുപാട് പ്രശ്‌നം നടക്കുന്നുണ്ട്. അതില്‍ പരിഹരിക്കപ്പെടേണ്ട വിഷയത്തില്‍ ഒന്നാണ് ഇത്.

ഇത് എന്നെ കുറിച്ച് മാത്രമല്ല. വളര്‍ന്നു വരുന്ന എല്ലാ ചെറിയ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും യാതൊരു കാരണവും ഇല്ലാതെ തരം താഴ്ത്തുന്ന പ്രവണതയാണ് ഉള്ളത്. എന്റെ രൂപത്തെ കുറിച്ച് വന്ന ചില കമന്റ്‌സ് ഇതാണ്.

എന്റെ തൊലിയുടെ നിറം ഇരുണ്ടത് ആയതിനാല്‍ ഞാന്‍ വൃത്തികെട്ടവള്‍ ആണെന്ന് പ്രായം ആയ ചില സ്ത്രീകളും പുരുഷന്മാരും എന്നോട് പറഞ്ഞിട്ടുണ്ട്.

ഇവര്‍ ശെരിക്കും മുതിര്‍ന്നവര്‍ ആണെന്നുള്ള കുഴപ്പം അല്ല ഇന്ത്യക്കാര്‍ ആയ നമുക്കും ഇരുണ്ട നിറം ഉള്ളത് സ്വാഭാവികം ആണ് എന്നത് മറന്നു പോകുന്നതും സങ്കടം നിറഞ്ഞതാണെന്നും സുഹാന പറയുന്നു.

Related posts

Leave a Comment